• Logo

Allied Publications

Americas
ഫ്‌ളോറിഡയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ മുന്നൂ തവണ കോവിഡ് കേസുകളില്‍ വന്‍ വര്‍ധന
Share
ഫ്‌ളോറിഡ: ജൂലൈ 31 മുതലുള്ള ഒരാഴ്ചയ്ക്കുള്ളില്‍ മൂന്നുതവണ ഫ്‌ളോറിഡയിലെ ഏകദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ പുതിയ റിക്കാര്‍ഡ് സ്ഥാപിച്ചത്. സിഡിസിയുടെ കണക്കനുസരിച്ച് ശനിയാഴ്ച മാത്രം 23,903 രോഗികള്‍ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍, ഫ്‌ളോറിഡയിലെ ഓഗസ്റ്റ് ആറു വരെയുള്ള കോവിഡ് രോഗികളുടെ എണ്ണം 27,25,450 ആയി ഉയര്‍ന്നു.

ശനിയാഴ്ച മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 13,348 പേരെയാണ്. ശനിയാഴ്ച 19 കോവിഡ് മരണം കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ മരണ സംഖ്യ 39,696 ആയി. ഈ കണക്കുകള്‍ സിഡിസി ശനിയാഴ്ച ഔദ്യോഗികമായി പുറത്തുവിട്ടതാണ്.

ജൂലൈ 31 മുതല്‍ സംസ്ഥാനത്ത് രോഗികളുടെ ഏദകിന എണ്ണത്തില്‍ വലിയ വര്‍ധനയാണ്. 21,683 പേര്‍, വ്യാഴാഴ്ച 22,783 പേര്‍.

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസിന്റെ കണക്കനുസരിച്ച് തുടര്‍ച്ചയായി ഒരാഴ്ചയില്‍ ആറു ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണത്തില്‍ റിക്കാര്‍ഡ് വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

ഓഗസ്റ്റ് ഏഴുവരെ അമേരിക്കയില്‍ കോവിഡ് മൂലം 620404 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍

ഷിക്കാഗോ പോലീസ് ഓഫീസർ ലൂയിസ് ഹ്യൂസ്‌ക വെടിയേറ്റ് മരിച്ചു.
ഷിക്കാഗോ: വീട്ടിലേക്ക് വാഹനമോടിച്ച് പോകുന്നതിനിടെ ഷിക്കാഗോ പോലീസ് ഓഫീസർ ലൂയിസ് ഹ്യൂസ്‌ക വെടിയേറ്റ് മരിച്ചു.
പ്രശസ്ത മാധ്യപ്രവർത്തകൻ ടെറി ആൻഡേഴ്സൺ അന്തരിച്ചു.
ന്യൂയോർക്ക്: 1985ൽ യുദ്ധം തകർത്ത ലെബനനിലെ തെരുവിൽ നിന്ന് ഭീകരർ തട്ടിക്കൊണ്ടുപോയി ഏഴ് വർഷത്തോളം തടവിലാക്കിയ അമേരിക
ബിറ്റ്‌കോയിൻ എടിഎം കേന്ദ്രങ്ങൾ ഇരകളെ വേട്ടയാടുകയാണോ?.
ഡാളസ്: സാമ്പത്തിക വേട്ടയാടൽ സർവസാധാരണമായി മാറിയിരിക്കുകയാണ്.
നർത്തന ഡാൻസ് സ്കൂൾ അവതരിപ്പിക്കുന്ന നൃത്തോത്സവം ഞായറാഴ്ച.
ഡാളസ്: നർത്തന ഡാൻസ് ഡാളസ് അവതരിപ്പിക്കുന്ന നൃത്തോത്സവം മെസ്‌കിറ്റ് ആർട്സ് സെന്‍ററിൽ ഞായറാഴ്ച വൈകുന്നേരം അഞ്ച് മുതൽ
മിഷിഗണിൽ ജന്മദിന ആഘോഷത്തിലേക്ക് വാഹനം ഇടിച്ചുകയറി; രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു.
മിഷിഗൺ: ശനിയാഴ്ച ഉച്ചയ്ക്ക് മിഷിഗണിലെ ബോട്ട് ക്ലബിൽ നടന്ന ജന്മദിന പാർട്ടിയിലേക്ക് വാഹനം ഇടിച്ചുകയറിതിനെ തുടർന്ന്