• Logo

Allied Publications

Middle East & Gulf
അബുദാബിയിൽ യാത്രാ ഇളവ്; കൊച്ചിയടക്കം മൂന്നു സംസ്ഥാനങ്ങളിലായി 193 യാത്രക്കാർ ഇന്നലെ പറന്നിറങ്ങി
Share
അബുദാബി : യാത്രാ ഇളവ് പ്രഖ്യാപിച്ച ശേഷം ആദ്യമായി യാത്രക്കാർ ഇന്ത്യയിൽ നിന്നും അബുദാബിയിലേക്ക് എത്തിത്തുടങ്ങി. ഇന്ന് രാവിലെ മുതൽ കൊച്ചിയടക്കം മൂന്നു സ്ഥലങ്ങളിൽ നിന്നുമായി 193 യാത്രക്കാരാണ് തലസ്ഥാന നഗരിയിലേക്ക് പറന്നിറങ്ങിയത്.

ഇന്നലെ രാവിലെ കൊച്ചിയിൽ നിന്നും 69 യാത്രക്കാരും ബാംഗ്ലൂരിൽ നിന്നും 69 യാത്രക്കാരും, 55 യാത്രക്കാരുമായി ചെന്നൈയിൽ നിന്നുമായി മൂന്നു വിമാനങ്ങൾ അബുദാബിയിൽ വന്നിറങ്ങി. ഹൈദരാബാദ് , മുബൈ എന്നിവിടങ്ങളിൽ നിന്നും വന്ന വിമാനങ്ങളിൽ അബുദാബിയിലേക്ക് വരുന്നതിനു യാത്രക്കാർ ഉണ്ടായിരുന്നില്ല. വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരിൽ പിസിആർ പരിശോധന നടത്തിയശേഷം സർക്കാർ നിയന്ത്രിത ക്വാറന്‍റൈൻ കേന്ദ്രത്തിലേക്കാണ് കൊണ്ട് പോയതെന്ന് യാത്രക്കാർ അറിയിച്ചു.

10 ദിവസത്തെ ക്വാറന്‍റൈനാണ് യാത്രക്കാർ അനുവർത്തിക്കേണ്ടത്. കുടുംബമായി വന്നവരെയും ക്വാറന്ൈ‍റനിലേക്കു കൊണ്ടുപോയതായി യാത്രക്കാർ അറിയിച്ചു. സ്വന്തം പേരിലുള്ള വീട്ടുകരാർ ഉള്ളവർക്ക് ക്യാന്പിലുള്ള ഇമെയിൽ ഐഡിയിൽ അപേക്ഷ അയച്ചാൽ അത് പരിശോധിച്ചശേഷം നിരീക്ഷണ വാച്ചു കെട്ടി വീടുകളിലേക്ക് മടങ്ങുന്നതിനു അനുമതി ലഭിക്കുമെന്നാണ് അറിയുന്നത്. ദുബായ് വിസയുള്ള യാത്രക്കാർ ജിഡിആർഎഫ്എയുടെ അനുമതിയുമായി കൊച്ചിയിൽ നിന്നും അബുദാബിയിൽ എത്തിയിട്ടുണ്ട്. അവരെയും ക്വാറന്‍റൈൻ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള

ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാർക്കെല്ലാം മടങ്ങാൻ അനുമതി.
ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇന
പ്രവാസി വെൽഫെയർ ബാഡ്മിന്‍റൺ ടൂർണമെന്‍റ് മേയ് ഒന്നിന്.
മനാമ: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് മേയ് ഒന്നിന് സിഞ്ചിലുള്ള പ്രവാസി സെന്‍ററിൽ പ്രവാസി വെൽഫെയർ സംഘടിപ്പിക്കുന്ന
ഗൾഫ് വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് എത്തിയില്ല.
നെടുമ്പാശേരി: കനത്ത മഴയെത്തുടർന്ന് താളം തെറ്റിയ ഗൾഫിൽനിന്നുള്ള വിമാന സർവീസുകൾ വ്യാഴാഴ്ച സാധാരണ നിലയിലേക്ക് എത്തി
നിമിഷപ്രിയയുടെ അമ്മ യെമനിലേക്ക്; ദയാധനം സംബന്ധിച്ച് ചർച്ച ന‌ടത്തും.
ന്യൂഡല്‍ഹി: യെമന്‍ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയെ കാണാൻ അമ്മ പ്രേമകുമാരി
ദുബായി വിമാനത്താവളം ഭാഗികമായി തുറന്നു.
ദുബായി: യുഎഇയിലെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും താറുമാറായ ജനജീവിതം സാധാരണ നിലയിലായില്ല.