• Logo

Allied Publications

Europe
ഒസിഐ കാർഡ് പുതുക്കൽ കാലാവധി 2021 ഡിസംബർ 31 വരെ നീട്ടി
Share
ന്യൂഡൽഹി: വിദേശ പാസ്പോർട്ടുള്ള ഇന്ത്യൻ വംശജരുടെ ഓവർസീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ (ഒസിഐ) കാർഡിന്‍റെ പുതുക്കൽ നടപടികൾ 2021 ഡിസംബർ 31 വരെ നീട്ടിയതായി കേന്ദ്ര സർക്കാർ അറിയിച്ചു. മാത്രമല്ല , പുതിയ പാസ്പോർട്ട് എടുത്തിട്ടുള്ളവർ ഒസിഐ കാർഡിനൊപ്പം പഴയ പാസ്പോർട്ടുകൂടി കൈവശം കരുതണമെന്ന നിബന്ധനയും കേന്ദ്രസർക്കാർ റദ്ദാക്കി.

പഴയതും കാലഹരണപ്പെട്ടതുമായ പാസ്പോർട്ടുകൾ ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് ഇനിമുതൽ ആവശ്യമില്ലെന്നാണ് ് മാർച്ച് 26 ന് പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നത്. ഇക്കാര്യങ്ങൾ ലോകത്തിന്‍റെ വിവിധ ഇൻഡ്യൻ എംബസികൾതന്നെ വ്യക്തമാക്കി. കോവിഡ് മൂലം ഒസിഐ കാർഡ് പുതുക്കാനാവാതെ ആയിരങ്ങൾ പ്രവാസികൾ ആശങ്കയിൽ കഴിയുന്പോഴാണ് കേന്ദ്രസർക്കാരിന്‍റെ പുതിയ ഉത്തരവ് ഏറെ ആശ്വാസമായി. നിലവിൽ ജൂണ്‍ 30 വരെയായിരുന്നു പുതുക്കൽ കാലയളവ് അനുവദിച്ചിരുന്നത്. ഈ കാലയളവാണ് ഇപ്പോൾ ഡിസംബർ 31 വരെ നീട്ടിയിരിയ്ക്കുന്നത്.

അതുകൊണ്ടു തന്നെ പുതിയ ഉത്തരവനുസരിച്ച് ഇരുപതിനും അന്പതിനും മധ്യേ പ്രായമുള്ളവർ നാട്ടിലേക്ക് യാത്രചെയ്യുന്പോൾ പുതുക്കിയ പാസ്പോർട്ടിനൊപ്പം പഴയ പാസ്പോർട്ടുകൂടി കൊണ്ടു നക്കേണ്ട ആവശ്യമില്ലാതെ വന്നിരിയ്ക്കയാണ്. ഇനിമുതൽ വിമാനടിക്കറ്റിനൊപ്പം യാത്രക്ക് പുതിയ പാസ്പോർട്ടും ഒസിഐ കാർഡും മാത്രം കൈയിൽ കരുതിയാൽ മതിയാകും.

2005 ലെ സിറ്റിസണ്‍ഷിപ്പ് ഭേദഗതി നിയമത്തിലെ വ്യവസ്ഥപ്രകാരം 20 വയസിൽ താഴെയുള്ളവരും 50 വയസിന് മുകളിലുള്ളവരും ഓരോ തവണയും വിദേശ പാസ്പോർട്ട് പുതുക്കുന്പോൾ ഒസിഐ കാർഡ് പുതുക്കണമെന്ന വ്യവസ്ഥ ഒട്ടെറെ പ്രവാസികൾക്ക് പലവിധത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായതിനെ തുടർന്ന് ആഗോളതലത്തിൽ ഇന്ത്യൻ വംശജരായ ആളുകൾ ഓവർസീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ പുതുക്കലുമായി കേന്ദ്ര സർക്കാരിനെ സമീപിച്ചിരുന്നു. അതുതന്നെയുമല്ല കോവിഡ് പശ്ചാത്തലത്തിൽ വിദേശത്തുള്ള ഇന്ത്യൻ എംബസികളുടെ പ്രവർത്തനവും നിലച്ചിരുന്നും. ഇതും പുതുക്കൽ പ്രക്രിയയെ സാരമായി ബാധിച്ചിരുന്നു. ഇതിനിടയിൽ കേന്ദ്രസർക്കാർതന്നെ മുൻ പുതുക്കൽ കാലയളവുകൾ നീട്ടി നൽകിയിരുന്നു.

ആഗോളതലത്തിൽ ഇന്ത്യൻ വംശജരായ ആളുകൾക്ക് ഓവർസീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ അല്ലെങ്കിൽ ഒസിഐ കാർഡ് വിതരണം ചെയ്യുന്നുണ്ട. വോട്ടവകാശം, സർക്കാർ സേവനം, കാർഷിക ഭൂമി വാങ്ങൽ എന്നിവയൊഴികെ ഒരു ഇന്ത്യൻ പൗരന്‍റെ എല്ലാ ആനുകൂല്യങ്ങളും ഒസിഐ കാർഡിലൂടെ നൽകുന്നുണ്ട്. എന്നാൽ ഇതുസംബന്ധിച്ച റിസർവ് ബാങ്കിന്‍റെ പുതിയ നിബന്ധനകൾ ബാധകമാണ്. ഒസിഐ കാർഡുള്ളവർക്ക് ഇന്ത്യയിലേക്ക് വിസ സൗജന്യ യാത്രയും അനുവദിയ്ക്കുന്നുണ്ട്. പുതിയ ഉത്തരവ് ന്ധഒസിഐ കാർഡ് ഉടമകൾക്ക് ലോകമെന്പാടും ആശ്വാസം പകരും,പുതിയ മാർഗനിർദ്ദേശങ്ങൾക്ക് യാത്രകൾ സുഗമമാകട്ടെയെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല ആശംസിച്ചു

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.
ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ