• Logo

Allied Publications

Europe
ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന സ്ഥാനം നിലനിർത്തി ഫിൻലൻഡ്
Share
ഹെൽസിങ്കി: തുടർച്ചയായ നാലാം വർഷവും ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യമായി ഫിൻലൻഡ് തെരഞ്ഞെടുക്കപ്പെട്ടു. ഐക്യരാഷ്ട്ര സഭ വെള്ളിയാഴ്ച പുറത്തുവിട്ട ഹാപ്പിനെസ് ഇൻഡക്സിലാണിത്.

ഡെൻമാർക്കാണ് സൂചികയിൽ രണ്ടാം സ്ഥാനത്ത്. സ്വിറ്റ്സർലൻഡ്, നെതർലൻഡ്സ് എന്നീ രാജ്യങ്ങളും ആദ്യ പത്തിലെത്തി.

ആദ്യ പത്തിൽ യൂറോപ്പിനു പുറത്തുനിന്നുള്ള ഒരേയൊരു രാജ്യം ന്യൂസിലൻഡാണ്, ഒന്പതാം സ്ഥാനത്ത്. പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 139. ഇതിനു താഴെയുള്ളത് വെറും പത്തു രാജ്യങ്ങൾ. അഫ്ഗാൻ, റുവാണ്ട, ബോട്സ്വാന, സിംബാംബെ, ലെസേതോ തുടങ്ങിയ രാജ്യങ്ങളാണ് പിട്ടികയിൽ ഏറ്റവും പിന്നിൽ. യുഎൻ പട്ടികയിള്ള 149 രാജ്യങ്ങളെ താരതമ്യം ചെയ്താണ് തെരഞ്ഞെടുപ്പ് നടത്തിയത്. പൗര·ാരുടെ സന്തോഷം, ഡിജിപി, സമൂഹ്യ പിന്തുണ, വ്യക്തി സ്വാതന്ത്ര്യം, അഴിമതി നിരക്ക് തുടങ്ങിയവ അടിസ്ഥാനപ്പെടുത്തിയാണ് തെരഞ്ഞെടുപ്പിൽ അളവുകോലായത്. ഗാലപ് വേൾഡ് പോളിന്‍റെ റിപ്പോൾ യൂറോപ്യൻ രാജ്യങ്ങളാണ് മുന്നലെത്തിയത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.
യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.