• Logo

Allied Publications

Europe
ഞായർ ചരിത്രദിനം; ദേശീയ സെൻസസിന് യുകെ ഒരുങ്ങി
Share
ലണ്ടൻ: പത്ത് വർഷത്തിലൊരിക്കൽ സംഭവിക്കുന്ന ദേശീയ സെൻസസിന് യുകെ ഒരുങ്ങുകയാണ്. ഇംഗ്ലണ്ടിലെയും വെയ്ൽസിലെയും വ്യക്തികളെയും ഭവനങ്ങളെയും കുറിച്ചുള്ള സ്ഥിതിവിവര കണക്കുകൾ ശേഖരിക്കുവാൻ 1801 മുതൽ എല്ലാ പത്തുവർഷം കൂടുന്പോഴും സർക്കാർ സംഘടിപ്പിക്കുന്ന സെൻസസ് വളരെയേറെ പ്രാധാന്യം നിറഞ്ഞ ഒരു ദേശീയ പ്രക്രിയയാണ്. 1841 മുതലാണ് ആധുനിക രീതിയിൽ ഇന്നത്തെപ്പോലെ സെൻസസ് പ്രക്രിയ മാറ്റത്തോടെ തുടക്കം കുറിച്ചത്.

ഇന്ത്യയിലും ഇതര ലോകരാജ്യങ്ങളിലും സമാനമായ സെൻസസ് നിലവിലുള്ളതിനാലും, ദേശീയ പ്രക്രിയകളിൽ പൊതുവെ കൂടുതൽ താൽപര്യമുള്ളവർ ആയതിനാലും യുകെ മലയാളികൾ ഇതിനകം തന്നെ ദേശീയ സെൻസസിനെക്കുറിച്ച് ബോധവാ·ാരായി കഴിഞ്ഞിട്ടുണ്ടാകാനാണ് സാധ്യത. മാർച്ച് 21 ഞായറാഴ്ചയാണ് ദേശീയ സെൻസസ് ദിനം. അതിന് മുൻപായി നിശ്ചിത ലിങ്കിലൂടെ സെൻസസിൽ പങ്കുചേരേണ്ടതാണ്.

ആദ്യമായി എല്ലാ വീടുകൾക്കും ഒരു ന്ധആക്സസ് കോഡ്ന്ധ ലഭിക്കേണ്ടതായുണ്ട്. ഒരുവീട്ടിൽ താമസിക്കുന്നവർക്ക് തന്നെ വ്യക്തിപരമായി വെവേറെ ആയി സെൻസസിൽ പങ്കെടുക്കണമെങ്കിൽ അതിനായി വ്യക്തിഗത ന്ധആക്സസ് കോഡ്ന്ധ ലഭിക്കും.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെ ജനസാന്ദ്രത മനസിലാക്കേണ്ടത് ദേശീയ പ്രാദേശിക ഗവണ്‍മെന്‍റുകളെ സംബന്ധിച്ച് സുപ്രധാനമായ ഒന്നാണ്. സെൻസസിന്‍റെ അടിസ്ഥാനത്തിലാണ് പൊതുവിതരണം, വിദ്യാഭ്യാസം, ആരോഗ്യ സംവിധാനങ്ങൾ, യാത്രാ സൗകര്യങ്ങൾ തുടങ്ങിയ മേഖലകളിൽ കൃത്യമായ ആസൂത്രണത്തിനും ക്രമീകരണങ്ങൾക്കും തുക അനുവദിക്കുന്നതിനും എല്ലാം ഗവണ്‍മെന്‍റുകൾക്ക് സാധിക്കുന്നത്.

ന്യൂനപക്ഷ സമൂഹങ്ങൾ ധാരാളമായുള്ള യുകെ പോലുള്ള രാജ്യത്ത് ഭാഷാപരമായും വർഗപരമായും ഉള്ള വ്യത്യസ്തകളും സെൻസസിൽ കൃത്യമായി രേഖപ്പെടുത്തേണ്ടതായുണ്ട്. യുകെയിൽ താമസിക്കുന്ന ഓരോ വ്യക്തിയും ദേശീയ സെൻസസിൽ നിർബന്ധമായി പങ്കെടുക്കേണ്ടതുണ്ട് എന്നതിനാൽ പുതുതായി യുകെയിൽ എത്തിയിരിക്കുന്നവർ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പ്രധാന ഭാഷ ആവശ്യപ്പെടുന്ന സ്ഥലത്ത് "മലയാളം' എന്നുതന്നെ കൃത്യമായി രേഖപ്പെടുത്തുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പലവീടുകളിലും കുട്ടികൾ പരസ്പരം ഇംഗ്ലീഷ് സംസാരിക്കുന്നു എങ്കിൽ പോലും, പ്രധാന ഭാഷ രേഖപ്പെടുത്തുന്പോൾ ന്ധമലയാളന്ധത്തെ മറക്കല്ലേ എന്ന് പ്രത്യേകം ഓർമ്മപ്പെടുത്തുന്നു.

https://census.gov.uk/en/request/accesscode/enteraddress/?fbclid=IwAR0OaP3slMNeiPHlwtHVdx6JNvx85uwT6_2tKmKHa_Qph0T92UmKJbEY0E

https://census.gov.uk/en/request/accesscode/enteraddress/?fbclid=IwAR0OaP3slMNeiPHlwtHVdx6JNvx85uwT6_2tKmKHa_Qph0T92UmKJbEY0E

റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.
ഐഒസി യുകെ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിൻ ശനിയാഴ്ച; ഉദ്ഘാടകൻ എം. ലിജു.
ലണ്ടൻ: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ഐഒസി യുകെ സംഘടിപ്പിക്കുന്ന മുഴുദിന പ്രചാരണ കാമ്പയിൻ "എ ഡേ ഫോർ ഇന്ത്യ' ശന
അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ' വെള്ളിയാഴ്ച; ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ