• Logo

Allied Publications

Europe
ലോകം വേഗത്തിൽ കോവിഡ് മുക്തമാകില്ലെന്ന് ലോകാരോഗ്യ സംഘടന
Share
ജനീവ: ലോകം വേഗത്തിൽ തന്നെ കോവിഡ് മുക്തമാകുമെന്ന് കരുതുന്നത് അബദ്ധധാരണയാണെന്ന് ലോകാരോഗ്യ സംഘടന. വിവിധ രാജ്യങ്ങളിൽ നൽകിക്കൊണ്ടിരിക്കുന്ന കോവിഡ് വാക്സിനുകൾ ഫലപ്രദമാണെന്നത് യാഥാർഥ്യമാണെങ്കിലും രോഗം ഈ വർഷാന്ത്യത്തോടെ തുടച്ചുമാറ്റപ്പെടും എന്ന് വിശ്വസിക്കാനാവില്ലെന്ന് ലോകാരോഗ്യ സംഘടന എമർജൻസി പ്രോഗ്രാം ഡയറക്ടർ ഡോ. മൈക്കിൾ റയാൻ പറഞ്ഞു.

ലൈസൻസുള്ള പല വാക്സിനുകളും വൈറസിെൻറ സ്ഫോടനാത്മക വ്യാപനത്തെ തടയാൻ സഹായിക്കുന്നുണ്ടെന്നും നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ടൈന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വൈറസിനോടുള്ള ജാഗ്രത തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം അമിതവണ്ണമുള്ളവരിൽ കോവിഡ് വാക്സിന് ഫലപ്രാപ്തി കുറയുന്നുവെന്ന് പഠനം. പ്രമേഹം, ഹൃദ്രോഗം തുടങ്ങി പലരോഗങ്ങളുടെയും അപകടഘടകങ്ങളിലൊന്നാണ് അമിതവണ്ണം. എന്നാൽ അമിതവണ്ണമുള്ളവരിൽ കോവിഡ് 19 രോഗസാധ്യതയും കൂടുതലാണെന്നാണ് പഠനങ്ങളിൽ പറയുന്നത്.

ലോകത്തിന്‍റെ പലഭാഗങ്ങളിലും വാക്സിൻ വിതരണം ആരംഭിച്ചുകഴിഞ്ഞു. കോവിഡ് വാക്സിൻ നൽകുന്നതിൽ അമിതവണ്ണമുള്ളവരെയും പരിഗണിക്കണമെന്നാണ് അടുത്തിടെ നടത്തിയ പഠനത്തിൽ പറയുന്നത്. ഫൈസർ, ബയോണ്‍ടെക് കോവിഡ് വാക്സിനുകൾ അമിതവണ്ണമുള്ളവരിൽ ഫലപ്രാപ്തിക്കുറവുണ്ടാക്കുമെന്നാണ് പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇറ്റലിയിൽ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്. ആരോഗ്യമുള്ള ആളുകളിൽ വാക്സിൻ സ്വീകരിച്ചാൽ നിശ്ചിത സമയത്തിനുള്ളിൽ ഉണ്ടാകുന്ന ആന്‍റിബോഡികളുടെ പകുതി മാത്രമാണ് അമിതവണ്ണമുള്ള വാക്സിൻ സ്വീകരിച്ചവരിൽ ഉണ്ടായതെന്നാണ് ഗവേഷകർ വ്യക്തമാക്കിയത്. അമിതവണ്ണവും ശരീരത്തിലെ അമിതകൊഴുപ്പും ഇൻസുലിൻ പ്രതിരോധം, നീർക്കെട്ട് തുടങ്ങിയ മെറ്റബോളിക് വ്യതിയാനങ്ങൾക്ക് വഴിയൊരുക്കും. ഇത് അണു ബാധകൾക്കെതിരെ പോരാടാനുള്ള കഴിവ് കുറയ്ക്കും. ശരീരത്തിൽ നീർക്കെട്ടുണ്ടാകുന്നത് പ്രതിരോധവ്യവസ്ഥയുടെ ശക്തി കുറയ്ക്കും.

കോവിഡിന്‍റെ ഉദ്ഭവത്തെക്കുറിച്ച് പഠിക്കാൻ ചൈനയിലെത്തിയ ലോകാരോഗ്യസംഘടനയിലെ (ഡബ്ള്യുഎച്ച്ഒ) വിദഗ്ധസംഘം ബാറ്റ് വുമണ്‍ എന്നറിയപ്പെടുന്ന പ്രമുഖ വൈറോളജിസ്റ്റ് ഡോ. ഷി ഹെങ്കിയുമായി കൂടിക്കാഴ്ച നടത്തി. വവ്വാലുകളിലെ കോവിഡ്വൈറസുകളെക്കുറിച്ചുള്ള ഗവേഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാലാണ് ഷി ന്ധബാറ്റ് വുമണ്‍’ എന്നറിയപ്പെടുന്നത്. വുഹാൻ ഇൻസ്ററിറ്റ്യൂട്ട് ഓഫ് വൈറോളജിയിലും (ഡബ്ള്യുഐവി.) സംഘം സന്ദർശനം നടത്തി. കോവിഡ് പൊട്ടിപ്പുറപ്പെടുന്നതിന് കാരണമായത് ഡബ്ള്യുഐവിയിലുണ്ടായ ചോർച്ചയാണെന്ന ശക്തമായ പ്രചാരണം നിലവിലുണ്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ ക്വിസ് മത്സരം; പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള അവസരം ഞായറാഴ്ച വരെ.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സുവാറ 2024 ബൈബിൾ ക്വിസ് മത്സരങ്ങൾക്
യുകെയിൽ മലയാളി നഴ്സ് മരിച്ചനിലയിൽ.
ലണ്ടൻ: യുകെയിൽ മലയാളി നഴ്സിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
സ്കോട്‌ലൻഡിൽ ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു.
ലണ്ടൻ: സ്കോട്‌ലൻഡിലെ വെള്ളച്ചാട്ടത്തിൽ വീണ് രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു.
റഷ്യയ്ക്ക് വേണ്ടി ചാരപ്രവൃത്തി നടത്തി; ജര്‍മനിയിൽ രണ്ട് പേർ അറസ്റ്റിൽ.
ബെര്‍ലിന്‍: റഷ്യയ്ക്ക് വേണ്ടി ചാരപ്രവൃത്തി നടത്തിയെന്ന് സംശയിക്കുന്ന രണ്ട് പേരെ ജര്‍മന്‍ പോലീസ് അറസ്റ്റ് ചെയ്തു.
യുകെയിലെ ക്നാനായ കുടുംബങ്ങൾ ബർമിംഗ്ഹാമിലേക്ക്; കുടുംബ സംഗമം ഇന്ന്.
ബർമിംഗ്ഹാം: ക്നാനായ കാത്തലിക് മിഷൻ യുകെയുടെ നേതൃത്വത്തിൽ നടക്കുന്ന കുടുംബ സംഗമം " വാഴ്‌വ് 24' ഇന്ന് ബർമിംഗ്ഹാമിൽ നട