• Logo

Allied Publications

Europe
ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിൽ വാക്സിൻ യുദ്ധം മുറുകുന്നു
Share
ബ്രസൽസ് : യൂറോപ്യൻ വൻകരയ്ക്ക് ആകെ ലഭ്യമായ കോവിഡ് വാക്സിന്‍റെ സിഹംഭാഗവും ബ്രിട്ടൻ അപഹരിക്കുകയാണെന്ന് യൂറോപ്യൻ യൂണിയൻ അധികൃതർ ആരോപിച്ചു. എന്നാൽ യൂറോപ്യൻ യൂണിയൻ കരാറുകളെ മാനിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍റെ പ്രതികരിച്ചു.

ബ്രിട്ടന് വാക്സിൻ നൽകുന്നത് മരുന്ന് നിർമാതാക്കൾ മുൻകൂട്ടി അറിയിക്കണമെന്ന് യൂറോപ്യൻ യൂണിയൻ നിർദേശം നൽകിയിട്ടുണ്ട്. ഇപ്രകാരം ബെൽജിയത്തിൽ വാക്സിൻ നിർമാണം നടത്തുന്ന ഫൈസർ, കയറ്റുമതി സംബന്ധിച്ച വിശദാംശങ്ങൾ യൂറോപ്യൻ യൂണിയൻ അധികൃതർ നൽകേണ്ടിവരും.

ഫൈസറിൽനിന്ന് നാലു കോടി ഡോസ് വാക്സിനാണ് ബ്രിട്ടൻ ഓർഡർ ചെയ്തിരിക്കുന്നത്. ഇതിനിടെ, യുകെയിൽ നിർമിക്കുന്ന വാക്സിൻ യൂറോപ്യൻ യൂണിയൻ അധികൃതർ നിരാകരിക്കാനുള്ള സാധ്യതയും തെളിയുന്നു. ഓക്സ്ഫഡ് വാക്സിൻ 65 വയസിനു മേൽ പ്രായമുള്ളവരിൽ ഫലപ്രദമല്ലെന്ന അഭ്യൂഹങ്ങൾ നിരാകരിക്കപ്പെട്ടെങ്കിലും വാക്സിന് ഇതുവരെ യൂറോപ്യൻ ഏജൻസി അംഗീകാരം നൽകിയിട്ടില്ല.

യൂറോപ്യൻ യൂണിയന് മാർച്ച് അവസാനത്തോടെ 3.1 കോടി വാക്സിൻ ഡോസ് എത്തിക്കാനാണ് ഓക്സ്ഫഡ് അസ്ട്രസെനക്ക ഉദ്ദേശിക്കുന്നത്. വിതരണത്തെക്കുറിച്ച് തർക്കം യൂറോപ്യൻ യൂണിയൻ തലത്തിലും നിലനിൽക്കുന്നുണ്ട്. ഇതുകാരണം ആസ്ട്രാസെങ്ക കന്പനി യൂറോപ്യൻ യൂണിയൻ മേധാവി ഉർസുല വോണ്‍ ഡെർ ലെയ്നുമായുള്ള കൂടിക്കാഴ്ച റദ്ദാക്കുകയും ചെയ്തു.

ബ്രിട്ടീഷ് സ്വീഡിഷ് ഫാർമസ്യൂട്ടിക്കൽ കന്പനിയായ അസ്ട്രസെനെക യൂറോപ്യൻ യൂണിയനുമായി പോരാടുകയാണ്. കൊറോണ വാക്സിനുള്ള വിതരണത്തിലെ തടസങ്ങളെച്ചൊല്ലിയുള്ള തർക്കത്തിൽ ഫാർമസ്യൂട്ടിക്കൽ ഭീമൻ (70,000 ജീവനക്കാർ) യൂറോപ്യൻ യൂണിയൻ പ്രതിനിധികളുമായി പ്രതിസന്ധിയിലായതായി നിരവധി വാർത്താ ഏജൻസികൾ റിപ്പോർട്ടു ചെയ്തു.

കോവിഡ്19 രോഗത്തിനെതിരായ അസ്ട്രസെനക്ക വാക്സിൻ മുതിർന്ന പൗരൻമാരിൽ ഫലപ്രദമാകില്ലെന്ന ആരോപണം ജർമൻ ആരോഗ്യ വകുപ്പ് നിഷേധിച്ചു. 65 വയസിനു മേൽ പ്രായമുള്ളവരിൽ ഈ വാക്സിന്‍റെ ഫലപ്രാപ്തി എട്ടു ശതമാനം മാത്രമെന്നായിരുന്നു അഭ്യൂഹം.

മുതിർന്ന പൗരൻമാർക്ക് ഈ വാക്സിൻ നൽകാൻ അനുമതി ലഭിക്കുമെന്ന് ജർമനി പ്രതീക്ഷിച്ചിരുന്നില്ലെന്ന് ചില മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.

അതേസമയം, തെറ്റിദ്ധാരണയിൽനിന്നാണ് ഇങ്ങനെയൊരു വാർത്ത പ്രചരിച്ചതെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിരീക്ഷണം. അസ്ട്രസെനക്ക പരീക്ഷണത്തിൽ പങ്കെടുത്ത വോളന്‍റിയർമാരിൽ എട്ടു ശതമാനം 56 മുതൽ 69 വരെ പ്രായമുള്ളവരും, നാലു ശതമാനം പേർ എഴുപതിനുമേൽ പ്രായമുള്ളവരുമായിരുന്നു. എട്ടു ശതമാനം പേരിൽ മാത്രമാണ് വാക്സിൻ ഫലപ്രദമാകുക എന്നല്ല ഇതിനർഥമെന്നും വകുപ്പ് അധികൃതർ വിശദീകരിച്ചു.

അതേസമയം വാക്സിന്‍റെ കാര്യത്തിലും വാക്സിനേഷന്‍റെ കാര്യത്തിലും ജർമനി ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ്. വൈകി ലഭിച്ച ഓർഡർ കാരണം വാക്സിൻ ഡെലിവറിയിൽ തടസം നേരിഞ്ഞതായി നിർമ്മാണക്കന്പനികൾ പറയുന്പോൾ സർക്കാർ തലത്തിലെ അവ്യക്തതകൾ ഇപ്പോഴും തുടരുകയാണ്.

വിതരണത്തിനുള്ള അളവുകളിൽ മാറ്റം ചെയ്യില്ലെന്ന് കന്പനികൾ വാഗ്ദാനം ചെയ്തിട്ടുണ്ട്, പക്ഷേ കരാർ പ്രകാരം പുതിയ മാറ്റത്തിന് ഒരുക്കമല്ലെന്നും കന്പനികൾ വ്യക്തമാക്കുന്നു. വിതരണ തടസത്തിന്‍റെ ഒരു പ്രത്യേക കാരണമായി നെതർലാൻഡിലെയും ബെൽജിയത്തിലെയും രണ്ട് ഉൽപാദന സൈറ്റുകളിൽ ഒന്നിൽ ഉൽപാദനം കുറച്ചതായി കന്പനി പറഞ്ഞു. ന്ധവലിയ ടാങ്കുകളിൽ 2000 ലിറ്റർ വരെ സൂക്ഷിക്കുന്ന സെൽ സന്പ്രദായങ്ങൾ കന്പനി ഉപയോഗിയ്ക്കുന്പോൾ ചില ടാങ്കുകളിൽ വളരെ ഉയർന്ന അളവിലാണ് സൂക്ഷിയ്ക്കുന്നതെന്നും കന്പനി വ്യക്തമാക്കുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

യുകെയിൽ മലയാളി നഴ്സ് മരിച്ചനിലയിൽ.
ലണ്ടൻ: യുകെയിൽ മലയാളി നഴ്സിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
സ്കോട്‌ലൻഡിൽ ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു.
ലണ്ടൻ: സ്കോട്‌ലൻഡിലെ വെള്ളച്ചാട്ടത്തിൽ വീണ് രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു.
റഷ്യയ്ക്ക് വേണ്ടി ചാരപ്രവൃത്തി നടത്തി; ജര്‍മനിയിൽ രണ്ട് പേർ അറസ്റ്റിൽ.
ബെര്‍ലിന്‍: റഷ്യയ്ക്ക് വേണ്ടി ചാരപ്രവൃത്തി നടത്തിയെന്ന് സംശയിക്കുന്ന രണ്ട് പേരെ ജര്‍മന്‍ പോലീസ് അറസ്റ്റ് ചെയ്തു.
യുകെയിലെ ക്നാനായ കുടുംബങ്ങൾ ബർമിംഗ്ഹാമിലേക്ക്; കുടുംബ സംഗമം ഇന്ന്.
ബർമിംഗ്ഹാം: ക്നാനായ കാത്തലിക് മിഷൻ യുകെയുടെ നേതൃത്വത്തിൽ നടക്കുന്ന കുടുംബ സംഗമം " വാഴ്‌വ് 24' ഇന്ന് ബർമിംഗ്ഹാമിൽ നട
റോഡപകടങ്ങൾ കുത്തനെ ഉയർന്നു; അയർലൻഡിൽ വാഹനപരിശോധന കർശനമാക്കി.
ഡബ്ലിൻ: റോഡപകടങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ അയർലൻഡിൽ അധികൃതർ വാഹന പരിശോധന കർശനമാക്കി.