• Logo

Allied Publications

Europe
ലോക്ക്ഡൗണിനെ ന്യായീകരിച്ച് മെർക്കൽ
Share
ബർലിൻ: കോവിഡ്19 വ്യാപനത്തിന്‍റെ രണ്ടാം തരംഗത്തെ പ്രതിരോധിക്കാൻ ഏർപ്പെടുത്തിയ ലോക്ക്ഡൗണിനെ ന്യായീകരിച്ച് ജർമൻ ചാൻസലർ അംഗല മെർക്കൽ. രാജ്യത്തിന്‍റെ ഐക്യമാണ് ഈ ഘട്ടത്തിൽ ആവശ്യമെന്നും പാർലമെന്‍റിൽ നടത്തിയ പ്രക്ഷുബ്ധമായ പ്രസംഗത്തിൽ അവർ ആഹ്വാനം ചെയ്തു.

ഒരു മാസത്തേക്കാണ് രാജ്യത്ത് ഭാഗിക ലോക്ക്ഡൗണ്‍ ഏർപ്പെടുത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച ചർച്ചകളിൽ നിന്ന് ഒഴിവാക്കിയെന്ന് ആരോപിച്ച ചില എംപിമാർ പാർലമെന്‍റിൽ ബഹളമുണ്ടാക്കി.

രാജ്യത്തെ പ്രതിദിന കോവിഡ് കണക്ക് പതിനയ്യായിരത്തിനു മുകളിലെത്തി എന്നു മാത്രമല്ല, ഇതിൽ 75 ശതമാനം പേരുടെയും രോഗത്തിന്‍റെ ഉറവിടവും കണ്ടെത്താൻ സാധിക്കാത്ത അവസ്ഥയാണ് നിലനിൽക്കുന്നത്.

ചില പ്രദേശങ്ങളിൽ ആളുകൾക്ക് ഇപ്പോൾ അനുഭവപ്പെടുന്ന നിരാശയും ദിശാബോധവും മസനിലാക്കിയ ചാൻസലർ ഹോട്ടലുകൾ, റെസ്റ്റോറന്‍റുകൾ, സാംസ്കാരിക സ്ഥാപനങ്ങൾ എന്നിവ നവംബർ രണ്ടു മുതൽ ഇപ്പോൾ വീണ്ടും അടയ്ക്കേണ്ടി വരുന്ന സാഹചര്യങ്ങൾ വിശദീകരിച്ചു.

പുതിയ ലോക്ക്ഡൗണിനെ മെർക്കൽ ന്യായീകരിച്ചു: ന്ധനടപടികൾ അനുയോജ്യവും ആവശ്യമുള്ളതും ആനുപാതികവുമാണ്.ന്ധ മാതൃകാപരമായ ശുചിത്വ നടപടികൾ ഉണ്ടായിരുന്നിട്ടും, കാറ്ററിംഗ് വ്യാപാരത്തിൽ, പുതിയ നിയന്ത്രണങ്ങൾ ഇപ്പോഴും ആവശ്യമാണ്: ന്ധനിലവിലെ എക്സ്പോണൻഷ്യൽ അണുബാധ പ്രക്രിയയിൽ, ശുചിത്വ നടപടികൾക്ക് ഇനി ഒരു ശക്തി വികസിപ്പിക്കാൻ കഴിയില്ലന്നും മെർക്കൽ പറഞ്ഞു.

കൊറോണ നിയന്തണ നിയമങ്ങൾ നടപ്പിലാക്കാൻ രാജ്യത്തുടനീളം ഫെഡറൽ പൊലീസുകാരുടെ എണ്ണം വർധിപ്പിയ്ക്കുമെന്ന് ആഭ്യന്തരമന്ത്രി ഹോർസ്റ്റ് സീഹോഫർ അറിയിച്ചു. തിങ്കളാഴ്ച മുതൽ ആയിരക്കണക്കിന് പോലീസ് ഉദ്യോഗസ്ഥരെ ഹോട്ട്സ്പോട്ടുകളിലേക്കും വലിയ നഗരങ്ങളിലേക്കും അതിർത്തികളിലേക്കും അയയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കൊറോണവൈറസ് വ്യാപനം രൂക്ഷമാകുന്പോൾ ജർമനിയിലെ മെഡിക്കൽ രംഗത്ത് മനുഷ്യ വിഭവശേഷിയുടെ ഗണ്യമായ കുറവ് നേരിട്ടേക്കാമെന്ന് മുന്നറിയിപ്പ്. രാജ്യത്ത് ഇതുവരെ നാലര ലക്ഷത്തോളം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ബുധനാഴ്ച മാത്രം പതിനയ്യായിരത്തോളം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

ഇതുവരെ പതിനായിരത്തിലധികം പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. തീവ്ര പരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണം മാസാദ്യം നാനൂറ് ആയിരുന്ന സ്ഥാനത്ത് ഇപ്പോൾ 1400നു മുകളിലാണ്.രാജ്യത്ത് ആശുപത്രി ബെഡുകൾക്കോ വെന്‍റിലേറ്ററുകൾക്കോ ക്ഷാമമില്ല. എന്നാൽ, സ്ഥിതി ഈ രീതിയിൽ മുന്നോട്ടു പോയാൽ സ്റ്റാഫിന്‍റെ കുറവ് കടുത്ത പ്രതിസന്ധികൾക്കു കാരണമാകുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

അയര്‍ലൻഡിലെ സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി.
ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഒട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ
ഗ്രീസില്‍ നമ്മുടെ മഹാസമുദ്രം സമ്മേളനം നടന്നു.
ആഥന്‍സ്: മനുഷ്യ പ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് ലോക സമുദ്രങ്ങളെ സംരക്ഷിക്കാന്‍ യൂറോപ്യന്‍
ബേസിംഗ്സ്റ്റോക്ക് നൈറ്റ് വിജിൽ "എഫാത്താ 'വെള്ളിയാഴ്ച;  ഫാ. ജോസഫ് കണ്ടത്തിപ്പറമ്പിൽ ശുശ്രൂഷകൾ നയിക്കും.
ബേസിംഗ് സ്റ്റോക്ക്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹ
ജപ്പാൻ അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ യുകെക്ക് ചാമ്പ്യൻഷിപ്പ്; സ്വർണ മെഡൽ ജേതാവായി മലയാളിതാരം ടോം ജേക്കബ്.
ഗ്ലാസ്ഗോ: ജപ്പാനിൽ നടന്ന അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ യുകെയ്ക്ക് ചാമ്പ്യൻ പട്ടം.
ഡിലന്‍ സിനോയിയുടെ സംസ്കാരം ഇന്ന് ഡബ്ലിനില്‍.
ഡബ്ലിൻ: ഡബ്ലിനിൽ കഴിഞ്ഞ ദിവസം അന്തരിച്ച 10 വയസ്‌സുകാരനായ ഡിലൻ സിനോയിയുടെ സംസ്കാര ചടങ്ങുകൾ ഏപ്രിൽ 19 വെള്ളിയാഴ്ച നടക്