• Logo

Allied Publications

Europe
എല്ലാം സാധാരണഗതിയിലാകാന്‍ രണ്ടു വര്‍ഷമെടുക്കും: ജര്‍മന്‍ വൈറോളജിസ്റ്റുകള്‍
Share
ബര്‍ലിന്‍: കോവിഡ് മഹാമാരിക്കെതിരായ വാക്സിന്‍ വികസിപ്പിച്ചെടുക്കുന്നത് സാധാരണജീവിതത്തിലേക്കുള്ള തിരിച്ചുപോക്കിന്‍റെ ആദ്യത്തെ പടി മാത്രമേ ആകുന്നുള്ളൂ എന്ന് ജര്‍മന്‍ വൈറോളജിസ്റ്റുകള്‍. ലോകം പഴയതു പോലെയാകാന്‍ ഇനിയും രണ്ടു വര്‍ഷമെങ്കിലും വേണ്ടി വരുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

വാക്സിന്‍ ശിപാര്‍ശ ചെയ്യാന്‍ അധികാരപ്പെട്ട ഫെഡറല്‍ ഏജന്‍സിയായ സ്റ്റിക്കോയുടേതാണ് മുന്നറിയിപ്പ്. സാമൂഹിക പ്രതിരോധം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ എണ്ണം ആളുകള്‍ക്ക് വാക്സിന്‍ നല്‍കിക്കഴിയാന്‍ മാസങ്ങളോ ചിലപ്പോള്‍ വര്‍ഷങ്ങളോ വരെ ആവശ്യമായി വരും. ഇത്തരത്തില്‍ 18 മുതല്‍ 24 വരെ മാസങ്ങളെടുത്തേ ലോകം സാധാരണനിലയിലേക്ക് മടങ്ങിയെത്തൂ എന്നും പീഡിയാട്രീഷ്യനായ മാര്‍ട്ടിന്‍ ടെര്‍ഹാര്‍ട്ട് പറഞ്ഞു.

മാസ്കുകളും സാമൂഹിക അകലവും പോലുള്ള പ്രതിരോധ നടപടികള്‍ ഒഴിവാക്കുന്നതിന് എട്ടു മാസത്തെ വാക്സിനേഷന്‍ നടപടികളെങ്കിലും ആവശ്യമായി വരുമെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

ത്രേസ്യാമ്മ രാജു ജർമനിയിൽ അന്തരിച്ചു.
ബോണ്‍: ജര്‍മനിയിലെ ബോണ്‍ നഗരത്തിനടുത്തുള്ള ബാഡ് ഹൊന്നഫില്‍ താമസിക്കുന്ന ത്രേസ്യമ്മ രാജു(84) അന്തരിച്ചു.
കുടുംബങ്ങളെ തിരുസഭയുമായി ബന്ധിപ്പിക്കുന്ന കണ്ണി കുടുംബ കൂട്ടായ്മകൾ: മാർ ജോസഫ് സ്രാമ്പിക്കൽ.
ലെസ്റ്റർ: ഗാർഹിക സഭകളായ കുടുംബങ്ങളെ തിരുസഭയുമായി ബന്ധിപ്പിക്കുന്ന കണ്ണിയാണ് കുടുംബ കൂട്ടായ്മകൾ എന്ന് ഗ്രേറ്റ് ബ്രിട
മഞ്ഞുമലയിൽ കുടുങ്ങിയ മലയാളി യുവാവിനെ രക്ഷപ്പെടുത്തി ഇറ്റാലിയൻ വ്യോമസേന.
റോം: ഇറ്റലിയിൽ മഞ്ഞുമലയിൽ കുടുങ്ങിയ മലയാളി യുവാവിനെ രാജ്യത്തെ വ്യോമസേനയുടെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടു
ഇറാനിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ച് ലുഫ്താൻസയും ഓസ്ട്രിയൻ എയർലൈൻസും.
ബെർലിൻ: ഇറാന്‍റെ തലസ്ഥാനമായ ടെഹ്റാനിലേക്കുള്ള വിമാനങ്ങൾ ലുഫ്താൻസയും ഓസ്ട്രിയൻ എയർലൈൻസും താത്കാലികമായി നിർത്തിവ
ഹാപ്പി ബർത്ത്ഡേ ഫാറ്റു! ലോകത്തിലെ ഏറ്റവും പ്രായമേറിയ ഗോറില്ലയുടെ പിറന്നാൾ ആഘോഷമാക്കി ബർലിൻ.
ബെർലിൻ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഗൊറില്ലയായ ഫാറ്റുവിന് 67 വയസ് തികഞ്ഞു.