• Logo

Allied Publications

Europe
ഇംഗ്ലണ്ടിലെ എ ലെവൽ വിദ്യാഭ്യാസം: വിജയിച്ച വിദ്യാർഥികളെ അഭിനന്ദിച്ച് സമീക്ഷ യുകെ
Share
ലണ്ടൻ : ഇംഗ്ലണ്ടിലെ വിദ്യാഭ്യാസ സന്പ്രദായത്തിന്‍റെ ഭാഗമായി കഴിഞ്ഞ വ്യാഴാഴ്ച്ച പ്രസിദ്ധീകരിച്ച അ ലെവൽ റിസൾട്ടിൽ ഉൾപ്പെട്ടിട്ടുള്ള, ഉന്നത വിദ്യാഭ്യാസത്തിനു അർഹരായ മുഴുവൻ വിദ്യാർഥികൾക്കും സമീക്ഷ യു കെ അഭിനന്ദനങ്ങൾ അർപ്പിച്ചു. ലോകം സമീപകാലത്തു കടന്നു പോയികൊണ്ടിരിക്കുന്ന ’കോവിഡ് 19’മഹാ വിപത്തിനിടയിലും ശ്രമകരമായ പ്രയത്നത്തിലൂടെ വിജയം കൈവരിച്ച മുഴുവൻ വിദ്യാഥികളെയും സമീക്ഷ യുകെ കേന്ദ്ര സമിതി അഭിനന്ദിച്ചു. ഉന്നത വിദ്യാഭ്യാസം ലഭ്യമാവാൻ, വിജയിച്ച മുഴുവൻ വിദ്യാർഥികൾക്കും അവർ ആഗ്രഹിക്കുന്ന യൂണിവേഴ്സിറ്റികളിലും കോളേജുകളിലും അഡ്മിഷൻ ലഭിക്കട്ടെ എന്നും പ്രത്യാശ പ്രകടിപ്പിച്ചു.

കൊറോണ വൈറസ് വ്യാപന കാലഘട്ടത്തിൽ ഏർപ്പെടുത്തിയ പുതിയ മൂല്യനിർണയ സന്പ്രദായത്തിലൂടെ, വിദ്യാർഥികളുടെ ഉന്നത പഠനത്തിന് വഴി ഒരുക്കുന്ന അ ലെവൽ പരീക്ഷയിൽ പല വിദ്യാഥികൾക്കും അവർ പ്രതീക്ഷിച്ച ഗ്രേഡ് ലഭിക്കാത്തതു വിദ്യാർഥികളിലും രക്ഷ കർത്താക്കളിലും ആശങ്ക ഉളവാക്കിയിട്ടുണ്ട്. 36 ശതമാനം വിദ്യർഥികൾക്കു അവർ പ്രതീക്ഷിച്ച ഗ്രേഡിനേക്കാൾ ഒരു ഗ്രേഡ് കുറവാണു ലഭിച്ചത്. ഇതു സംഭവിച്ചത് കോവിഡ് കാലത്തു നടപ്പിലാക്കിയ പുതു മൂല്യനിർണയ സന്പ്രദായം ചില അപാകതകൾ കൊണ്ടാകുമെന്നു പല രക്ഷകർത്താക്കളും സമീക്ഷ യുകെയോട് അഭിപ്രായപ്പെട്ടു . ഇതു കാരണം, പല വിദ്യാർഥികൾക്കും ഉപരി പഠനത്തിന് അവർക്കു താൽപര്യമുള്ള യൂണിവേഴ്സിറ്റികളിലും കോളേജുകളിലും അഡ്മിഷൻ ലഭിക്കാൻ സാധ്യതകുറവായിരിക്കും. ആശങ്ക അറിയിച്ച വിദ്യാഥികൾ അപ്പീൽ സമർപ്പിക്കുമെന്നും സമീക്ഷ യുകെയോട് അറിയിച്ചിട്ടുണ്ട്.

അസാധാരണ കാലഘട്ടത്തു നടന്ന മൂല്യനിർണയ സന്പ്രദായത്തിൽ എന്തെങ്കിലും പാളിച്ചകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത്തരം കാര്യങ്ങളിലേക്ക് സർക്കാരിന്‍റെ അടിയന്തിര ശ്രദ്ധ ക്ഷണിക്കുന്നതിനു വേണ്ടിയുള്ള എല്ലാ പ്രവർത്തനങ്ങളിലും സമീക്ഷ യുകെ മുൻപന്തിയിൽ ഉണ്ടാവുമെന്നു സമീക്ഷ ദേശീയ നേതൃത്വം വിദ്യാർഥികൾക്കും രക്ഷ കർത്താക്കൾക്കും ഉറപ്പു നൽകി. സർക്കാരിന് അപ്പീൽ സമർപ്പിക്കുന്നതോടൊപ്പം അതാതു പ്രദേശങ്ങളിലെ പാലമെന്‍റ് അംഗങ്ങളുടെ ശ്രദ്ധയിൽ, ഈ ആശങ്കകൾ അറിയിക്കാൻ ഉതകുന്ന പരിപാടികൾക്കാണ് ന്ധസമീക്ഷ യു കെന്ധ കേന്ദ്രനേതൃത്വം ഉദ്ദേശിക്കുന്നത്. അതോടൊപ്പം, ഈ കോവിഡ് 19 എന്ന മഹാ വ്യാധി പടർന്നിരുന്ന കാലഘട്ടത്തിലും വിദ്യാർഥികളുടെ അധ്യയനവർഷം നഷ്ട്ടപെടാൻ ഇടവരാത്ത വിധം, പുതു മൂല്യനിർണയ സന്പ്രദായത്തിലൂടെ എ ലെവൽ വിജയികളെ കണ്ടെത്താനും സമയബന്ധിതമായി മൂല്യനിർണയ ഫലം പ്രസിദ്ധീകരിക്കാനും തയാറായ യുകെയിലെ വിദ്യാഭ്യാസ വകുപ്പിനോടും ഇതിനായി അക്ഷീണം പ്രയത്നിച്ച അധ്യാപക അനധ്യാപകരോടും, മറ്റു ഉദ്യോഗസ്ഥരോടും ഉള്ള ബഹുമാനവും ആദരവും അറിയിക്കുന്നതായി സമീക്ഷ യുകെ പത്ര കുറിപ്പിലൂടെ അറിയിച്ചു.

മലയാളം ഈവനിംഗ് ചർച്ച്‌ സർവീസ് ആരംഭിച്ചു.
ഡബ്ലിൻ: വിക്ലോ കൗണ്ടിയിൽ ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ മലയാളം ഈവനിംഗ് ചർച്ച് സർവീസ് ആരംഭിച്ചു.
യുഡിഎഫ് യുകെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവൻഷൻ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.
ലണ്ടൻ: യുകെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ് യുകെയുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞ
ഫ്രാങ്ക്ഫര്‍ട്ട് സ്പോര്‍ട്സ് ഫെറൈന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫാമിലിയന്‍ ഫെറൈന്‍റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെ
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒഐസിസി അയർലൻഡും പങ്കാളികളായി.
ഡബ്ലിൻ: ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഒഐസിസി അയർലൻഡിന്‍റെ പ്രവർത്തകരും അനുഭ
കാലാവസ്ഥാ വ്യതിയാനത്തിൽ നട്ടംതിരിഞ്ഞ് ജര്‍മനി.
ബര്‍ലിന്‍: കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ റിക്കാർഡ് ചൂട് മരണങ്ങളും വെള്ളപ്പൊക്കവും ജര്‍മനിയെ ഏറെ ബാധിച്ചു.