• Logo

Allied Publications

Australia & Oceania
പൈതൃക വേദിയിൽ പ്രാർഥനാ വർഷവുമായി ആത്മീയ നേതാക്കൾ; നാലാമത് ഓഷ്യാനിയ ക്നാനായ കൺവൻഷൻ ഒക്ടോബർ 5 ,6,7 തീയതികളിൽ
Share
ബ്രിസ്ബേൻ: ഓസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റ് സീ വേൾഡ് റിസോർട്ടിൽ ഒക്ടോബർ 5 ,6,7 തീയതികളിൽ നടക്കുന്ന നാലാമത് ഓഷ്യാനിയ ക്നാനായ കൺവൻഷൻ "പൈതൃകം 2018' ഒരുക്കങ്ങൾ പൂർത്തിയാവുന്നു.

ചിങ്ങവനം ആർച്ച്ബിഷപ് മോർ സേവേറിയോസ് കുര്യാക്കോസ്, മിയാവ് രൂപത മെത്രാനും ക്നാനായ സമുദായംഗവുമായ മാർ ജോർജ്‌ പള്ളിപ്പറമ്പിൽ, ബ്രിസ്‌ബേൻ ആർച്ച്ബിഷപ് ഡോ. മാർക്ക് കോൾറിഡ്ജ്, സീറോ മലബാർ മെൽബൺ രൂപത ബിഷപ് മാർ ബോസ്‌കോ പുത്തൂർ തുടങ്ങിയ ആത്മീയ നേതാക്കൾ മുഖ്യാതിഥികളായി പങ്കെടുക്കുന്ന ചടങ്ങിൽ ഫാ. ടോമി പാട്ടുമാക്കിൽ, ഫാ. ജോസഫ് കാരുപ്ലാക്കിൽ, ഫാ. തോമസ് അരീച്ചറ, ഫാ. ബിജോ കുടിലിൽ, ഫാ. തോമസ് മന്നാകുളത്ത് തുടങ്ങിയ വൈദികരും പങ്കെടുക്കും.

തനിമയും ഒരുമയും വിശ്വാസ നിറവും നെഞ്ചോട് ഏറ്റുവാങ്ങിയ ക്നാനായ സമൂഹം വിശ്വാസവും പൈതൃകവും നമ്മുടെ ജന്മാവകാശം എന്ന മുദ്രാവാക്യം വാനോളമുയർത്തി ഇതിനോടകം ചരിത്ര വിജയമാക്കിയ "പൈതൃകം 2018' കൺവൻഷനിൽ ക്നാനായ സമൂഹത്തെ സ്നേഹിക്കുന്ന ആത്മീയ നേതാക്കന്മാരുടെ സാന്നിധ്യം വലിയ ആവേശത്തോടെയാണ് നോക്കിക്കാണുന്നത്.

‌സിംഗപുരിൽ കാമുകിയെ കൊലപ്പെടുത്തിയ ഇന്ത്യൻ വംശജന് 20 വർഷത്തെ തടവുശിക്ഷ.
സിംഗപുർ: സിംഗപുരിൽ കാമുകിയെ കൊലപ്പെടുത്തിയ ഇന്ത്യൻ വംശജന് 20 വർഷത്തെ തടവുശിക്ഷ. എം.
തെരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ച് ഒഐസിസി ഇപ്സ്‌വിച്ച് റീജിയണൽ കമ്മിറ്റി.
ഇപ്സ്‌വിച്ച്: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ എത്തുവാൻ പ്രവാസി ലോകത്തിന്‍
ഈസ്റ്റർ വിഷു ആഘോഷം സംഘടിപ്പിച്ച് ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ.
ബ്രിസ്ബേൻ: ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷന്‍റെ നേതൃത്വത്തിൽ ഈസ്റ്റർ വിഷു സംയുക്ത ആഘോഷം സാംസ്‌കാരിക പരിപാടികളോടെ ഓ
എന്‍റെ കേരളം കലാസന്ധ്യ ശനിയാഴ്ച ഗ്രീന്‍വേലിൽ.
മെല്‍ബണ്‍: എന്‍റെ കേരളം കലാസന്ധ്യ ശനിയാഴ്ച വൈകുന്നേരം ആറു മുതല്‍ ഗ്രീന്‍വേല്‍ കോള്‍ബി കോളജ് ഓഡിറ്റോറിയത്തില്‍ അരങ്ങേ
ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനം; 11,000 പേരെ ഒഴിപ്പിച്ചു.
മനാഡോ: ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനം നടന്ന പ്രദേശത്തുനിന്നു 11,000 പേരെ ഒഴിപ്പിച്ചു.