• Logo

Allied Publications

Australia & Oceania
ന്യൂസിലൻഡ് പ്രധാനമന്ത്രിക്ക് പുതിയ അതിഥി
Share
വെല്ലിംഗ്ടണ്‍: ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത അർഡേനിനെ തേടി പുതിയ ഒരു അതിഥി എത്തി. പെണ്‍കുഞ്ഞാണ് കക്ഷി. മുപ്പതു വർഷത്തിനിടെ, ഒരു ഉന്നത പദവിയിലിരിക്കെ കുഞ്ഞിന് ജന്മം നൽകുന്ന ആദ്യ ലോക നേതാവാണ് ജസീന്ത. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 4.45നായിരുന്നു പുതിയ അതിഥിയുടെ പിറവി.

താൻ അമ്മയായ വിവരം ജസീന്ത തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ലോകത്തെ അറിയിച്ചത്. കുഞ്ഞും താനും ഒക് ലൻഡ് സിറ്റി ആശുപത്രിയിൽ സുഖമായിരിക്കുന്നുവെന്നും ജസീന്ത അറിയിപ്പിൽ പറയുന്നു.

മുപ്പത്തിയേഴുകാരിയായ ജസീന്ത കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ന്യൂസിലൻഡ് പ്രധാനമന്ത്രിയായി ചുമതലയേറ്റത്. ഡോക്കുമെന്‍ററി അവതാരകൻ ക്ലാർക്ക് ഗേയ്ഫോഡാണ് ഭർത്താവ്. ജസീന്ത ആറാഴ്ചത്തെ വിശ്രമത്തിലായതിനാൽ ഉപപ്രധാനമന്ത്രി വിൻസ്റ്റണ്‍ പീറ്റേഴ്സ് ആണ് ഇവരുടെ ചുമതല നിർവഹിക്കുന്നത്.

തെരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ച് ഒഐസിസി ഇപ്സ്‌വിച്ച് റീജിയണൽ കമ്മിറ്റി.
ഇപ്സ്‌വിച്ച്: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ എത്തുവാൻ പ്രവാസി ലോകത്തിന്‍
ഈസ്റ്റർ വിഷു ആഘോഷം സംഘടിപ്പിച്ച് ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ.
ബ്രിസ്ബേൻ: ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷന്‍റെ നേതൃത്വത്തിൽ ഈസ്റ്റർ വിഷു സംയുക്ത ആഘോഷം സാംസ്‌കാരിക പരിപാടികളോടെ ഓ
എന്‍റെ കേരളം കലാസന്ധ്യ ശനിയാഴ്ച ഗ്രീന്‍വേലിൽ.
മെല്‍ബണ്‍: എന്‍റെ കേരളം കലാസന്ധ്യ ശനിയാഴ്ച വൈകുന്നേരം ആറു മുതല്‍ ഗ്രീന്‍വേല്‍ കോള്‍ബി കോളജ് ഓഡിറ്റോറിയത്തില്‍ അരങ്ങേ
ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനം; 11,000 പേരെ ഒഴിപ്പിച്ചു.
മനാഡോ: ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനം നടന്ന പ്രദേശത്തുനിന്നു 11,000 പേരെ ഒഴിപ്പിച്ചു.
കെയിൻസിലും ടൗൺസ്‌വില്ലിലും ഓൾ ഓസ്ട്രേലിയ വടംവലി ടുർണമെന്‍റ് സംഘടിപ്പിക്കുന്നു.
ടൗൺസ്‌വിൽ: കെയിൻസ് മലയാളി അസോസിയേഷനും ടൗൺസ്‌വിൽ മലയാളി അസോസിയേഷനും ഓൾ ഓസ്ട്രേലിയ വടംവലി ചാമ്പ്യന്‍ഷിപ്പുകൾ സം