ബംഗളൂരു: ബംഗളൂരുവില്‍ കാറ്ററിംഗ് സര്‍വീസില്‍ ജോലി ചെയ്യുന്ന യുവതിയെ സൗഹൃദം സ്ഥാപിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു ചടങ്ങിനിടെ സൗഹൃദം സ്ഥാപിച്ച നാലു സുഹൃത്തുക്കള്‍ 36കാരിയെ ഹോട്ടലില്‍ എത്തിച്ച് ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

ഭക്ഷണത്തിനു ശേഷം ഹോട്ടലിന്‍റെ ടെറസില്‍ വച്ചായിരുന്നു ലൈംഗികാതിക്രമം നടന്നത്. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനായി ക്ഷണിച്ചുവരുത്തിയ ശേഷം പീഡിപ്പിച്ചെന്നാണു പരാതി. വെള്ളിയാഴ്ച രാവിലെ ആറോടെയാണ് യുവതിയെ വിട്ടയച്ചത്.

ഹോട്ടലില്‍ ജോലി ചെയ്യുന്ന പശ്ചിമ ബംഗാൾ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ള അജിത്, വിശ്വാസ്, ശിവു എന്നിവരാണു പിടിയിലായത്. ഒരാൾ ഒളിവിലാണ്. ഇയാളെ പിടികൂടാനുള്ള അന്വേഷണം ഊർജിതമാക്കിയതായി പോലീസ്.

രാവിലെ വീട്ടിലെത്തിയ യുവതി പീഡനവിവരം ഭര്‍ത്താവിനെ അറിയിക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. കർണാടകയിൽ സ്ത്രീപീഡനങ്ങൾ വർധിച്ചുവരികയാണെന്നു സമീപകാല സംഭവങ്ങൾ സൂചിപ്പിക്കുന്നു.

2021 - 2023 കാലയളവിൽ ബംഗളൂരുവിൽ 444 ബലാത്സംഗക്കേസുകളാണ് രജിസ്റ്റർ ചെയ്തത്.