സഹസംവിധായകൻ അനിൽ സേവ്യർ അന്തരിച്ചു
Tuesday, August 27, 2024 10:41 PM IST
അങ്കമാലി: ശിൽപ്പിയും ജാൻ എ മൻ, തല്ലുമാല, മഞ്ഞുമ്മൽ ബോയ്സ്, തെക്ക് വടക്ക് എന്നീ സിനിമകളുടെ സഹസംവിധായകനുമായ അനിൽ സേവ്യർ (39) അന്തരിച്ചു. ഫുട്ബോൾ കളിക്കിടെ ഉണ്ടായ ഹൃദയസ്തംഭനത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

അങ്കമാലി കിടങ്ങൂർ പുളിയേൽപ്പടി പി.എ. സേവ്യർ - അൽഫോൻസ ദന്പതികളുടെ മകനാണ്. ഭാര്യയും ചിത്രകാരിയുമായ അനുപമ ഏലിയാസുമൊത്ത് അങ്കമാലി കേന്ദ്രീകരിച്ച് കലാപരിശീലനം നൽകി വരികയായിരുന്നു.

തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ നിന്ന് ബിഎഫ്എ പൂർത്തിയാക്കിയശേഷം ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ നിന്ന് ശില്പകലയിൽ എംഎഫ്എ ചെയ്തു.


ഒരേ സമയം കാന്പസിൽ ഉണ്ടായിരുന്ന രോഹിത് വെമുലയുടെ സ്മാരക ശിൽപം അനിലാണ് സൃഷ്ടിച്ചത്. കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായും പ്രവർത്തിച്ചിരുന്നു. സഹോദരൻ: അജീഷ് സേവ്യർ.

മൃതദേഹം മെഡിക്കൽ വിദ്യാർഥികൾക്ക് പഠനത്തിന് നൽകണമെന്ന അനിലിന്‍റെ തീരുമാനം നടപ്പാക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഇന്ന് രാവിലെ 11 മുതൽ വസതിയിലും തുടർന്ന് മൂന്നു വരെ അങ്കമാലി നാസ് ഓഡിറ്റോറിയത്തിലും പൊതുദർശനം ഉണ്ടാകും.