റോഡ് നിർമാണം: വനം വകുപ്പിന്‍റെ തടസം നീങ്ങി
Sunday, August 25, 2024 11:27 PM IST
കരിമണ്ണൂർ: നെയ്യശേരി -തോക്കുന്പൻ സാഡിൽ റോഡ് നിർമാണവുമായി ബന്ധപ്പെട്ട് വനം വകുപ്പ് ഏർപ്പെടുത്തിയ തടസങ്ങൾ നീങ്ങി. എൽഡിഎഫ് നേതാക്കൾ കോതമംഗലം ഡിഎഫ്ഒയുമായി നടത്തിയ ചർച്ചയിലാണ് പ്രശ്ന പരിഹാരത്തിന് തീരുമാനമായത്.

നെയ്യശേരി മുതൽ പട്ടയക്കുടി വരെയുള്ള ഭാഗത്ത് റോഡ് നിർമാണത്തിന്‍റെ ഭാഗമായി മുറിച്ചു മാറ്റിയ മരങ്ങളുടെ കുറ്റി പറിച്ചുനീക്കുന്നതിനും റോഡ് നിർമാണത്തിനു തടസമായി നിൽക്കുന്ന മരങ്ങൾ വെട്ടി മാറ്റുന്നതിനും വനംവകുപ്പ് അനുമതി നൽകി.

മരക്കുറ്റികൾ പിഴുതുമാറ്റുന്നതിനു വനംവകുപ്പ് തടസവാദവുമായി നേരത്തേ രംഗത്തെത്തിയിരുന്നു. തൊമ്മൻകുത്ത് പുഴയ്ക്ക് കുറുകെ പാലവും നാൽപതേക്കർ ഭാഗത്ത് കലുങ്ക് നിർമിക്കുന്നതിനും ഇനി വനം വകുപ്പിന്‍റെ തടസം ഉണ്ടാകില്ലെന്നാണ് ലഭിച്ച ഉറപ്പ്. ഈ പാലവും കലുങ്കും നിർമിക്കുന്പോൾ താത്കാലിക സമാന്തര പാതയും നിർമിക്കാം. മുളപ്പുറം മുതൽ തൊമ്മൻകുത്ത് വരെ തേക്കിൻ കൂപ്പിലൂടെയുള്ള റോഡിന്‍റെ ഇരു വശങ്ങളിലും ഓടപണിയുന്നതിനുള്ള തടസവും നീങ്ങും. റോഡിലെ മരക്കുറ്റികൾ പറിച്ചു മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.


കെ.എം. സോമൻ, ഷിജോ സെബാസ്റ്റ്യൻ, ജോഷി തോമസ്, മനോജ് മാമല, കെ. കെ. ബിനോയി, സാബു തുരുത്തിപ്പിള്ളി എന്നിവരാണ് ഡിഎഫ്ഒയുമായി ചർച്ച നടത്തിയത്.