മണിപ്പുഴ അപകടം: ദമ്പതികളുടെ മരണം അനാഥമാക്കിയത് അംഗപരിമിതരായ രണ്ടു കുട്ടികളെ
Tuesday, August 27, 2024 10:27 PM IST
മൂലേടം: മണിപ്പുഴയിൽ റോഡപകടത്തിൽ ദന്പതികളുടെ മരണം അംഗപരിമിതരായ രണ്ടു കുട്ടികളെ അനാഥരാക്കി. കോടിമതയിൽ പെട്ടിക്കട നടത്തുന്ന അമ്മ സരസമ്മയെ സഹായിക്കാൻ പോയ ഭാര്യ പ്രസന്നയെ തിരിച്ച് വീട്ടിലേക്ക് സ്കൂട്ടറിൽ കൊണ്ടുവരുന്നതിനിടെയാണ് അംഗപരിമിതൻകൂടിയായ മനോജിനെയും വിധി കീഴടക്കിയത്.

മണിപ്പുഴയിലെ പമ്പിൽനിന്നു പെട്രോൾ അടിച്ച് റോഡിലേക്ക് കയറുന്നതിനിടെ എതിരെ ദിശതെറ്റിയെത്തിയ പിക്കപ്പ് ഇവരെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഇരുവരെയും ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോടിമതയിൽ താമസിച്ചിരുന്ന കുടുംബം ആറു മാസം മുൻപാണ് മൂലേടത്ത് സ്ഥലം വാങ്ങി വീട് നിർമിച്ച് താമസമാക്കിയത്. പുത്തൻ വീട്ടിൽ താമസിച്ച് കൊതി തീരുംമുൻപ് ഇരുവരെയും മരണം കീഴ്പെടുത്തുകയായിരുന്നു.


മകൻ അനന്തകൃഷ്ണൻ ഹോളിഫാമിലി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയും മകൾ അമൃത മുട്ടമ്പലം ശ്രീവിദ്യാധിരാജ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയുമാണ്. വാഹനങ്ങളുടെ അമിതവേഗതയും അശ്രദ്ധയുമാണ് അപകടകാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.

കോടിമത മുതൽ മണിപ്പുഴ വരെയുള്ള ദൂരത്തിൽ അടിക്കടിയുണ്ടാകുന്ന അപകടങ്ങളിൽ ജീവൻ വെടിഞ്ഞവരും ഗുരുതരമായ പരിക്കേറ്റവരും നിരവധിയാണ്. അപകടങ്ങൾ നിരന്തരമുണ്ടായിട്ടും അധികൃതരുടെ നിഷേധസമീപനത്തിനെതിരെ രോഷാകുലരാണ് നാട്ടുകാർ.