കോട്ടയം നഗരസഭയില്‍ അവിശ്വാസം 29ന്
Monday, August 26, 2024 11:48 PM IST
കോട്ടയം: കോട്ടയം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യനും വൈസ് ചെയര്‍മാന്‍ ബി. ഗോപകുമാറിനുമെതിരേ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം 29ന് ചര്‍ച്ചയ്‌ക്കെടുക്കും.

നഗരസഭയിലെ ക്ലറിക്കല്‍ ഉദ്യോഗസ്ഥന്‍ പെന്‍ഷന്‍ തുകയിൽനിന്നു മൂന്നു കോടി രൂപ തട്ടിയെടുത്തതില്‍ പ്രതിഷേധിച്ച് ചെയര്‍പേഴ്‌സനും വൈസ് ചെയര്‍മാനുമെതിരേ എല്‍ഡിഎഫ് നടത്തിവരുന്ന സമരത്തിന്‍റെ തുടര്‍ച്ചയായിട്ടാണ് അവിശ്വാസത്തിനു നോട്ടീസ് നല്‍കിയത്.

പ്രതിപക്ഷ നേതാവ് ഷീജ അനില്‍ നല്‍കിയിരിക്കുന്ന അവിശ്വാസത്തില്‍ എല്‍ഡിഎഫിലെ 21 പേര്‍ ഒപ്പിട്ടിട്ടുണ്ട്. വിദേശത്തായതിനാല്‍ ഒരാള്‍ക്ക് ഒപ്പിടാന്‍ സാധിച്ചില്ല. പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കുന്ന ദിവസം അംഗം ഹാജരാകും. ആറുമാസം മുമ്പ് എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെട്ടിരുന്നു.

നഗരസഭയില്‍ ആകെയുള്ള 52 അംഗങ്ങളില്‍ എല്‍ഡിഎഫ്-22, യുഡിഎഫ് -21, ബിജെപി-എട്ട്, സ്വതന്ത്ര-ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. യുഡിഎഫിന്‍റെ പിന്തുണയിലാണ് സ്വതന്ത്ര അംഗം ബിന്‍സി സെബാസ്റ്റ്യന്‍ നറുക്കെടുപ്പിലൂടെ അധ്യക്ഷസ്ഥാനത്തെത്തിയത്.

ബിജെപി പിന്തുണയോടെ മാത്രമേ അവിശ്വാസ പ്രമേയം പാസാക്കാനാകൂ.അഴിമതിയാരോപിച്ച് ബിജെപി കഴിഞ്ഞദിവസങ്ങളില്‍ നടത്തിയ സമരത്തില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടിരുന്നു.


യുഡിഎഫ് ഭരണം അവസാനിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നെങ്കില്‍ അവിശ്വസപ്രമേയത്തെ പിന്തുണയ്ക്കണം. നഗരസഭയിലെ അഴിമതി അവസാനിപ്പിക്കുന്നതിന് ബിജെപിക്ക് അവസരം നല്‍കുകയാണെന്നും പിന്തുണ ചോദിക്കുകയല്ലെന്നുമാണ് സമരം ഉദ്ഘാടനം ചെയ്ത സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ. അനില്‍കുമാര്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞതവണ അവിശ്വാസ പ്രമേയത്തില്‍ ബിജെപി യുഡിഎഫിനൊപ്പമായിരുന്നു. ഇത്തവണ ബിജെപി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

നഗരസഭയുടെ പെന്‍ഷന്‍ ഫണ്ടില്‍ തിരിമറി നടത്തിയാണ് അഖില്‍ സി.വര്‍ഗീസ് എന്ന ജീവനക്കാരന്‍ കോടികള്‍ തട്ടിയെടുത്തത്. സംഭവം പുറത്തായതോടെ ഇയാളെ ഉള്‍പ്പെടെ നാല് ജീവനക്കാരെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡുചെയ്തു. ഇപ്പോള്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിവരികയാണ്.

അവിശ്വാസം മൂന്നാംതവണ

കോട്ടയം: ബിന്‍സി സെബാസ്റ്റ്യനെതിരേ എല്‍ഡിഎഫ് അവിശ്വാസം അവതരിപ്പിക്കുന്നത് മൂന്നാംതവണ. ആദ്യ തവണ സിപിഎമ്മിന്‍റെ അവിശ്വാസ പ്രമേയത്തിനു ബിജെപി പിന്തുണ നല്‍കിയിരുന്നു. ഇതില്‍ പ്രമേയം പാസായെങ്കിലും നറുക്കെടുപ്പിലൂടെ വീണ്ടും അധ്യക്ഷയായി. രണ്ടാംതവണ സിപിഎം അവിശ്വാസം അവതരിപ്പിച്ചെങ്കിലും ബിജെപി വിട്ടുനിന്നതോടെ പരാജയപ്പെട്ടു. ജീവനക്കാരന്‍ കോടികള്‍ തട്ടിയതിനെത്തുടര്‍ന്നാണ് ഇത്തവണ അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്.