10 യുവതികളുടെ മംഗല്യസ്വപ്നം സഫലമാക്കി അച്ചായന്‍സ് ഗോള്‍ഡ്
Monday, August 26, 2024 11:48 PM IST
കോട്ടയം: അച്ചായന്‍സ് ഗോള്‍ഡിന്‍റെ കരുതലില്‍ 10 യുവതികളുടെ മംഗല്യസ്വപ്നം പൂവണിഞ്ഞു. കുറി വരച്ചാലും കുരിശു വരച്ചാലും കുമ്പിട്ടു നിസ്‌കരിച്ചാലും എന്ന ഗാനം ജിന്‍സ് ഗോപിനാഥ് ആലപിച്ചതോടെയാണ് മംഗല്യമുഹൂര്‍ത്തത്തിനു തുടക്കമായത്. മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു.

സാധാരണക്കാര്‍ക്കൊപ്പംനിന്നു തന്‍റെ വരുമാനത്തിന്‍റെ ഏറിയപങ്കും പാവങ്ങള്‍ക്കായി ചെലവഴിക്കുന്ന വലിയ മനുഷ്യനാണ് ടോണി വര്‍ക്കിച്ചനെന്നും 10 പെണ്‍കുട്ടികളെ കണ്ടെത്തി അവരെ വിവാഹം കഴിപ്പിച്ച് അയയ്ക്കുക എന്നത് ടോണി ചെയ്ത ഏറ്റവും വലിയ പുണ്യമാണെന്നും മന്ത്രി പറഞ്ഞു. മാനേജിംഗ് ഡയറക്ടര്‍ ടോണി വര്‍ക്കിച്ചന്‍ അധ്യക്ഷത വഹിച്ചു.

ലക്ഷക്കണക്കിന് പാവങ്ങള്‍ എന്നോടൊപ്പം നില്‍ക്കുമ്പോള്‍ അവരെ എങ്ങനെ സഹായിക്കാതിരിക്കാന്‍ കഴിയുമെന്നും നിങ്ങള്‍ നല്‍കുന്ന പിന്തുണയും സ്‌നേഹവുമാണ് എന്‍റെ കരുത്തെന്നും ടോണി വര്‍ക്കിച്ചന്‍ പറഞ്ഞു.


തുടര്‍ന്ന് വധൂവരന്മാരെ വേദിയിലേക്ക് ആനയിച്ചു. ടോണി വര്‍ക്കിച്ചന്‍ 10 പേര്‍ക്കും താലിമാല എടുത്ത് നല്‍കി. 6.10 നുള്ള മുഹൂര്‍ത്തത്തില്‍ 10 പേരും ഒരേസമയം മിന്നുകെട്ടി. മന്ത്രി വി.എന്‍. വാസവന്‍, ടോണി വര്‍ക്കിച്ചന്‍, ഫ്രാന്‍സിസ് ജോര്‍ജ് എംപി, മോന്‍സ് ജോസഫ് എംഎല്‍എ, കോട്ടയം നഗരസഭാ അധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍, സുരേഷ് കുറുപ്പ്, കൗണ്‍സിലര്‍ ജയമോള്‍, പി.കെ. ആനന്ദക്കുട്ടന്‍, ടി.എന്‍. ഹരികുമാര്‍, അച്ചായന്‍സ് ഗോള്‍ഡ് മാനേജര്‍ ഷിനില്‍ കുര്യന്‍, വധൂവരന്മാരുടെ മാതാപിതാക്കളും ബന്ധുക്കളും അടക്കമുള്ളവര്‍ പുഷ്പദളങ്ങള്‍ വിതറി നവദമ്പതികളെ അനുഗ്രഹിച്ചു. പിന്നീട് മന്ത്രി വി.എന്‍. വാസവന്‍ കേക്ക് മുറിച്ച് മധുരം പങ്കുവച്ചു. തുടര്‍ന്ന് പിന്നണി ഗായകന്‍ ജാസി ഗിഫ്റ്റിന്‍റെ ഗാനമേളയും മാളവികയുടെ ഫ്യൂഷന്‍ ചെണ്ടയും അരങ്ങേറി.