മുല്ലയ്ക്കലിൽ വീണ്ടും ജ്വല്ലറി കവര്‍ച്ച
Sunday, August 25, 2024 11:27 PM IST
ആലപ്പുഴ: മുല്ലയ്ക്കല്‍ തെരുവില്‍ സ്ഥിതിചെയ്യുന്ന എം.പി. ഗുരു ദയാലിന്‍റെ ഉമസ്ഥതയിലുള്ള ഗുരു ജ്വല്ലറിയില്‍ കവര്‍ച്ച. ഏഴു കിലോ വെള്ളി ആഭരണങ്ങളും, ഗോള്‍ഡ് മില്‍റ്റ് ചെയ്ത ആറു ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളുമാണ് മോഷണം പോയത്.

ആകെ 13 ലക്ഷം രൂപയുടെ നഷ്ടം കണകാക്കുന്നു. കടയുടെ പിറകില്‍ക്കൂടി കടന്ന കള്ളന്‍ സീലിംഗ് പൊളിച്ചാണ് അകത്ത് കടന്നത്. മാസ്‌ക്ക്, കൈഉറ എന്നിവ ധരിച്ചതിനാല്‍ പ്രതികളെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചിട്ടില്ല. കടയിലേയും മറ്റു സ്ഥാപനങ്ങളിലേയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് നോര്‍ത്ത് എസ്എച്ച്ഒ സജീവ് കുമാര്‍ പറഞ്ഞു.


സജീവ്കുമാറിന്‍റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയട്ടുണ്ട്. ഡിവൈഎസ്പി മധുബാബു, സിഐ സജീവ് കുമാര്‍, പ്രിന്‍സിപ്പള്‍ എസ്‌ഐ അനീഷ് കെ. ദാസ്, എസ്‌ഐ അബ്ദുല്‍ എന്നിവര്‍ സംഭവസ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. ഫിംഗര്‍ പ്രിന്‍റ് വിദഗ്ദരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.