ഏഴാം മൈലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് എഴുപതുപേർക്കു പരിക്ക്
Wednesday, August 28, 2024 1:46 AM IST
തളിപ്പറമ്പ്: ദേശീയപാത ഏഴാംമൈലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 70 പേർക്ക് പരിക്കേറ്റു. കാഞ്ഞങ്ങാട്ടുനിന്നു കോഴിക്കോട്ടേയ്ക്കു പോകുകയായിരുന്ന റെയിൻഡ്രോപ്സ് ബസും കണ്ണൂരിൽ നിന്ന് പയ്യന്നൂരിലേക്ക് വരികയായിരുന്ന അശ്വിൻ ബസും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. ഇന്നലെ രാവിലെ11 ഓടെയായിരുന്നു അപകടം. അപകടത്തിൽപെട്ട റെയിൻ ഡ്രോപ്സ് ബസിലെ ഡ്രൈവർ രാകേഷ്, അശ്വിൻ ബസ് ഓടിച്ച പൂവ്വം സ്വദേശി ഗഫൂർ (36) എന്നിവർക്ക് സാരമായി പരിക്കേറ്റു. രാകേഷ് പരിയാരം ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

റെയിൻഡ്രോപ്സ് ബസിലെ കണ്ടക്ടർ സന്തോഷ്, അശ്വിൻ ബസിലെ കണ്ടക്ടർ രതീഷ്, ഇരു ബസുകളിലേയും യാത്രികരായ സബീൽ റഹ്‌മാൻ (40) അരിപ്പാമ്പ്ര, വിജേഷ്‌(42) എളമ്പാറ, മുഹമ്മദ്‌ അഷ്‌റഫ്‌ (58) രയരോം, കമറുദ്ദീൻ (48) വെള്ളൂർ, വിജിത്ത്‌ (33) കാങ്കോൽ, മുഹമ്മദ്‌ അഷ്‌റഫ്‌ (42) കാങ്കോൽ, നേഹപ്രസാദ്‌(19), കെ. തീർഥ സിജ (40)കൊട്ടില, ദിലീപ്‌ എം നായർ(38) കാർത്തികപുരം, സമീറ (18) നരിമട പരിയാരം, റീത്ത (59) നരിമട, പരിയാരം, ഗീത (55) കണ്ണങ്കര കോഴിക്കോട്‌, രാജൻ പള്ളിവയൽ(64) , സീനത്ത്‌(40) തളത്തിപറമ്പ്‌, വിജി ഫിലിപ്പ് (49) കക്കാട്‌, ബുഷ്‌റ കുറ്റ്യേരി (41), സുധി തൃച്ചംബരം(35), ഷെരീഫ്‌ (42) ഫാറൂഖ്‌ നഗർ തളിപ്പറമ്പ്‌, സ്‌നേഹ കാങ്കോൽ (25), ജിതിന (25) ചെറുവത്തൂർ, ഷെബീറ (36) കടലായി, എം.പി. സാജു , അബൂബക്കർ, കൃഷ്‌ണൻ കുറ്റ്യാടി, അഭിൻ (32), മുഹമ്മദ്‌ റിയാസ്‌(32), മുസ്‌തഫ (58) ഇരിവേരി, അക്ഷയ്‌ (23) അഴീക്കോട്‌, ഹരിചന്ദന(23) തലശേരി, രാജേഷ്‌ (40 ) പരിയാരം, ലക്ഷ്‌മണൻ എന്നിവർക്കും പരിക്കേറ്റു. പരിക്കേറ്റവരെ തളിപ്പറ മ്പിലെ സ്വകാര്യ ആശുപത്രികളിലും കണ്ണൂർ ഗവ.മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. നിസാരപരിക്കേറ്റവരെ പ്രാഥമിക ചികിത്സയ്ക്കുശേഷം വിട്ടയച്ചു.

റെയിൻഡ്രോപ്സ് ബസ് ഏഴാംമൈൽ എംആർഎ റസ്റ്റോറന്‍റിന് സമീപം ഒരു ടാങ്കർ ലോറിയെ മറികടക്കുന്നതിനിടയിലായിരുന്നു അപകടം. അപകടത്തിൽ ബസുകളുടെ മുൻഭാഗം പൂർണമായും തകർന്നു. ഇടിയുടെ ആഘാതത്തിൽ ബസുകൾ റോഡിന്‍റെ ഇരുവശങ്ങളിലേക്കുമായി തെന്നി.

പരിക്കേറ്റവരെ ആംബുലൻസുകളിലും ഓട്ടോറിക്ഷ, കാർ എന്നിവയിലുമായാണ് തളിപ്പറമ്പ് ലൂർദ്, തളിപ്പറമ്പ് സഹകരണ ആശുപത്രി എന്നിവിടങ്ങളിലേക്ക് എത്തിച്ചത്. ഭൂരിഭാഗം ആളുകൾക്കും തലയിലും കൈകാലുകൾക്കുമാണ് പരിക്കേറ്റത്. അപകടത്തെ തുടർന്ന്
ദേശീയപാതയിൽ ഗതാഗതം പൂർണമായി തടസപ്പെട്ടു. ക്രെയിൻ ഉപയോഗിച്ച് ബസുകൾ നീക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അപകടത്തെ തുടർന്ന് വാഹനങ്ങൾ വഴി തിരിച്ചുവിട്ടിരുന്നു.