വടകരയിലെ ആർഎംഎസ് ഓഫീസ് നിലനിറുത്താൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി
Tuesday, August 27, 2024 7:30 AM IST
വടകര: വടകര റെയിൽവേ മെയിൽ സർവീസ് ഓഫീസ് (ആർഎംഎസ്) റെയിൽവേസ്റ്റേഷൻ പരിസരത്തു തന്നെ നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് കെ.പി.കുഞ്ഞമ്മദ്കുട്ടി മുഖ്യമന്ത്രി പിണറായി വിജയനു കത്തു നൽകി.

കൊയിലാണ്ടി മുതൽ മാഹി വരെയും മലയോര മേഖലകളായ കാവിലുംപാറ, പെരുവണ്ണാമുഴി തുടങ്ങിയ വിദൂര സ്ഥലങ്ങളിലേക്കുമുള്ള തപാൽ ഉരുപ്പടികൾ തരംതിരിക്കുകയും സമയബന്ധിതമായി വിതരണം ചെയ്യുകയും ചെയ്യുന്ന തപാൽ വകുപ്പിന്‍റെ അതിപ്രധാനമായ ഓഫീസാണ് വടകര റെയിൽവെ സ്റ്റേഷനു മുൻഭാഗത്ത് പ്രവർത്തിച്ചുവരുന്ന ആർഎംഎസ് ഓഫീസ്.


24 മണിക്കൂറും എല്ലാ തപാൽ ഉരുപ്പടികളും ബുക്ക് ചെയ്യാൻ ഇവിടെ സൗകര്യമുണ്ട്. കോടതികൾ, മോട്ടോർ വാഹന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ട അടിയന്തര പ്രാധാന്യമുള്ള കത്തുകൾ അയക്കാൻ ആർഎംഎസ് സഹായകരമാണ്. പാലക്കാട് റെയിൽവേ ഡിവിഷണൽ എൻജിനിയറുടെ കത്തു പ്രകാരം ഓഫീസ് കെട്ടിടം പെട്ടെന്നു ഒഴിയണമെന്നാണ് നിർദേശം.