രാമപുരം അരങ്കമുഗള്‍ റോഡ് ശോച‍്യാവസ്ഥയിൽ
Wednesday, August 28, 2024 7:05 AM IST
പാറശാല: രാമപുരം അരങ്കമുഗള്‍ റോഡ് പൊട്ടിപ്പൊളിഞ്ഞ നിലയിലായിട്ട് വര്‍ഷങ്ങളായി. അപകടങ്ങള്‍ നിത്യ സംഭവങ്ങള്‍ ആകുന്നതായി യാത്രക്കാർ ആരോപിക്കുന്നു.

റോഡിന്‍റെ ശോച്യാവസ്ഥ എത്രയു വേഗം പരിഹരിക്കണമെന്ന് നാട്ടുകാര്‍ ആവശ‍്യപ്പെടുന്നു. റോഡിന്‍റെ പുനരുദ്ധാരണം വൈകുന്നതില്‍ പ്രതിഷേധിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാര്‍ . രണ്ടര കിലോമീറ്റര്‍ റോഡ് പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്.

സ്‌കൂള്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് റോഡ് പുനരുദ്ധാരണത്തിനായി 40 ലക്ഷം ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിച്ചെങ്കിലും കരാര്‍ തുക കുറവായതിനാല്‍ എറ്റെടുക്കാന്‍ ആളില്ലാതെ കരാര്‍ റദ്ദു ചെയ്യുകയായിരുന്നു.

പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് റോഡിന്‍റെ പുനരുദ്ധാരണം അസാധ്യമാണ് എന്നാണ് ജനപ്രതിനിധികളുടെ അഭിപ്രായം.

സഞ്ചാര യോഗ്യമല്ലാത്ത രാമപുരം അരങ്ങമുഗള്‍ റോഡ് എത്രയും വേഗത്തില്‍ സഞ്ചാര യോഗ്യമാക്കുക എന്നുള്ളതാണ് നാട്ടുകാരുടെ ആവശ്യം.