സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട തടവുപുള്ളിയെ മധുരയിൽ നിന്നും പിടികൂടി
Wednesday, August 28, 2024 7:05 AM IST
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട തടവുപുള്ളിയെ മധുരയിൽ നിന്നും പിടികൂടി. പൂജപ്പുര സെൻട്രൽ ജയിലിലെ ചപ്പാത്തി യൂണിറ്റിൽ ജോലി ചെയ്യുന്നതിനിടെ രക്ഷപെട്ട മണികണ്ഠൻ എന്ന പ്രതിയെയാണ് ഇന്നലെ തമിഴ്നാട്ടിലെ മധുരയിൽ നിന്നും പോലീസ് പികികൂടിയത്.

ഇടുക്കി സ്വദേശിയായ പ്രതി തമിഴ്നാട്ടിലേക്ക് കടന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് സെൻട്രൽ ജയിൽ ജോയിന്‍റ് സൂപ്രണ്ട് അൽഷാന്‍റെ നേതൃത്വത്തിൽ ഡപ്യുട്ടി പ്രിസണ്‍ ഓഫീസർമാരായ രഞ്ജുനാഥ് , സന്തോഷ് പെരളി, സുധീർ, അസിസ്റ്റന്‍റ് പ്രിസണ്‍ ഓഫീസർമാരായ എസ്. സുജിത്ത,


ഡി. അരുണ്‍ രാജ് , രാഹുൽ, രാജേഷ്, അരുണ്‍ എന്നീ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി മൂന്നു സംഘങ്ങളായി തിരിച്ചായിരുന്നു പ്രതിക്കായുള്ള അന്വേഷണം. തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനക്കൊടുവിൽ ഇന്നലെ വൈകുന്നേരം മധുരയിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ ബുധനാഴ്ച്ച പുലർച്ചെയാണ് പ്രതി ജയിലിലെ ചപ്പാത്തി യൂണിറ്റിൽ ജോലി ചെയ്യുന്നതിനിടെ രക്ഷപെട്ടത്.