Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
പാത്രത്തിനും വെള്ളത്തിനും ജാതി
ഈഴവ സമുദായത്തിൽപ്പെട്ട യുവാവ് ചക്ലിയ സമുദായത്തിലെ യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചു. കൊല്ലങ്കോട് പോലിസ് സ്റ്റേഷനിൽ വച്ചാണ് കാര്യങ്ങൾ തീർപ്പായത്. എന്നാൽ ഇതിനു ശേഷം ചക്ലിയരുടെ വീടുകൾ ആക്രമിക്കപ്പെടുകയാണ്. പെരുവഴിയിൽ ചക്ലിയ കിടാത്തൻമാർ ആക്രമിക്കപ്പെടുന്നു. പരാതിയുമായി എത്തിയാൽ അധികാരികൾ പ്രതികളുടെ പക്ഷം ചേരുന്നു.
ജാതിവിവേചനം രൂക്ഷമായ ഗോവിന്ദാപുരത്ത് ചക്ലിയർക്കു മാത്രമായി ചായക്കടയും ബാർബർ ഷോപ്പും കോവിലുമുണ്ട്. ഇവിടെ കുടിവെള്ളത്തിനും കൽപിച്ചിരിക്കുന്നു അയിത്തം. ഗോവിന്ദാപുരത്തെ കുടിവെള്ള ടാങ്കുകൾക്ക് രണ്ടു പൈപ്പുകളാണുള്ളത്. ഒരെണ്ണം സവർണർക്ക്, മറ്റൊന്ന് ചക്ലിയർക്ക്. നിറഞ്ഞൊഴുകിയാൽ ആ കുടം എടുത്തു മാറ്റി സ്വന്തം കുടം വയ്ക്കാൻ പോലും കോളനിവാസികൾക്ക് അനുമതിയില്ല. പാതിരാത്രിയും പുലർച്ചെയുമൊക്കെ ഉണർന്ന് ടാങ്കുകളിൽ നിന്നു കുടിവെള്ളമെടുത്ത് ഇവരൊക്കെ കുടങ്ങളിൽ കരുതി വയ്ക്കുകയാണ്.
സവർണരുടെ വീട്ടുവളപ്പിൽ ചെരിപ്പിട്ട് കയറാൻ ദളിതന് അധികാരമില്ല. ചെരുപ്പ് ജൻമിയുടെ പടിപ്പുരയ്ക്കു പുറത്തിടണം. ചെരിപ്പിട്ടു കയറിയാൽ അശുദ്ധിയുണ്ടാകുമത്രെ. ഗൗണ്ടറുടെ തൊഴുത്തിലും ചാണകപ്പുരയിലുമൊന്നും ദളിതന് ചെരിപ്പിട്ടുകൂടാ. ഗോവിന്ദാപുരത്തെ പല ചായക്കടകളിലും ചക്ലിയർക്ക് പ്രവേശനമില്ല. കടകളിൽ രണ്ടിനം ഗ്ലാസുകൾ കരുതിയിട്ടുണ്ടാകും. ചില്ല് ഗ്ലാസ് ചക്ലിയന്‍. സ്റ്റീൽ ഗ്ലാസ് സവർണർക്ക്. ചില കടകളിൽ ചക്ലിയർക്കു മാത്രമായി ചായ്പുകളും പാത്രങ്ങളുമുണ്ടാകും. കഴിച്ച പാത്രങ്ങൾ ഇവർതന്നെ കഴുകി വയ്ക്കണം. മുൻപ് ചക്ലിയർക്ക് ചിരട്ടയിൽ വെള്ളം കൊടുത്തിരുന്ന കാലമുണ്ടത്രെ.
ഞങ്ങൾ ചായ കുടിക്കാൻ ചെന്നാൽ ഉയർന്ന ജാതിക്കാർ അവിടെ കയറില്ല. അതിനാൽ ഞങ്ങൾ കോളനിയിൽ സ്വന്തമായ
ഒരു ചായക്കടയുണ്ടാക്കി. പണിക്കു പോകും മുന്‍പു ചായ കുടിക്കാൻ ഈ കടയാണ് ആശ്രയം. ഞങ്ങളുടെ മുടി ഇവിടെ വെട്ടിത്തരില്ല. ജാതിയുടെ പേരു പറഞ്ഞ് ബാർബർ ഷാപ്പിൽ നിന്നു ഞങ്ങളുടെ കുട്ടികളെ ഇറക്കി വിട്ട സംഭവത്തിൽ മുൻപ് വലിയ പ്രതിഷേധമുണ്ടായി. ബലമായി മുടിവെട്ടിച്ച സംഭവങ്ങളുമുണ്ടായി. കത്രികയ്ക്കും ചീപ്പിനും ഇവിടെ തീണ്ടൽ കൽപ്പിച്ചിരിക്കുന്നു.
വർഷങ്ങളായി തിരുപ്പൂരിൽ നിന്നൊരാളെത്തിയാണ് ചക്ലിയ സമുദായക്കാരുടെ മുടി വെട്ടുന്നത്. അതല്ലെങ്കിൽ പൊള്ളാച്ചിയിലോ തിരുപ്പൂരിലോ പളനിയിലോ പോയി മുടി വെട്ടിക്കും. അടിമത്തം ഇക്കാലത്തും അടിച്ചേൽപ്പിക്കപ്പെട്ടവരാണ് ചക്ലിയർ. സവർണർ മരിച്ചാൽ കുഴിയെടുക്കാനുള്ള ജോലി ചക്ലിയർക്കുള്ളതാണ്. മരണം അറിയിക്കാൻ ഞങ്ങളുടെ പെണ്ണുങ്ങൾ നാടുനീളെ തപ്പട്ട കൊട്ടണം. ഉടയോന്റെ മരണം നാട്ടിൽ അറിയിക്കുന്നത് പെരുന്പറ പോലുള്ള തപ്പട്ട കൊട്ടിയാണ്. ഇതൊക്കെ കൂലിയില്ലാത്ത ആചാരം മാത്രമാണ്.
മീങ്കര ഭദ്രകാളിയമ്മൻ ക്ഷേത്രത്തിൽ ചക്ലിയർക്കു പ്രവേശനം നിഷേധിച്ചതു വലിയ ഒച്ചപ്പാടിനിടയാക്കിയിരുന്നു. ചക്ലിയ യുവതി ക്ഷേത്രത്തിൽ പ്രാർഥിച്ചതിന്റെ പേരിൽ ആഴ്ചകളോളം അവിടെ സംഘർഷമുണ്ടായി.
മീങ്കര ക്ഷേത്രത്തിൽ കുംഭഭരണി ഉത്സവം വന്നു. കൊട്ടും പാട്ടും കെട്ടുകാഴ്ചയും കച്ചേരിയും നൃത്തവും കാണാൻ ചക്ലിയരൊന്നാകെ അന്പലത്തിലെത്തിയെങ്കിലും കൗണ്ടർ പ്രമാണികൾ ഇവരെ തടഞ്ഞുനിറുത്തി, "കാൽ വച്ചു കയറരുതിവിടെ, പുലയുള്ളവർ കയറിയാൽ കോവിൽ അശുദ്ധമാകും. നിമിഷം വൈകാതെ മടങ്ങിക്കോണം. നീയൊക്കെ സ്വന്തം കോവിലുണ്ടാക്കി അവിടെ ആട്ടം കണ്ടോണം.’ അരുമക്കിടാക്കളെ ഒക്കത്തുവച്ച് അർച്ചനയുമായി വന്ന പാട്ടിമാർ നിറകണ്ണോടെ മടങ്ങി. മുറുമുറുത്തവരെ ഗൗണ്ടർ കയ്യൂക്കും കഴകളും കൊണ്ടു നേരിടുമെന്നായപ്പോൾ പാടവരന്പും തെങ്ങിൻതോപ്പും താണ്ടി ഇരുൾ മറവിലൂടെ ചക്ലിയർ ഓടി രക്ഷപ്പെട്ടു. അന്നു ചക്ലിയർ തീരുമാനമെടുത്തു, മധുരൈ വീരനാണെ സാക്ഷി. ഞങ്ങൾ സ്വന്തം കോവിൽ പണിയും. പാണ്ടിമേളത്തോടെ ഞങ്ങൾ ഉത്സവം നടത്തും. അങ്ങനെ ഗോവിന്ദാപുരം കോളനിയിൽ ചക്ലിയർ സ്വന്തം കോവിൽ പണിതു. മാട്ടുപൊങ്കലും ദീപാവലിയും കുംഭഭരണിയും ഘോഷിച്ചു.
ഇപ്പോഴിതാ ചോർന്നൊലിക്കുന്ന കൂരയിൽ നിന്ന് കൈക്കുഞ്ഞുങ്ങളുമായി ചക്ലിയ പെണ്ണുകൾ രാവും പകലും അഭയം തേടിയെത്തുന്നത് മധുരൈ വീരന്റെ തിണ്ണപ്പടിയിലാണ്. നാട്ടുപ്രമാണികളുടെ അക്രമം ഭയന്ന് മുതിർന്നവരും ഇവിടെ കോവിലിൽ തന്പടിക്കുന്നു. കൂട്ടമായി എത്തി അരി വേവിച്ചു കഴിക്കുന്നു.
ചെരുപ്പു തുന്നുക, മലം ചുമക്കുക, കക്കൂസ് കഴുകുക, തോൽ ഊറയ്ക്കിടുക തുടങ്ങിയവയൊക്കെയാണ് ചക്ലിയരുടെ കുലത്തൊഴിൽ. വിസർജ്യം ചുമക്കുന്ന ജാതിക്കാരെ നഗരങ്ങൾ പുറന്പോക്കിലാണ് പാർപ്പിച്ചിരുന്നത്. പുലർച്ചെ വിസർജ്യം വാരിമാറ്റണം. കുഴിക്കക്കൂസുകൾ വൃത്തിയാക്കണം. അക്കാലത്ത് ഏറെ വീടുകൾക്കും ശൗചാലയങ്ങളില്ല. വഴിയോരങ്ങളിൽ പ്രാഥമികാവശ്യം നിറവേറ്റുന്നവരായിരുന്നു നഗരവാസികളും യാത്രക്കാരും.
നേരം പുലർന്നാൽപിന്നെ ചക്ലിയനെ വഴിയിൽ കണ്ടു കൂടാ. കാരണം അശുദ്ധനായി മുദ്ര കുത്തപ്പെട്ട ഇവർ പുറത്തിറങ്ങിക്കൂടാ. ഇരുൾ മറയ്ക്കുള്ളിൽ ആരും കാണാതെ, ശബ്ദം പുറത്തു കേൾപ്പിക്കാതെ കഴിഞ്ഞിരുന്ന ചക്ലിയനുള്ള കൂലി എന്തായിരുന്നുവെന്നോ? ഗൗണ്ടർമാരും പ്രഭുക്കളും മാളിക മട്ടുപ്പാവിൽനിന്ന് എറിഞ്ഞുകൊടുക്കുന്ന നാണയത്തുട്ടുകൾ. അതല്ലെങ്കിൽ മരത്തോണിയിൽ പഴയൻചോറ് ഒഴിച്ചിട്ടിരിക്കും. നായയും നരിയും തിന്നു മിച്ചമുണ്ടെങ്കിൽ അതു ചക്ലിയന്‍ കൊണ്ടുപോയി കൂരയിലിരുന്നു കഴിക്കാം. തലമുറകളായി മനുഷ്യകീടങ്ങളെപ്പോലെ മുദ്രയടിക്കപ്പെട്ടിരുന്ന ചക്ലിയൻ അതിർത്തി ഗ്രാമങ്ങളിൽ ഇന്നും അടിമ ജോലി ചെയ്യുന്നു.
നുകം വച്ച കാളകളെപ്പോലെ ചക്ലിയൻ കെട്ടിവലിക്കപ്പെട്ടിരുന്നു മുന്‍പു പാലക്കാടൻ പാടശേഖരങ്ങളിലൊക്കെയെന്നാണ് ചരിത്രം. തെങ്ങിൻതോപ്പുകളിൽ നാളികേരവും തൊണ്ടും ചുമന്ന് ഇവരുടെ പുറം വളഞ്ഞകാലമുണ്ട്. എട്ടാം വയസിൽ ഗൗണ്ടർ ജന്മിയുടെ തോട്ടത്തിൽ ജോലി തുടങ്ങിയാൽ എല്ലും തോലുമാകും വരെ ജോലി തുടരാം. കൂലി തുച്ഛം. കൽപ്പിക്കും വിധം ജോലി തീർത്തില്ലെങ്കിൽ ചാട്ടവാറും പുളിങ്കന്പും കൊണ്ടു തല്ലും ചട്ടുകം വച്ചു പൊള്ളിക്കലും ശിക്ഷയായിരുന്നു.
മേൽജാതിക്കാരുടെ വീട്ടുവളപ്പിൽ ചെരിപ്പിട്ട് കയറരുത്, മാളിക വരാന്തയ്ക്കു പുറത്തു നിൽക്കണം എന്നിങ്ങനെയൊക്കെയാണ് ചിട്ടവട്ടങ്ങൾ.
ചെളിവെള്ളം കെട്ടിക്കിടക്കുന്ന വഴികൾ താണ്ടി ഗോവിന്ദാപുരം അംബേദ്കർ കോളനി കയറിയാൽ കാഴ്ച ഏറെ ദയനീയമാണ്. രണ്ടു മുറി വീടുകൾ ഏത് നിമിഷവും തകർന്നു വീഴാവുന്ന നിലയിലാണ്. മേൽക്കൂര നിലംപൊത്താതിരിക്കാൻ പല വീടുകളും തൂണുകൾ കൊണ്ടാണ് ഉയർത്തി നിറുത്തിയിരിക്കുന്നത്. പൊട്ടിപ്പൊളിഞ്ഞ ഓടുകളും ദ്രവിച്ച പട്ടകളും വിണ്ടുകീറിയ ഭിത്തികളും. മഴ പെയ്താൽ മുറിക്കകത്ത് വെള്ളം കെട്ടിനിൽക്കും. നിന്നാൽ തല മുട്ടുന്ന മേൽക്കൂര. നിവർന്ന് കിടക്കാൻ പോലും കഴിയാത്ത അത്രയും ചെറിയ മുറികൾ.
അതിദയനീയവും ഭയാനകവുമാണ് ഗോവിന്ദാപുരത്തെ ജാതി വാഴ്ച. ജീവിക്കാൻ വക തേടിയെത്തിയ സമൂഹം അടിമത്തം പേറി നരകിക്കുന്നു. ഉണ്ണാനും ഉടുക്കാനും വകയില്ലാതെ വന്നതോടെ വീണ്ടും തമിഴകത്തേക്ക് പലായനം ചെയ്യാൻ നിർബന്ധിതരാവുകയാണ് സഹതാപം അർഹിക്കുന്ന ചക്ലിയർ.
(അവസാനിച്ചു)
റെജി ജോസഫ്
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
Latest News
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
ഡൽഹി ലെഫ്. ഗവർണർ മേജർ ആർച്ച്ബിഷപ്പിനെ ഇന്ന് സന്ദർശിക്കും
പരസ്യപ്രചാരണത്തിന് ഇന്നു കലാശം
എല്ലാ വോട്ടുകളും വിവിപാറ്റുമായി ഒത്തു നോക്കണമെന്ന് ഹർജി; സുപ്രീം കോടതി വിധി ഇന്ന്
Latest News
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
ഡൽഹി ലെഫ്. ഗവർണർ മേജർ ആർച്ച്ബിഷപ്പിനെ ഇന്ന് സന്ദർശിക്കും
പരസ്യപ്രചാരണത്തിന് ഇന്നു കലാശം
എല്ലാ വോട്ടുകളും വിവിപാറ്റുമായി ഒത്തു നോക്കണമെന്ന് ഹർജി; സുപ്രീം കോടതി വിധി ഇന്ന്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top