കിച്ചു ആള് കുറുമ്പനാ.....
കിച്ചു ആള് കുറുമ്പനാ.....
പിള്ള മനസിൽ കള്ളമില്ലായെന്നാണല്ലോ ചൊല്ല്... ഒന്നുകൂടി ചേർക്കാം കളങ്കവുമില്ല. കാരണം അവർ വഴക്ക് കൂടുന്നു, കുറച്ച് കഴിയുന്പോൾ തോളത്ത് കൈയിടുന്നു, ചിരിക്കുന്നു, കളിക്കുന്നു, പോകുന്നു... ഇതൊക്കെ പറയുന്പോൾ പലർക്കും ഓർമവരുക സ്കൂൾ കാലഘട്ടമായിരിക്കും. പുതുമുഖ സംവിധായകൻ പ്രമോദ് ഗോപാലും കൂട്ടരും ഗോൾഡ് കോയിൻസിലൂടെ അത്തരത്തിലുള്ള ഒരു സ്കൂൾ കാലയളവിലേക്കും ബാല്യകാലത്തേക്കുമെല്ലാം പലരേയും കഴിഞ്ഞദിവസം മുതൽ കൂട്ടിക്കൊണ്ട് പോകാൻ തുടങ്ങിയിട്ടുണ്ട്. ഗോൾഡ് കോയിൻസിലെ കുട്ടിത്താരങ്ങൾക്കിടയിൽ അല്പം വികൃതിയും അതിലേറെ ചുറുചുറുക്കുമുള്ള ഒരു കുറുന്പനുണ്ട്. സിനിമയിലെ പേര് കിച്ചു. അതു തന്നെയാണ് കക്ഷിയുടെ വീട്ടിലെ വിളിപ്പേരും. അമ്മ മൂന്നുവട്ടമെങ്കിലും കിച്ചു എന്ന് നീട്ടി വിളിച്ചാൽ മാത്രമേ ആള് അമ്മയുടെ അടുത്തെത്തൂ. ദേഷ്യത്തോടെ നിൽക്കുന്ന അമ്മയുടെ മുഖത്തു നോക്കി ഒന്നാന്തരമൊരു ചിരി പാസാക്കി ആള് വീണ്ടും മുങ്ങും. ഇത്തരം ചില നന്പറുകളെല്ലാം ഗോൾഡ് കോയിൻസിലും ആശാൻ കാണിക്കുന്നുണ്ട്.അറിയാം കിച്ചുവെന്ന വാസുദേവിന്‍റെ കുഞ്ഞുകുഞ്ഞ് വിശേഷങ്ങൾ.

കിച്ചുവിനെ വിളിച്ചപ്പോൾ അമ്മ പ്യാരിയാണ് ഫോണെടുത്തത്.പിന്നെ ഒരു നീട്ടി വിളിയാണ് - "കിച്ചു ഡാ നിനക്കാണ് കോൾ...’.എനിക്കോയെന്ന് ചോദിച്ച് ഫോണ്‍ അമ്മയുടെ അടുത്ത് നിന്ന് വാങ്ങിയ ശേഷം ഒറ്റ ഡയലോഗ് - "കിച്ചു സ്പീക്കിംഗ്...’ എങ്ങനാ കിച്ചു വിശേഷങ്ങൾ പറയുവല്ലേ എന്നു ചോദിച്ചപ്പോൾ മറുപടിയെത്തി... "പിന്നെന്ത്് ചോദിച്ചോളു...’ ഗോൾഡ് കോയിൻസ് സിനിമയിലെ പോലെ തന്നെ നല്ല ചുറുചുറുക്കുള്ള മറുപടി റെഡിയാക്കി വെച്ചിട്ടുണ്ടായിരുന്നു കിച്ചു.

സൈലന്‍റ് ബോയി എനർജറ്റിക്കായി

എബി എന്ന ചിത്രമാണ് ആദ്യം റിലീസ് ആയതെന്നേയുള്ളു. ശരിക്കും ഞാൻ ആദ്യം അഭിനയിച്ചത് ഗോൾഡ് കോയിൻസിലാണ്.അതിന് ശേഷമാണ് എബിയിൽ അഭിനയിക്കാൻ അവസരം കിട്ടുന്നത്. അതിൽ സൈലന്‍റാണ് ഞാൻ. പക്ഷേ അടങ്ങിയിരിക്കില്ലെന്ന് മാത്രം. വിനീത് ശ്രീനിവാസൻ അങ്കിളിന്‍റെ ചെറുപ്പകാലമാണല്ലോ ഞാൻ ചെയ്തത്. ഒരു കുഞ്ഞു വേഷം.ഗോൾഡ് കോയിൻസിലെ പോലെ എബിയിലും ഞാൻ അടങ്ങിയിരുന്നിട്ടില്ല. ഓടുന്നു, പിന്നെ പറക്കുന്നു നല്ല രസമായിരുന്നു ഷൂട്ടിംഗ് ഒക്കെ.ഗോൾഡ് കോയിൻസിലെ കിച്ചു തന്നെയാണ് ശരിക്കും ഞാൻ. ഭയങ്കര എനർജറ്റിക്കാ.

ചുമ്മാ ഇരിക്കുന്നത് ബോറല്ലേ...

ഗോൾഡ് കോയിൻസ് സിനിമയിലെ പോലെ തന്നെ എനർജറ്റിക്കായിട്ട് ഇരിക്കാനാണ് എനിക്കിഷ്ടം.എപ്പോഴും എന്തെങ്കിലും എല്ലാം ചെയ്തു കൊണ്ടിരിക്കണം. ചുമ്മാ ഇരിക്കുന്നത് ബോറിംഗ് പരിപാടിയല്ലേ. ഇടപ്പള്ളിയിലെ വീട്ടിലാകുന്പോൾ വരയ്ക്കുകയോ അല്ലേൽ ടിവി കാണുകയോ അല്ലെങ്കിൽ അനിയനുമായി ചുമ്മാ അടികൂടാനൊക്കെ പോകും.ഇപ്പോൾ നാലാം ക്ലാസിലാണേ... പഠിക്കാനും ഉണ്ട് ഒരുപാട്. കളിയൊക്കെ അതിന് ശേഷം മാത്രം.

ഫെയ്സ്ബുക്ക് പോസ്റ്റും പിന്നെ സിനിമയും

ഡയറക്ടർ പ്രമോദ് അങ്കിൾ ഒരു ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഗോൾഡ് കോയിൻസിൽ അഭിനയിക്കാൻ കുട്ടികൾക്ക് അവസരം ഉണ്ടെന്നു പറഞ്ഞ്. അത് കണ്ടിട്ടാണ് അങ്കിളിനെ വിളിക്കുന്നത്. അപ്പോൾ ചെല്ലാൻ പറഞ്ഞു. അവിടെ ചെന്നപ്പോൾ എന്നോട് പറഞ്ഞു നടന്നു വരുന്ന വഴിക്ക് കുഴിയിൽ വീഴുന്ന സീൻ അഭിനയിച്ചു കാണിക്കാൻ. പറഞ്ഞ ഉടനെ തന്നെ ഞാൻ നടക്കാൻ തുടങ്ങി പിന്നെ നടന്നു വരുന്ന വഴി വീഴുകയും ചെയ്തു. അതെല്ലാവർക്കും ഇഷ്ടമായി.

ചേട്ടനെ നിയന്ത്രിക്കുന്ന അനിയൻ

അത് പിന്നെ അങ്ങനെ ചെയ്യാൻ ഡയറക്ടർ അങ്കിൾ പറഞ്ഞു ഞാൻ ചെയ്്തു. ഷൂട്ടിംഗ് നടക്കുന്പോഴേ എല്ലാവർക്കും എന്നെ ഇഷ്ടായിരുന്നു. പിന്നെ ശരിക്കും ഞാൻ ഗോൾഡ് കോയിൻസിലെ കിച്ചുവിനെ പോലെയാണ്. വീട്ടിൽ എന്‍റെ വിളിപ്പേരും കിച്ചൂന്നാണ്. എപ്പോഴും പാറിപ്പറന്ന് നടക്കണം. സിനിമ കണ്ട ഫ്രണ്ട്സെല്ലാം പറഞ്ഞു എടാ ചേട്ടാ... പൊട്ടൻ ചേട്ടായെന്നുള്ള പറച്ചിലൊക്കെ അവർക്ക് ഇഷ്ടായെന്ന്. ഗോപാലിനൊപ്പം(അച്ചു)ഡയറക്ടർ അങ്കിൾ പറഞ്ഞപോലെ അങ്ങ് ചെയ്തുന്നേയുള്ളു.


വീട്ടിൽ ചേട്ടനാണ്...

സിനിമയിൽ ചേട്ടനെ നിയന്ത്രിക്കുന്ന അനിയനാണെങ്കിലും വീട്ടിൽ എനിക്ക് അനിയനാണ് ഉള്ളത്. നല്ല വികൃതിയാണ് സൂര്യദേവ്. അവനിപ്പോൾ രണ്ടാം ക്ലാസിലാണ് പഠിക്കുന്നത്. ഇടയ്ക്കൊക്കെ എന്നെ പോടാന്നെല്ലാം വിളിക്കും... പിന്നെ വന്നു സോറി പറയും. അവൻ അത്ര പ്രശ്നക്കാരനൊന്നുമല്ലേലും വീട്ടിൽ എന്നോട് വഴക്കിടാൻ വരുന്നത് അവൻ തന്നെയായിരിക്കും. ഇടിയും അടിയുമെല്ലാം കഴിഞ്ഞ് ക്ഷീണിക്കുന്പോളേക്കും പിന്നെ സുല്ലിടും. സുല്ലിടലോടെ എല്ലാം പഴയപടിയാകും.അവൻ ചിരിക്കും ഞാനും. പിന്നെ ഒന്നിച്ചുള്ള കളികളായി. ഇങ്ങനെയൊക്കെയാണ് ഞാൻ വീട്ടിൽ. എനിക്ക് പറ്റിയ കൂട്ട് തന്നെയാണ് അവൻ.

സണ്ണി വെയ്ൻ അങ്കിൾ സൂപ്പറാ...

സണ്ണി അങ്കിളിനൊപ്പമുള്ള സീൻസെല്ലാം ഉണ്ടായിരുന്നു. ഞങ്ങൾ ഒരുമിച്ച് സൈക്കിളിൽ പോകുന്നു. അങ്കിൾ മാജിക്ക് കാണിക്കുന്നു. നല്ല രസമായിരുന്നു. സണ്ണി അങ്കിളിനൊപ്പം നിന്ന് ഡയലോഗ് പറയുന്നതിനിടെ ഞാൻ കരയുന്ന സീനുണ്ട്് സിനിമയിൽ. ഡയലോഗ് പറഞ്ഞു വന്നപ്പോൾ അറിയാണ്ട് കരഞ്ഞുപോകുവായിരുന്നു. ഗ്ലിസറിനൊന്നും ഉപയോഗിക്കേണ്ടി വന്നില്ല. ആ സീൻ കഴിഞ്ഞപ്പോൾ സണ്ണി അങ്കിൾ പറഞ്ഞു നന്നായി ചെയ്തൂന്ന്. സണ്ണി അങ്കിളിനൊപ്പം കറങ്ങിനടക്കാൻ നല്ല രസമാ... സൂപ്പറാ...

സ്കൂളിലെ ഇടി

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീൻ സ്കൂളിലെ ഇടി സീനാണ്. എല്ലാവരേയും ഇടിച്ച് തെറിപ്പിക്കുന്നു.പക്ഷേ ഇടപ്പള്ളി അമൃത വിദ്യാലയത്തിൽ ഞാനൊരു പാവം കുട്ടിയാണ്.ഇങ്ങനൊക്കെ ചെയ്യാൻ സിനിമയിൽ അല്ലേ പറ്റു. അതുകൊണ്ട് ആ സീൻ ചെയ്യാൻ പറഞ്ഞപ്പോൾ ശരിക്കും ഹാപ്പിയായി. സിനിമ കണ്ടോണ്ടിരുന്നപ്പോഴും കൂടെ ഉള്ളവർ പറഞ്ഞു. അത് നീ നന്നായി ചെയ്തൂന്ന്.

സിനിമയിലെ പോലെ വീട്ടിലും വികൃതി

വീട്ടിൽ അത്രയ്ക്കൊന്നും വികൃതി കാട്ടാൻ പറ്റില്ലാലോ.അച്ഛൻ സജീഷ് പാവമാണെങ്കിലും അല്പം ഗൗരവക്കാരനുമാണ്. അതുകൊണ്ട് അത്രകണ്ട് വികൃതി കാട്ടാൻ ഞാൻ പോകാറില്ല. പക്ഷേ ഇത്തിരി കുരുത്തക്കേടുകളൊക്കെ ഒപ്പിക്കാറുണ്ട്. അതൊക്കെ അച്ഛൻ അറിയുന്പോൾ മുഖത്ത് ഗൗരവം കൊണ്ടുവരുവെങ്കിലും കുറച്ചു കഴിയുന്പോൾ ഞങ്ങൾ കൂട്ടാകും.

രണ്ടുതവണ ഗോൾഡ് കോയിൻസ് കണ്ടു

അച്ഛൻ, അമ്മ പിന്നെ ഗോൾഡ് കോയിൻസിലെ ബാക്കി എല്ലാവരും ഒരുമിച്ചാണ് സിനിമ കാണാൻ പോയത്.രണ്ടു തവണ സിനിമ കണ്ടു.ചില സീൻസെല്ലാം വന്നപ്പോൾ ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ നോക്കി ചിരിച്ചു. എല്ലാവരും ഒരുമിച്ചുള്ള സിനിമ കാഴ്ച നല്ല രസായിരുന്നു. ദേശീയ അവാർഡ് നേടിയ ആദിഷും പിന്നെ ഗോപാലുമെല്ലാം ഇപ്പോൾ എന്‍റെ ബെസ്റ്റ് ഫ്രണ്ട്സാണ്.

ഡയറക്ടർ അങ്കിളിന് സ്നേഹ സമ്മാനം

സിനിമ കാണാനെത്തിയപ്പോൾ ഡയറക്ടർ അങ്കളിന് ഞാനൊരു ഗിഫ്റ്റ് കൊടുത്തു. ഇത്രയും നല്ലൊരു വേഷം എനിക്ക് തന്നില്ലേ. അങ്കിളിന് അത് ഒരുപാട് ഇഷ്ടായി.സിനിമ കണ്ടിറങ്ങിയ ശേഷം അങ്കിളിനോട് അഭിപ്രായം ചോദിച്ചപ്പോൾ. നീ നല്ലപോലെ ചെയ്തെടാ... എല്ലാവർക്കും ഇഷ്ടമായി നിന്നെ എന്നു പറഞ്ഞു.

നിന്‍റെ ചേട്ടാ വിളി കൊള്ളാട്ടോ...

സിനിമ കണ്ട് പലരും വിളിച്ചു. എല്ലാവർക്കും ഒരുപോലെ ഇഷ്ടമായത് എന്‍റെ ചേട്ടാ വിളിയാണ്. എടാ ചേട്ടാ... പൊട്ടൻ ചേട്ടായെന്നുള്ള എന്‍റെ വിളിയെല്ലാം നല്ല രസായിട്ട് ചെയ്തൂന്ന് പറഞ്ഞു. പിന്നെ സിനിമയിൽ കാട്ടുന്ന വികൃതികളെ കുറിച്ചെല്ലാം നല്ല അഭിപ്രായമാണ് എല്ലാവരും പറഞ്ഞത്.

അച്ഛനും അമ്മയും ഹാപ്പിയാണ്

വീട്ടിൽ കാട്ടിക്കൂട്ടുന്നത് നീ സിനിമയിൽ ചെയ്തു എന്നാണ് അച്ഛനും അമ്മയും പറഞ്ഞത്. രണ്ടാളും നല്ല സപ്പോർട്ടാണ് എനിക്ക് തരുന്നത്. വ്യൂഹം എന്നു പറയുന്ന ഒരു ചിത്രത്തിൽ കൂടി അഭിനയിക്കാൻ അവസരം കിട്ടിയിട്ടുണ്ട്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് തുടങ്ങിയിട്ടില്ല.

വി.ശ്രീകാന്ത്