Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
അക്ഷരങ്ങൾ സമ്മാനിച്ച ജീവിതം
മാർച്ച് 8 ലോക വനിതാദിനം
സ്രിയോഷി ഭക്ഷി. കൊൽക്കത്തയിലെ വളർന്നു വരുന്ന എഴുത്തുകാർക്കിടയിൽ സുപരിചിതമാണ് ഈ പേര്. എഴുത്തുകാരി എന്ന നിലയിൽ മാത്രമല്ല, നിരവധിപേർക്ക് ജീവിക്കാൻ പ്രേരണയായ പെൺകുട്ടി എന്ന നിലയിലും സ്രിയോഷി പ്രശസ്തയാണ്. ജീവിതം കൈവിട്ടു പോയ എന്നു കരുതിയിടത്തു നിന്ന് പഴയതിലും കരുത്തോടെ ഉയർന്നു വന്ന കഥയാണ് അവൾക്ക് പറയാനുള്ളത്.
കാലം മൂന്നു വർഷം പിന്നോട്ടു മാറി. കൊൽക്കത്തിയിലെ പ്രമുഖ കോളജിൽ അവസാന വർഷ ബിരുദ വിദ്യാർഥിനിയാണ് സ്രിയോഷി. കാണാൻ ആരോഗ്യവതിയായിരുന്ന അവളോട് എല്ലാവരും ചോജിച്ചു തുടങ്ങി എന്തു പറ്റി, ക്ഷീണമാണല്ലോ എന്നൊക്കെ. ആദ്യമൊന്നും സാരമാക്കിയില്ലെങ്കിലും പതിയെ അവൾക്കും തോന്നിത്തുടങ്ങി. വണ്ണം കുറയുന്നുണ്ട്, ക്ഷീണമാണ്, വിശപ്പില്ല. എന്താണ് കാരണമെന്ന് അറിയാൻ പല ഡോക്ടർമാരെയും കണ്ടെങ്കിലും എല്ലാവരുടേയും മറുപടി ഒന്നു തന്നെ– ‘പ്രശ്നമൊന്നുമില്ല!’. ഉത്തരം കേട്ട് അവളും വീട്ടുകാരും സമാധാനിച്ചു. പക്ഷേ സ്രിയോഷിയുടെ അവസ്ഥ ദിവസേന വഷളായിക്കൊണ്ടേയിരുന്നു.
അങ്ങനെയിരിക്കെയാണ് കുടുംബസുഹൃത്തായ ഡോക്ടറിനടുത്ത് അവൾ എത്തുന്നത്. രോഗകാരണം അദ്ദേഹം കണ്ടെത്തി. തീവ്രമായ ക്ഷയമാണ് അവളെ കാർന്നു തിന്നുകൊണ്ടിരുന്നത്. ‘അസുഖം എന്താണെന്നറിഞ്ഞപ്പോഴത്തെ അവസ്ഥ പറഞ്ഞറിയിക്കാനാവില്ല. ഡോക്ടറിനും വലിയ പ്രതീക്ഷയൊന്നുമില്ലായിരുന്നു. എങ്കിലും അദ്ദേഹം ഞങ്ങളോട് ചികിത്സ തുടങ്ങാം എന്നു പറഞ്ഞു. പക്ഷേ എനിക്ക് എവിടെയോ ഒരല്പം പ്രതീക്ഷയുണ്ടായിരുന്നു രോഗം ഭേദമാകുമെന്ന്.’– സ്രിയോഷി പറയുന്നു.
2014ൽ അവളുടെ ചികിത്സ ആരംഭിച്ചു. ദിവസേനയുള്ള മരുന്നും രക്തപരിശോധനയും ബെഡ് റസ്റ്റുമൊക്കെയായി ആകെ കഠിനമായിരുന്നു ചികിത്സാകാലമെന്നാണ് അവൾ പറയുന്നത്. ‘ചികിത്സയെക്കാൾ ബുദ്ധിമുട്ട്് തോന്നിയത് ഒറ്റപ്പെട്ട് കഴിയേണ്ടി വന്നപ്പോഴാണ്. സൂഹൃത്തുക്കളെ കാണാനോ അവരോടൊപ്പം സമയം ചെലവഴിക്കാനോ സാധിക്കാതെ വന്നതോടെ അവരെല്ലാവരും എന്നെ വിട്ടുപോയി. അതിനേക്കാൾ എന്നെ മുറിപ്പെടുത്തിയത് അച്ഛനും അമ്മയും എന്നിൽ നിന്ന് അകലാൻ ശ്രമിച്ചപ്പോഴാണ്. രോഗം പകർന്നാലോ എന്നു പേടിച്ച് എൻറെയടുത്ത് വരാനോ സംസാരിക്കാനോപോലും അവർ ഭയക്കുന്നത് എനിക്കു മനസിലായിത്തുടങ്ങി.’ സ്രിയോഷി പറയുന്നു.
രണ്ടു മാസത്തിനുശേഷവും അവളുടെ ആരോഗ്യത്തിൽ മാറ്റമൊന്നും വന്നില്ല. മാത്രമല്ല അവളുടെ വ്യക്തിത്വത്തേയും രോഗം ബാധിച്ചു തുടങ്ങിയിരുന്നു. എപ്പോഴും സന്തോഷത്തോടെ നടന്നിരുന്ന സ്രിയോഷി ആരോടും സംസാരിക്കാതെയായി.
പക്ഷേ ജീവിതം അവളെ കൈയൊഴിഞ്ഞില്ല. പ്രതീക്ഷ അവൾക്കു മുന്നിലേക്ക് എത്തിയത് ജയദീപ് എന്ന സുഹൃത്തിൻറെ രൂപത്തിലായിരുന്നു. എല്ലാത്തിനേയും പോസിറ്റീവായി മാത്രം കാണാൻ അയാൾ അവളെ പ്രേരിപ്പിച്ചു. കുട്ടിക്കാലം മുതൽ എഴുതാൻ കഴിവുണ്ടായിരുന്നു സ്രിയോഷിക്ക്. ഇതറിയാമായിരുന്ന ജയദീപ് അവളോട് വീണ്ടും എഴുതണം എന്നു പറഞ്ഞു. വായിക്കാൻ നല്ല പുസ്തകങ്ങൾ സമ്മാനിച്ചു.
എല്ലായിടത്തും ഒറ്റപ്പെടുകയാണ് എന്നു തോന്നിയ സ്രിയോഷിക്ക് അക്ഷരങ്ങൾ നല്ല ചങ്ങാതിയായി മാറി. ദിവസങ്ങൾ മുന്നോട്ടുപോയി. തുടന്നു നടത്തിയിരുന്ന ഓരോ പരിശോധനകളിലും അവളുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടുകൊണ്ടേയിരുന്നു. അവൾ പതുക്കെ ജീവിതത്തിലേക്ക് മടങ്ങിയെത്തി. കൊൽക്കത്ത സർവകലാശാലയിൽ എംഎ ജേർണലിസം ചെയ്യുകയാണ് സ്രിയോഷി ഇപ്പോൾ.
വിഷമഘട്ടങ്ങളിൽ തനിക്ക് തുണയായത് അക്ഷരങ്ങളാണെന്നാണ് സിയോഷി പറയുന്നത്. ‘ഉള്ളിലെ എല്ലാ വികാരങ്ങളെയും ഞാൻ അക്ഷരങ്ങളാക്കി മാറ്റി. സന്തോഷവും വിഷമവും ഒറ്റപ്പെടലും സൗഹൃദങ്ങളുമെല്ലാം എൻറെ കവിതകളിലും കഥകളിലുമുണ്ട്. ഒരു തരത്തിൽ പറഞ്ഞാൽ ആ അക്ഷരങ്ങളാണ് എന്നെ ജീവിതത്തിലേക്ക് മടക്കി കൊണ്ടു വന്നത്.’
രോഗത്തിൽ നിന്നു മുക്തിനേടിക്കൊണ്ടിരിക്കുകയാണ് സ്രിയോഷി. അവളും സുഹൃത്തു ചേർന്നാരംഭിച്ച സ്റ്റാർട്ടപ്പിൻറെ വിജയത്തിൻറെ മധുരവും സ്രിയോഷിയെ വേഗത്തിൽ ജീവിതത്തിലേക്ക് കൊണ്ടു വരുകയാണ്.
വനിതാദിനത്തിന്റെ നാൾവഴികൾ
മാർച്ച് 8 അന്താരാഷ്്ട്രവനിതാ ദിനം. ലോകമെന്പാടുമുള്ള വനിതകൾക്ക് തങ്ങളുടെ അവകാശങ്ങളെക്കുറിച്ചും അധികാരങ്ങളെക്കുറിച്ചും ചിന്തിക്കുവാനും മനസിലാക്കുവാനുമുള്ള ദിനം. നൂറ്റാണ്ടുകളായി തങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി, നിരവധി സ്ത്രീകൾ നടത്തിയ പോരാട്ടങ്ങളുടെയും അവർ സഹിച്ച കഷ്ടപ്പാടുകളുടെയും ഓർമപ്പെടുത്തൽ കൂടിയാണ് ഓരോ വനിതാ ദിനവും. കഴിഞ്ഞ ഒരു നൂറ്റാണ്ടായി വർഷംതോറും ആഘോഷിക്കപ്പെടുന്ന വനിതാ ദിനത്തിനും പറയാൻ ഒരു ചരിത്രമുണ്ട്.
പല സ്ത്രീപക്ഷ പ്രസ്ഥാനങ്ങളുടെയും ചിന്തകളുടെയും തറവാടായ അമേരിക്കയിലാണ് ആദ്യമായി ദേശീയ വനിതാ ദിനാഘോഷം സംഘടിപ്പിക്കപ്പെട്ടത്.1909 ഫെബ്രുവരി 28 നായിരുന്നു ഇത്. ന്യൂയോർക്കിലെ ടെക്സ്റ്റൈൽസ് മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് തൊഴിൽ വേതനം ഉയർത്തണമെന്നും തൊഴിൽ സമയം കുറയ്ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭവും അന്ന് നടന്നു.1910 ൽ കോപ്പൻഹേഗനിൽ നടന്ന സ്ത്രീകളുടെ അന്താരാഷ്്ട്ര സമ്മേളനത്തിൽവച്ചാണ് ലോകമെന്പാടും സ്ത്രീകൾക്കായി ഒരു ദിനം കൊണ്ടാടണം എന്ന തീരുമാനമുണ്ടാകുന്നത്. മാർച്ച് 19 ആയിരുന്നു അവർ തെരഞ്ഞെടുത്ത തിയതി. പിന്നീടിങ്ങോട്ട് പല വർഷങ്ങളിൽ ഈ ദിവസം വനിതാ ദിനമായി ആഘോഷിക്കപ്പെട്ടു. സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടിയും അവർ അനുഭവിക്കുന്ന ദുരിതങ്ങൾക്കെതിരെയും പോരാടാൻ ഈ ദിനം പ്രേരണയായി.
1975 ഐക്യരാഷ്്ട്രസഭ അന്താരാഷ്്്ട്രവനിതാ വർഷമായി ആചരിച്ചിരുന്നു. ആ വർഷം മുതൽ മാർച്ച് എട്ട് അന്താരാഷ്്ട്ര വനിതാ ദിനമായി യുഎൻ പ്രഖ്യാപിച്ചു.എല്ലാവർഷവും വനിതകളുമായി ബന്ധപ്പെട്ട ഒരു വിഷയത്തെ കേന്ദ്രീകരിച്ചാണ് വനിതാ ദിനാഘോഷം സംഘടിപ്പിക്കുക. മാറുന്ന ലോകത്ത് സ്ത്രീകൾ, 2030ൽ 50 50 എന്നതാണ് ഇത്തവണത്തെ വിചിന്തന വിഷയം. തൊഴിൽ രംഗത്ത് സ്ത്രീകൾ അനുഭവിക്കുന്ന ചൂഷണങ്ങൾ തടയുക, ഇവിടെ ലിംഗസമത്വം ഉറപ്പാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. പരന്പരാഗതമായി സ്ത്രീകൾ ചെയ്തുവരുന്ന ഗാർഹിക ജോലികൾക്കുപരി സമൂഹത്തിൻറെ മുഖ്യധാര തൊഴിലുകളിലേക്ക് ലോകമെന്പാടുമുള്ള സ്ത്രീകളെ കൈപിടിച്ചു നടത്താൻ യുഎൻ ആഗ്രഹിക്കുന്നു. മാറുന്ന ലോകത്തിൽ സ്ത്രീകൾ ഒന്നിലും പിന്നിലാകാതിരിക്കാൻ അവർക്ക് കന്പ്യൂട്ടർ ഇൻറർനെറ്റ് സംവിധാനങ്ങളുടെ ഉപയോഗത്തിൽ പരിശീലനം നൽകാനുള്ള പദ്ധതി യുഎൻ വനിതാ വിഭാഗം ആരംഭിച്ചുകഴിഞ്ഞു.
ജീവിതത്തിൻറെ പല കോണുകളിലും സ്ത്രീകൾ ഇന്നു തിളങ്ങുന്നുണ്ടെങ്കിലും അവർക്കെതിരേയുള്ള അക്രമങ്ങൾ അനുദിനം പെരുകുകയാണ്. പ്രസ്താവനകളും പ്രസംഗങ്ങളും പ്രതിജ്ഞകളുമല്ല ഇവയൊക്കെ നിറവേറ്റാനുള്ള കർമ്മപരിപാടികളാണ് നമുക്ക് ആവശ്യം.സ്ത്രീകൾക്കായി പ്രത്യേകദിനം ആഘോഷിക്കുന്ന ഈ വേളയിൽ ഒരു ദിവസമെങ്കിലും സ്ത്രീ പീഡനങ്ങളുടെയും ചൂഷണങ്ങളുടെയും വാർത്തകൾ ഇല്ലാത്ത് ഒരു ദിനത്തിനായി നമുക്ക് ആഗ്രഹിക്കാം.
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
രണ്ടായിരം വര്‍ഷം മുന്‍പ് മുങ്ങിയ കപ്പലിൽ പുതുപുത്തന്‍പോലെ ചില്ല് പാത്രങ്ങള്‍
രണ്ടായിരം വര്‍ഷം മുന്‍പു കടലില്‍ മുങ്ങിപ്പോയ കപ്പലിന്റെ അവശിഷ്ടങ്ങളില്‍നിന്ന്
ഇടയിലെക്കാട്ടെ വാനരസദ്യ
ഒരുമയുടെ ഓണമെന്നാൽ കാസർഗോഡുകാർക്ക് മനുഷ്യർ മാത്രം ആഘോഷിക്കുന്ന ഓണമല്ല. മന
Latest News
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ തീരുമാനം പിൻവലിക്കണം: രാജീവ് ചന്ദ്രശേഖര്‍
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
ഇഡിക്കു മുന്നിൽ ഹാജരാകില്ല; മഹുവ ഇന്ന് പ്രചാരണത്തിനിറങ്ങും
Latest News
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ തീരുമാനം പിൻവലിക്കണം: രാജീവ് ചന്ദ്രശേഖര്‍
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
ഇഡിക്കു മുന്നിൽ ഹാജരാകില്ല; മഹുവ ഇന്ന് പ്രചാരണത്തിനിറങ്ങും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top