Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കടക്കാനാകാത്ത വാറണ്ടി കടമ്പ
സ്വകാര്യ മേഖലയിൽ ഏഴുമുതൽ ഒന്‍പതു ലക്ഷം വരെയും സർക്കാർ മേഖലയിൽ ശ്രുതിതരംഗ പദ്ധതിപ്രകാരവും ചികിത്സയ്ക്ക് വിധേയരായ കുട്ടികൾ നേരിടുന്ന ഏറ്റവുംവലിയ പ്രതിസന്ധി ഇംപ്ലാന്റേഷനിൽ ഉപയോഗിച്ചിരിക്കുന്ന സ്പീച്ച് പ്രോസസറിൻറെ വാറണ്ടി കാലാവധി തീരുന്നതാണ്. സ്വകാര്യ മേഖലയിൽ നടത്തുന്ന ഓപ്പറേഷനുകളിൽ ഉപയോഗിക്കുന്ന സൗണ്ട ്പ്രോസസറിന് മൂന്നുവർഷ കാലവധിയാണ് കന്പനികൾ നൽകുന്നത്. ശ്രുതിതരംഗം പദ്ധതിയിൽ നാലുവർഷ കാലാവധി കന്പനികൾ സർക്കാരുമായുള്ള ധാരണപ്രകാരം നൽകുന്നുണ്ട്. ഈ സമയപരിധി കഴിഞ്ഞാൽ സൗണ്ട് പ്രോസസറുകൾ തകരാറിലായി തുടങ്ങും. പലപ്പോഴും പ്രോസസർ മാറ്റിവയ്ക്കുകമാത്രമാകും ഏക പോംവഴി. ഇലകട്രോണിക് ഉപകരണമായതിനാൽ ഇവയ്ക്കു നാലു വർഷത്തിലധികം പ്രവർത്തനക്ഷമതയുണ്ടാകാൻ സാധ്യതയും കുറവാണ്.
വാറണ്ടി പിരിയിഡിനുശേഷം തകരാറിലാകുന്നവ നന്നാക്കുന്നതിനായി ഭീമമായ തുകയാണ് പലപ്പോഴും ആവശ്യമായി വരുക. ലക്ഷങ്ങൾ വിലവരുന്ന ഉപകരണങ്ങൾ കിടപ്പാടം അടക്കം വിറ്റു വാങ്ങിയവർക്ക് വീണ്ടും ഇതിനായി ഭീമമായ തുക ചിലവഴിക്കുകയെന്നത് സ്വപ്നം മാത്രമാണ്. 2012 ൽ ശ്രുതിതരംഗം പദ്ധതി പ്രകാരം ശസ്ത്രക്രിയ നടത്തിയ കുട്ടികൾക്ക് ഘടിപ്പിച്ച സ്പീച്ച് പ്രോസസറുകളുടെ വാറണ്ടി ഇതിനോടകം അവസാനിച്ചുകഴിഞ്ഞു. ഇവർ ഉപയോഗിക്കുന്ന സ്പീച്ച് പ്രോസസറുകൾക്ക് തകരാറുകൾ ഒന്നും വരുത്തരുതേയെന്ന പ്രാർഥനയിലാണ് മാതാപിതാക്കൾ. സ്പീച്ച് പ്രോസസർ തകരാറിലായാൽ മറ്റൊന്ന് വാങ്ങാനുള്ള നിവൃത്തിയില്ലാത്തതിനാൽ ശബ്ദത്തിൻറെ ലോകത്തേക്ക് തിരിയെത്തിയ തങ്ങളുടെ കുട്ടികൾ വീണ്ടും നിശബ്ദതയുടെ ലോകത്ത് വീണ്ടും അകപ്പെടുമോയെന്ന ആശങ്കയും ഇവർക്കുണ്ട്.
യന്ത്രം വിൽക്കുന്നതും അറ്റകുറ്റപ്പണി നടത്തുന്നതും വിദേശകന്പനികൾ
കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവർക്കുള്ള യന്ത്രങ്ങൾ വിൽക്കുന്നതും ഇവയ്ക്ക് അറ്റകുറ്റപ്പണി ആവശ്യമായി വന്നാൽ നടത്തുന്നതും വിദേശ കന്പനികളാണ്. മൂന്നു വിദേശകന്പനികളാണ് പ്രധാനമായും ഈ യന്ത്രങ്ങൾ കേരളത്തിൽ വിതരണം ചെയ്യുന്നത്. യന്ത്രങ്ങളുടെ മോഡലുകൾക്കനുസരിച്ചു ആറുലക്ഷം മുതൽ 13 ലക്ഷം വരെ വിലയുള്ള ഉപകരണങ്ങൾ ഇവർ വിതരണം ചെയ്യുന്നുണ്ട്. ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന കുട്ടികളുടെ മാതാപിതാക്കളെ കന്പനി പ്രതിനിധികൾ സമീപിക്കുകയും വിവിധ തരത്തിലുള്ള യന്ത്രങ്ങൾ പരിചയപ്പെടുത്തുകയും സാന്പത്തിക സ്ഥിതിയനുസരിച്ചു ഇവ മാതാപിതാക്കൾ വാങ്ങുകയുമാണ് ചെയ്യുന്നത്. കോക്ലിയർ ഇംപ്ലാൻറ് സർജറിയുമായ ബന്ധപ്പെട്ട ഉപയോഗിക്കുന്ന ഇന്റേണൽ ഇംപ്ലാൻറിനു ദീർഘനാളത്തെ പ്രവർത്തനം ഉറപ്പാക്കാനാകുമെങ്കിലും പുറത്ത് ഘടിപ്പിക്കുന്ന സൗണ്ട് പ്രോസസറിൻറെ കാലാവധി പലപ്പോഴും അഞ്ചുവർഷം വരെ മാത്രമാണ് ലഭിക്കുക. യന്ത്രങ്ങളുടെ അറ്റകുറ്റപണികളും കന്പനി ചുമതലയിലാണ് നടത്തുന്നത്. കേരളത്തിൽ ഇവ സർവീസ് നടത്തുന്നതിനുള്ള സെൻററുകൾ ഇല്ലാത്തതിനാൽ പലപ്പോഴും ദിവസങ്ങളോ, ആഴ്ചകളോ അറ്റകുറ്റപണികൾക്കായി വേണ്ടിവരുന്നതും പതിവാണ്. കേരളത്തിൽ നിന്നും ഇവ കൊറിയർ സർവീസ് മുഖേന മുംബൈയിലെ സർവീസിംഗ് സെൻററിലെത്തിച്ചാണ് അറ്റകുറ്റപ്പണി നടത്തുന്നത്. ഇതിനായി കൂടുതൽ സമയം ആവശ്യമായി വന്നാൽ അത് ചികിത്സയ്ക്ക് വിധേയനായ ആളുടെ കേൾവിയ്ക്കും സംസാരശേഷി തിരിച്ചുലഭിക്കുന്നതിനും ബുദ്ധിമുട്ടുമുണ്ടാക്കുന്നുണ്ട്.
പണമുണ്ട്: വേണ്ടത് ഇച്ഛാശക്തി
കഴിഞ്ഞ സർക്കാരിൻറെ അവസാനഘട്ടത്തിൽ ചേർന്ന സാമൂഹ്യസുരക്ഷ മിഷൻ ഗവേണിംഗ് ബോഡി കോക്ലിയർ ഇംപ്ലാൻറ് ഉപകരണങ്ങളുടെ വാറണ്ടി കൂട്ടാൻ തീരുമാനിച്ചിരുന്നു. പദ്ധതി പ്രകാരം അപേക്ഷിച്ച കുട്ടികളുടെ മുഴുവൻ ശസ്ത്രക്രിയ നടത്തിയാലും ശ്രുതി തരംഗത്തിനു അനുവദിച്ച തുകയിൽ കോടികൾ ബാക്കിയുണ്ടാകുമെന്ന വിലയിരുത്തലിൻറെ അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം. ഭരണം മാറിയതോടെ പിന്നീട് ഇതുസംബന്ധിച്ച യാതൊരു നടപടിയും സാമൂഹ്യസുരക്ഷ മിഷൻറെ ഭാഗത്തുനിന്നും ഉണ്ടായില്ല. തീരുമാനം സംബന്ധിച്ച പ്രൊപ്പോസൽ മിഷനിൽ നിന്നും സർക്കാരിലേക്ക് നൽകി സർക്കാർ ഉത്തരവ് വാങ്ങിയാൽ പദ്ധതിക്കായി മാറ്റി വച്ച തുക തന്നെ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്കുപയോഗിക്കാമെങ്കിലും എന്തു കൊണ്ടോ അത്് നീണ്ടുപോകുകയാണ്.
പ്രശ്നം സബ്മിഷനായി സഭയിലുമെത്തി
കോക്ലിയർ ഇംപ്ലാൻറ് സർജറിക്ക് വിധേയരായവരുടെ കുടുംബങ്ങൾ അനുഭവിക്കുന്ന സാന്പത്തിക മാനസിക ബുദ്ധിമുട്ടുകൾഅധികൃതരുടെ ശ്രദ്ധയിൽ ഇതിനോടകം വ്യക്തിപരമായും സംഘടനാ തലത്തിലുമൊക്കെ അറിയിച്ചിട്ടുണ്ടെങ്കിലും പ്രശ്നത്തിന് ശാശ്വതമായ പരിഹാരമുണ്ടായിട്ടില്ല. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ മുൻ സാമൂഹ്യക്ഷേമമന്ത്രിയായിരുന്ന ഡോ. എം. കെ. മുനീർഎംഎൽഎ ഇത് സംബന്ധിച്ച് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രിക്ക് സഭയിൽ ശ്രദ്ധ ക്ഷണിക്കൽ നോട്ടീസ് നൽകിയിരുന്നു. പദ്ധതിയെക്കുറിച്ചും അതിൻറെ നടത്തിപ്പ് സംബന്ധിച്ച കാര്യങ്ങളെക്കുറിച്ചുമെല്ലാം വിശദമാക്കുന്ന ശ്രദ്ധ ക്ഷണിക്കൽ സഭയിൽ അവതരിപ്പിച്ചതോടെ വിഷയം അധികൃതരുടെ മുന്നിലെ സജീവ ചർച്ചയായിട്ടുണ്ട്. കോക്ലിയർ ഇംപ്ലാൻറ് ശസ്ത്രക്രിയയ്ക്ക് ശ്രുതിതരംഗം പദ്ധതി പ്രകാരം വിധേയരായ ശ്രവണ വൈകല്യമുള്ള കുട്ടികളിൽ ഘടിപ്പിച്ച സ്പീച്ച് പ്രോസസറുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും വാറണ്ടി കാലാവധി അവസാനിക്കാറായ സാഹചര്യത്തിൽ ഗുണഭോക്താക്കൾക്ക് കൂടുതൽ സാന്പത്തിക ഭാരമുണ്ടാകാതിരിക്കുന്നതിനായി ഇത്തരം ഉപകരണങ്ങളുടെ വാറണ്ടി കാലാവധി വർധിപ്പിക്കുകയോ അല്ലെങ്കിൽ ഉപകരണങ്ങളുടെ അറ്റകുറ്റപണി നടത്തുന്നതിനുള്ള കരാർ സർക്കാർ നൽകുകയോ ചിലവാകുന്ന പണം സർക്കാർ രക്ഷിതാക്കൾക്ക് തിരികെ നൽകുന്നതിനുള്ള സംവിധാനമോ എർപ്പെടുത്തണമെന്നതായിരുന്നു ശ്രദ്ധ ക്ഷണിക്കലിലെ ആവശ്യം. പ്രശ്നത്തിന് പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേൾവിയുടെ ലോകത്തേക്ക് തിരിച്ചെത്തിയ കുരുന്നുകളും അവരുടെ രക്ഷിതാക്കളും.
(തുടരും)
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
രണ്ടായിരം വര്‍ഷം മുന്‍പ് മുങ്ങിയ കപ്പലിൽ പുതുപുത്തന്‍പോലെ ചില്ല് പാത്രങ്ങള്‍
രണ്ടായിരം വര്‍ഷം മുന്‍പു കടലില്‍ മുങ്ങിപ്പോയ കപ്പലിന്റെ അവശിഷ്ടങ്ങളില്‍നിന്ന്
ഇടയിലെക്കാട്ടെ വാനരസദ്യ
ഒരുമയുടെ ഓണമെന്നാൽ കാസർഗോഡുകാർക്ക് മനുഷ്യർ മാത്രം ആഘോഷിക്കുന്ന ഓണമല്ല. മന
Latest News
കേജരിവാളിന് തിരിച്ചടി; കസ്റ്റഡി നാലുദിവസത്തേക്ക് നീട്ടി
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ തീരുമാനം പിൻവലിക്കണം: രാജീവ് ചന്ദ്രശേഖര്‍
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
Latest News
കേജരിവാളിന് തിരിച്ചടി; കസ്റ്റഡി നാലുദിവസത്തേക്ക് നീട്ടി
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ തീരുമാനം പിൻവലിക്കണം: രാജീവ് ചന്ദ്രശേഖര്‍
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top