Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ചൂഷണരഹിതമാകണം ശിശുക്ഷേമം–4
ദത്തെടുക്കൽ ഏജൻസികളിൽ മതിയായ കുട്ടികളെ ലഭ്യമല്ലാത്തത് ദത്തെടുക്കാൻ ആഗ്രഹിക്കുന്ന ദമ്പതികളെ നിരാശരാക്കുന്നു. അതുകൊണ്ടുതന്നെ ദത്തടുക്കുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കാൻ ഇന്ത്യയിൽ പലയിടങ്ങളിലും സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അഥോറിറ്റി ഏജൻസി കാലതാമസമെടുക്കുന്നു. മതിയായ കുട്ടികളില്ലെന്നാണ് ഇതിനുകാരണമായി ഏജൻസി പറയുന്നത്. ഈവർഷം 600 ഓളം കുട്ടികളെയാണ് ദത്തെടുക്കാൻ അപേക്ഷ ലഭിച്ചത്. എന്നാൽ ദത്തിലൂടെ കൈമാറാൻ അർഹതയുള്ള കുട്ടികൾ 120 മാത്രമാണുള്ളത്.
മക്കൾ വിദേശത്തുള്ള പ്രായമായ മാതാപിതാക്കൾ തങ്ങളെ സംരക്ഷിക്കാനും കരുതലിനുമായി കുട്ടികളെ ദത്തെടുക്കാനായി താത്പര്യം പ്രകടിപ്പിക്കുന്നു. സ്വന്തമായ ഒരു കുഞ്ഞുള്ളപ്പോൾ മറ്റൊരു കുട്ടിയെ ദത്തെടുക്കാൻ തയാറാവുന്നവരെയും ഇപ്പോൾ കാണാം. ദത്തെടുക്കൽ നടപടിക്രമങ്ങളിലെ നൂലാമാലകൾ കാരണം ദത്തെടുക്കുന്നവരുടെ എണ്ണം കുറവായിരുന്നു. ഈ വർഷം സെപ്റ്റംബർ വരെയുള്ള കണക്കിൽ 78 കുട്ടികളെയാണ് ദത്തെടുത്തിരിക്കുന്നത്. 30 പെൺകുട്ടികളെയും 38 ആൺകുട്ടികളെയും ദത്ത് കൈമാറി. സംസ്ഥാനത്തിന്റെ പുറത്തേക്ക് 10 കുട്ടികളെയാണ് ദത്ത് നൽകിയിരിക്കുന്നത്. 2015 ഓഗസ്റ്റ് മുതൽ ദത്തെടുക്കൽ അപേക്ഷ ഓൺലൈനിൽ വഴിയാക്കിയതോടെ അപേക്ഷകരുടെ എണ്ണം വർധിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം 148 കുഞ്ഞുങ്ങളെയാണു ദത്തെടുത്തിട്ടുള്ളത്. രാജ്യത്തിനകത്ത് 63 ആൺകുഞ്ഞുങ്ങളേയും 70 പെൺകുഞ്ഞുങ്ങളേയും ദത്തെടുത്തപ്പോൾ രാജ്യത്തിനു പുറത്തേക്കുകൊണ്ടുപോയത് രണ്ട് ആൺകുഞ്ഞുങ്ങളേയും 13 പെൺകുഞ്ഞുങ്ങളേയുമാണ്. 2014ൽ 183, 2013ൽ 199, 2012ൽ 207 എന്നിങ്ങനെയാണ് ദത്തെടുക്കൽ റിപ്പോർട്ട് ചെയ്തത്.നിയമം ലംഘിച്ച് നടത്തുന്ന അനധികൃത ദത്തെടുക്കലും തകൃതിയായി നടക്കുന്നുണ്ട്. നിയമത്തിന്റെ വഴിയിലൂടെയുള്ള ദത്തെടുക്കൽ ഒരുഭാഗത്ത് കുറഞ്ഞുവരുമ്പോൾ മറ്റൊരുഭാഗത്ത് അനധികൃതദത്ത് ഇടപാട് തഴച്ചുവളരുന്നുണ്ട്.
ആശുപത്രികളിൽ മാത്രമല്ല, വീടുകളിലും ആരുമറിയാതെ കുട്ടികളെ പണത്തിനായി കൈമാറുന്നുണ്ടെന്നാണ് ശിശുക്ഷേമപ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നത്. എല്ലാ അനാഥകുട്ടികൾക്കും ഒരു ഫാമിലി ആവിശ്യമാണ്. അവരുടെ സുരക്ഷിതത്വം, സന്തോഷകരമായ ജീവിതം എന്നിവയ്ക്ക് ചൂഷണരഹിതമായ ദത്തെടുക്കൽ സംവിധാനം കാര്യക്ഷമമാക്കണം. കുട്ടികളുടെ സുരക്ഷിതത്വമാണ് അവരുടെ ഏതു ക്ഷേമപ്രവൃത്തികളുടെയും അടിസ്ഥാനമായി ഭരണകൂടം കാണുന്നത്. കുട്ടികളുടെ സംരക്ഷണം സമൂഹത്തിന്റെ കടമയാണ്. കുടുംബങ്ങൾ കുറച്ചുസമയം അവർക്കായി നീക്കിവച്ചാൽ വരും തലമുറകൾക്കായിരിക്കും അതിന്റെ പ്രയോജനം. അനാഥത്വമാണ് ഏറ്റവും വലിയ ദുരന്തമെന്നു പറഞ്ഞത് അഗതികളുടെ അമ്മയായ മദർ തെരേസയായിരുന്നു. ഭക്ഷണവും സംരക്ഷണവും മാത്രം നൽകിയാൽ പരിഹരിക്കാവുന്നതല്ല അനാഥരുടെ പ്രശ്നം.
അപര്യാപ്തതകളുടെ നടുവിൽ
അനാഥത്വത്തിന്റെ ഇരുട്ടിൽ കഴിഞ്ഞിരുന്ന പെൺകുട്ടി ബാലമന്ദിരത്തിലെ ജീവനക്കാരൻ ലൈംഗികചൂഷണത്തിനായി ഇരയാക്കിയപ്പോൾ അവിടുന്നു ഒളിച്ചോടിയതാണ്. എന്നാൽ എങ്ങോട്ടുപോകുമെന്നറിയാതെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിൽക്കുമ്പോഴാണ് വീട്ടുജോലിക്കാരെ നൽകുന്ന ഏജന്റിന്റെ കണ്ണിൽപ്പെടുന്നത്. അങ്ങനെ കുറെക്കാലം വീടുകളിൽ ജോലിക്കു മാറി മാറി നിന്നു. തുച്ഛമായ കൂലിയിലും ദേഹോപദ്രവത്തിലും ലൈംഗിക ചൂഷണശ്രമത്തിന്റെയും നടുവിലായിരുന്നു ജീവിതം. വീട്ടുജോലിക്കിടെ ഉടമയുടെ ലൈംഗിക അതിക്രമത്തിനു പോലീസിൽ പരാതിപ്പെട്ടെങ്കിലും പഴുതുകളിൽ അയാൾ ജാമ്യമെടുത്തു. വീണ്ടുമെത്തി ഭീഷണിപ്പെടുത്തി. തിരിച്ചു ബാലമന്ദിരത്തിൽ തന്നെ പോകാൻ ഭയം. അരക്ഷിതാവസ്ഥയുടെ നാളുകൾ. പെൺകുട്ടികൾക്കായുള്ള സർക്കാർ ചിൽഡ്രൻസ് ഹോമുകളുടെ അപര്യാപത്്തകൾ തെരുവിലിറങ്ങേണ്ടി വരുന്ന ഇതുപോലെയുള്ള പെൺകുട്ടികളുടെ ജീവിതം ചോദ്യചിഹ്നമാക്കുന്നു.
സംസ്ഥാനത്ത് തന്നെ രണ്ടെണ്ണം മാത്രമാണ് പെൺകുട്ടികൾക്കായുള്ള സർക്കാർ ചിൽഡ്രൻസ് ഹോമുകളുള്ളത്. കോഴിക്കോടും എറണാകുളത്തും. അതിക്രമങ്ങൾക്കിരയായ കുട്ടികളെ രക്ഷപ്പെടുത്തിയാൽ കേസ് തീരുംവരെയെങ്കിലും താമസിപ്പിക്കാൻ കുട്ടികൾ ഏറ്റവും കൂടുതലുള്ള മലപ്പുറം ജില്ലയിൽ പോലും സുരക്ഷിതകേന്ദ്രമില്ല. ലൈംഗികഅതിക്രമങ്ങളിൽപ്പെടുന്ന പെൺകുട്ടികളെ താമസിപ്പിക്കാൻ ഇടമില്ലാതെ വരുന്നത് ഗുരുതരപ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. വീട്ടിൽ വച്ച് ലൈംഗികഅതിക്രമങ്ങൾക്ക് ഇരയായ കുട്ടികളെ സംരക്ഷണ കേന്ദ്രത്തിൽ ഇടമില്ലാതെ തുടർന്നു വീട്ടിലേക്ക് തന്നെ തിരിച്ചയച്ച സംഭവങ്ങളുമുണ്ട്. കേസിലെ പ്രതികൾ ബന്ധുക്കൾ തന്നെയായാൽ കുട്ടികളെ സമ്മർദത്തിനാക്കാൻ ഇടയുണ്ട്. ജില്ലയിൽ പെൺകുട്ടികൾക്കായി ആകെയുള്ള നിർഭയഹോമിൽ സൗകര്യം 25 പേർക്കാണ്. എന്നാൽ പലപ്പോഴും താമസിപ്പിക്കുന്നത് 40 ധികം പേരെയാണ്. പിന്നെയുള്ളതു കോഴിക്കോട് വെള്ളിമാടുകുന്നിലെ കേന്ദ്രമാണ്.
കാക്കനാട് ചിൽഡ്രൻഹോമിൽ അനുവദിച്ചതിലധികം പേർ താമസിക്കുന്നുണ്ടെന്നു പരാതി വന്നിരുന്നു. തനിക്ക് പഠിക്കാനാവുന്നില്ലെന്നും കാണിച്ച് പീഡനക്കേസിലെ പെൺകുട്ടി തന്നെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. പെൺകുട്ടികൾക്കു നേരെയുള്ള അതിക്രമങ്ങൾ കേരളത്തിൽ കൂടിവരുന്നതിന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് കുട്ടികൾ ഒട്ടും സുരക്ഷിതരല്ല എന്നാണ് തെളിയിക്കുന്നതാണ്.
(തുടരും..)
രഞ്ജിത് ജോൺ
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
രണ്ടായിരം വര്‍ഷം മുന്‍പ് മുങ്ങിയ കപ്പലിൽ പുതുപുത്തന്‍പോലെ ചില്ല് പാത്രങ്ങള്‍
രണ്ടായിരം വര്‍ഷം മുന്‍പു കടലില്‍ മുങ്ങിപ്പോയ കപ്പലിന്റെ അവശിഷ്ടങ്ങളില്‍നിന്ന്
ഇടയിലെക്കാട്ടെ വാനരസദ്യ
ഒരുമയുടെ ഓണമെന്നാൽ കാസർഗോഡുകാർക്ക് മനുഷ്യർ മാത്രം ആഘോഷിക്കുന്ന ഓണമല്ല. മന
Latest News
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
സിഐഎസ്എഫ് ജവാൻ സ്വയം വെടിയുതിർത്തു ജീവനൊടുക്കി
കാമ്പസുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം തടയണമെന്നു ഹര്‍ജി
Latest News
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
സിഐഎസ്എഫ് ജവാൻ സ്വയം വെടിയുതിർത്തു ജീവനൊടുക്കി
കാമ്പസുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം തടയണമെന്നു ഹര്‍ജി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top