Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കുടക്കീഴിലെ പ്രണയ ലീലകൾ..
<യ> അംബ്രലാ പോയിന്റെ കാണാകാഴ്ചകൾ– 1
സീമ മോഹൻലാൽയ>
കൊച്ചിയുടെ പ്രധാന ആകർഷണവും വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നുമാണ് എറണാകുളം മറൈൻഡ്രൈവ്. അറബിക്കടലിന്റെ തീരത്തായി കൊച്ചിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മറൈൻഡ്രൈവിൽ കായൽക്കാറ്റേറ്റ് ചീനവലയുടെ ഭംഗി ആസ്വദിക്കാൻ എത്തുന്നവർ ഏറെയാണ്. പക്ഷേ, ഇന്ന് മറൈൻഡ്രൈവിലെത്തുന്ന കമിതാക്കളുടെ പ്രണയലീലകൾ കണ്ടാൽ ഇവിടെയെത്തുന്ന സന്ദർശകർ കണ്ണുപൊത്തും. മറൈൻഡ്രൈവ് വാക്ക് വേയിലും ഹൈകോർട്ട് ജെട്ടി(റസ്റ്ററന്റിനടുത്ത്) മുതൽ ഗോശ്രീപാലത്തിനടുത്തുവരെയും നടന്നാൽ സിമന്റു ബെഞ്ചിൽ കുട ചൂടി ഇരിക്കുന്ന കമിതാക്കളെ കാണാനാവും. മഴയും വെയിലും ഇല്ലെങ്കിലും കുടയുടെ മറ ഇവർക്കു വേണം. സ്കൂൾ കോളജ് വിദ്യാർഥികളാണ് ഇതിൽ ഏറെയും. രാവിലെ കോളജിലേക്കെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങുന്ന പല പെൺകുട്ടികളും കാമുകന്മാർക്കൊപ്പം ഇവിടെ ചെലവഴിച്ച ശേഷം വൈകിട്ടാണ് മടങ്ങുന്നത്. ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തുന്ന പതിവു സമയത്തുതന്നെ തിരിച്ചെത്തുന്നതിനാൽ പല രക്ഷിതാക്കളും പെൺമക്കളുടെ പ്രണയലീലകൾ അറിയാതെ പോകുന്നുവെന്നതാണ് വാസ്തവം.
<യ> ഇത് അംബ്രലാ പോയിന്റ് യ>
വാർത്തയുടെ ആവശ്യത്തിനായി കഴിഞ്ഞ ദിവസം മറൈൻഡ്രൈവിൽ അരമണിക്കൂർ നിൽക്കേണ്ടി വന്നു. ഇവിടെ കുട ചൂടി ഇരുന്ന കമിതാക്കൾ കാട്ടിക്കൂട്ടിയ വിക്രിയകൾ ലജ്ജിപ്പിക്കുന്നതായിരുന്നു. അതുവഴി ഫാമിലിയായി വന്നവർ തിരിഞ്ഞോടുന്ന കാഴ്ചയും കാണേണ്ടി വന്നു.
‘അംബ്രലാ പോയിന്റെ’ന്നതു പോലീസുകാർ ഇട്ടിരിക്കുന്ന പേരാണ്. കാരണം ഇവിടെ കുടയ്ക്കു കീഴിലല്ലാതെ ഇരിക്കുന്നവർ ചുരുക്കം. ഈ പ്രദേശത്ത് പോലീസ് പട്രോളിംഗ് ഇടയ്ക്ക് ഉണ്ടെങ്കിലും കമിതാക്കൾക്ക് അതൊന്നും ബാധകമല്ലെന്ന അവസ്ഥയാണുള്ളത്. പ്രണയരംഗങ്ങൾ അതിരുവിടുമ്പോൾ സന്ദർശകരിൽ ആരെങ്കിലും വിവരമറിയിച്ചാൽ പോലീസ് എത്താറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ‘തങ്ങൾ പ്രായപൂർത്തിയായവരാണ്. എവിടെയും ഒന്നിച്ചിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന’ കമിതാക്കളുടെ മറുപടിയിൽ പോലീസിനു നിസ്സഹായരാകേണ്ടിവരുന്നു. അടുത്തിടെ സ്കൂൾ യൂണിഫോമിൽ കാമുകന്മാർക്കൊപ്പം ഇവിടെയെത്തിയ മൂന്നു വിദ്യാർഥിനികളെ പോലീസ് പിടികൂടി രക്ഷിതാക്കളെ വിളിച്ചുവരുത്തി പറഞ്ഞുവിടുകയാണുണ്ടായത്. കുട മറപിടിച്ച് ഇരുന്നും കിടന്നുമൊക്കെ ഇവർ കാട്ടുന്ന വിക്രിയകൾ സമീപത്തും തൊട്ടടുത്ത ഫ്ളാറ്റിലും ഇരുന്ന് വീക്ഷിക്കാൻ ആളുകളുണ്ടെന്ന കാര്യം കമിതാക്കൾ അറിയാതെ പോകുന്നു. *കുടയുടെ മറയിൽ അനാശാസ്യവും മയക്കുമരുന്ന് ഉപയോഗവും ഇവിടെ നടക്കുന്നുണ്ടെന്ന പരാതിയുമുണ്ട്. കമിതാക്കൾ ഇരിക്കുന്നതിനു പിന്നിലെ മതിലുകളിൽ റൂം തരപ്പെടുത്തിക്കൊടുക്കുമെന്നു പറഞ്ഞ് ഫോൺ നമ്പറുകളും എഴുതി വച്ചിട്ടുണ്ട്. പോലീസ് പട്രോളിംഗ് ശക്തമാക്കിയാൽ ഇത്തരക്കാരെ ഇവിടെ നിന്ന് തുരത്താൻ കഴിയുമെന്നാണ് സന്ദർശകരുടെ അഭിപ്രായം. ഐജി ഓഫീസും പോലീസ് കമ്മീഷണർ ഓഫീസുമൊക്കെ അടുത്തുണ്ടെങ്കിലും കുടയ്ക്കു കീഴിലെ കൗമാരക്കാരുടെ അശ്ലീലം കാണാതെ പോകുന്നത് ലജ്ജാകരം തന്നെയാണ്.
<ശാഴ െൃര=/ളലമേൗൃല/െുലരശമഹബ2016ാമൃരവ18ഴമ3.ഷുഴ മഹശഴി=ഹലളേ>
<യ>സ്കൂൾ യൂണിഫോം കുടുക്കിയ>
മാസങ്ങൾക്കു മുമ്പ് സ്കൂൾ യൂണിഫോമിൽ വിദ്യാർഥിനി വാക്വേയിൽ ചെറുപ്പക്കാരനൊപ്പം ഇരിക്കുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടർന്നാണ് പോലീസ് എത്തിയത്. ഇരുവരെയും പൊക്കി സ്റ്റേഷനിൽ കൊണ്ടുവന്ന് ചോദ്യം ചെയ്തപ്പോൾ പ്ലസ് വൺകാരി നഗരത്തിലെ പ്രമുഖ സ്കൂളിലെ വിദ്യാർഥിനിയാണ്. ഉന്നത ഉദ്യോഗസ്ഥരായ മാതാപിതാക്കൾ രാവിലെ ജോലിക്കു പോയി. മകൾ സ്കൂളിലേക്കെന്നു പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയതാണ്. സ്ഥിരം പോകുന്ന ബസിലെ കണ്ടക്ടറുമായുള്ള സൗഹൃദം പതിയെ പ്രണയത്തിലേക്ക് വഴി മാറിയത് പാവം മാതാപിതാക്കൾ അറിഞ്ഞിരുന്നില്ല. 25 കാരനായ കണ്ടക്ടർ ചേട്ടൻ മറൈൻഡ്രൈവിൽ പോയി കുറച്ചു സമയമിരിക്കാമെന്നു പറഞ്ഞു കുട്ടിയെ വിളിച്ചപ്പോൾ സ്കൂൾ യൂണിഫോമിൽ പോരുകയായിരുന്നു. കുടക്കീഴിലെ ഇരിപ്പ് പന്തിയല്ലാതെ വന്നപ്പോഴാണ് സന്ദർശകരിലാരോ പോലീസിനു ഫോൺ ചെയ്തത്. പോലീസെത്തി കുട്ടിയുടെ മാതാപിതാക്കളെ വിളിച്ചു വരുത്തി. മകൾക്കെന്തോ അപകടം പറ്റിയെന്നു കരുതിയാണ് അച്ഛനുമമ്മയും പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തിയത്. കാമുകനൊപ്പം നിൽക്കുന്ന മകളെ കണ്ടപ്പോൾ ആ അമ്മയ്ക്ക് നിയന്ത്രിക്കാനായില്ല. മകളുടെ കരണത്ത് അടിച്ചശേഷം അവർ പൊട്ടിക്കരഞ്ഞു. മേലിൽ ഇത്തരത്തിലുള്ള പ്രവൃത്തി ചെയ്യില്ലെന്ന ഉറപ്പിലാണ് അന്ന് പെൺകുട്ടി സ്റ്റേഷനിൽ നിന്നു പോയത്.
ഈ പ്രദേശത്ത് മഫ്ത്തിയിൽ പോലീസ് ഉണ്ടാകാറുണ്ടെങ്കിലും ഇത്തരക്കാരെ ചോദ്യം ചെയ്യാൻ പറ്റില്ലെന്നാണ് പേരു വെളിപ്പെടുത്താൻ താൽപര്യമില്ലാത്ത ഒരു പോലീസ് ഓഫീസർ പറഞ്ഞത്. പോലീസ് പിടികൂടിയാൽ പലരും പറയുന്നത് ഞങ്ങൾ വിവാഹം കഴിക്കാൻ പോകുന്നവരാണെന്നാണ്. പ്രായപൂർത്തിയായ ആണിനും പെണ്ണിനും എവിടെയും ഒന്നിച്ചിരിക്കാൻ നിയമം പോലും അനുവദിക്കുന്നുണ്ടെന്ന വസ്തുതയിൽ പോലീസുകാരും പിൻവാങ്ങുന്നു.
<യ> സൗഹൃദത്തിനു ക്ഷണിക്കും യ>
അടുത്തിടെ മറൈൻഡ്രൈവ് കാണാനെത്തിയ കോഴിക്കോട് സ്വദേശിനികളായ രണ്ട് സുഹൃത്തുക്കൾക്കുണ്ടായ അനുഭവം ഇങ്ങനെയാണ്. നഗരത്തിലെ ഒരു സ്ഥാപനത്തിൽ പുതുതായി എത്തിയവരായിരുന്നു ഇരുവരും. മറൈൻഡ്രൈവിനെക്കുറിച്ച് കേട്ടറിവ് മാത്രമേ ഇവർക്കുണ്ടായിരുന്നുള്ളു. എന്നാൽ കണ്ടറിയാം എന്നുകരുതി ഒരു ശനിയാഴ്ച വൈകുന്നേരം ഇരുവരും മഴവിൽ പാലത്തിലെത്തി. അവിടെ കാഴ്ചകൾ കണ്ടശേഷം വാക്വേയിൽ ഇരുന്നു. അൽപസമയത്തിനുള്ളിൽ നല്ല രീതിയിൽ വസ്ത്രധാരണം ചെയ്ത രണ്ടു ചെറുപ്പക്കാർ പരിചയഭാവത്തിൽ അടുത്തുവന്നു. പെൺകുട്ടികൾ അവരെ മൈൻഡ് ചെയ്തില്ല. ‘എന്താ ഞങ്ങളെ മറന്നുപോയാ, അന്നു പരിചയപ്പെട്ടതല്ലേ...’ എന്നായിരുന്നു യുവകോമളന്മാരുടെ ചോദ്യം. ഒരാഴ്ച മുമ്പ് മാത്രം എറണാകുളത്തെത്തിയ പെൺകുട്ടികൾ വണ്ടറടിച്ച് ഇരിക്കുമ്പോൾ പയ്യന്മാർ അവർക്കരുകിലായി ഇരിപ്പുറപ്പിച്ചു. ഇരുവരുടെയും ഫോൺ നമ്പർ കൈയിലുണ്ടെന്ന ഭാവേന ഫോൺ പരിശോധിച്ച് ഒരു നമ്പർ പറയുന്നു. അത് തങ്ങളുടെ നമ്പറല്ലെന്നു പറഞ്ഞ പെൺകുട്ടികളോട് നമ്പർ ഡിലീറ്റ് ആയിപ്പോയതായിരിക്കുമെന്നു പറഞ്ഞ് അവരുടെ നമ്പർ ആവശ്യപ്പെട്ടു ചെറുപ്പക്കാർ ‘നമ്പർ’ ഇറക്കി. സ്വന്തം മൊബൈൽ നമ്പർ പറഞ്ഞുകൊടുത്തും ഐസ്ക്രീം കഴിക്കാൻ ക്ഷണിച്ചും കൊച്ചിയിലെ മറ്റു സ്ഥലങ്ങളെക്കുറിച്ച് വാചാലരായും യുവാക്കൾ പെൺകുട്ടികളെ വിടുന്ന മട്ടില്ലായിരുന്നുവെന്ന് ഇരുവരും പറയുന്നു. ഏറെ നേരം ഇരുന്നിട്ടും പെൺകുട്ടികൾ വീഴില്ലെന്നു കണ്ട് യുവാക്കൾ അടുത്ത ആളെ നോക്കിപ്പോയെന്നാണ് ആ കോഴിക്കോടുകാരികൾ പറഞ്ഞത്.
<യ> പോലീസും ഞെട്ടിയ>
ചില സന്ദർഭങ്ങളിൽ ഇവിടെ എത്തുന്ന പോലീസുകാരും പ്രണയലീലകൾ കണ്ട് ഞെട്ടിപ്പോകാറുണ്ടെന്ന് ഉദ്യോഗസ്ഥർതന്നെ പറയുന്നു. അടുത്തിടെ കുടക്കീഴിലെ പ്രണയലീലകൾ അതിരുവിട്ടപ്പോഴാണ് രണ്ടു പ്രണയജോഡികളെ പോലീസ് പൊക്കിയത്. കുടമറ നീക്കിയപ്പോൾ ഇരുവരും ‘ലിപ് ലോക്കി’ലായിരുന്നു. ചോദ്യം ചെയ്തപ്പോൾ കോളജ് വിദ്യാർഥിനിയായ പെൺകുട്ടിയുടെ മറുചോദ്യം ‘ഞങ്ങൾ ഉടൻ വിവാഹിതരാകാൻ പോകുകയാണ്. പിന്നെ നിങ്ങൾക്കെന്താ ബുദ്ധിമുട്ട്... ’ പോലീസുകാർ ക്കും മറുപടിയില്ലായിരുന്നു.
<യ> തിയറ്ററിൽ നിന്ന് കായൽക്കരയിലേക്ക്യ>
അംബ്രലാപോയിന്റിലെത്താൻ മുൻ പരിചയമൊന്നും വേണ്ടെന്നാണ് അനുഭവസ്ഥർ പറയുന്നത്. സമീപത്തെ സിനിമാ തിയറ്ററുകളിൽ നിന്നു പോലും സൗഹൃദം തുടങ്ങും. ഗ്രൂപ്പായി എത്തുന്ന കോളജ് കുമാരികളെ ചുറ്റിപ്പറ്റി നടന്ന് സൗഹൃദം സ്ഥാപിച്ച് വലയിൽ വീഴ്ത്താൻ പ്രാപ്തരായ ഗ്യാങുകൾ പല സിനിമാതിയറ്ററുകളും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നാണ് സംസാരം. ആദ്യം ഒരു ചെറുചിരി, പിന്നെ സംസാരം, ഫോൺ നമ്പർ കൈമാറൽ, ഒരു ഹായിൽ തുടങ്ങുന്ന ചാറ്റിംഗ്... ഒടുവിൽ എത്തിച്ചേരുന്നത് ചീറ്റിംഗിലായിരിക്കുമെന്ന് തൃശൂർ സ്വദേശിയായ ഐടി ജീവനക്കാരൻ ഹരികൃഷ്ണൻ പറയുന്നു.
ആദ്യ ദർശനത്തിൽതന്നെ അപരിചിതനു ഫോൺ നമ്പർ കൈമാറാൻ മടിയില്ലാത്തവരാണ് ഇന്നത്തെ പെൺകുട്ടികളെന്ന് ബാങ്ക് ഉദ്യോഗസ്ഥയായ ശീതൾ പറയുന്നു. സിനിമാ തിയറ്റിലോ കോഫി ഷോപ്പിലോ വച്ചുള്ള പരിചയം പലപ്പോഴും എത്തിച്ചേരുന്നത് ചതിയിലായിരിക്കും.
(തുടരും.....)
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
അന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മെക്സിക്കോ സിറ്റി: അന്യഗ്രഹജീവികളും പറക്കുംതളികളും വെറും കെട്ടുകഥയല്ലെന്ന തര
രണ്ടായിരം വര്‍ഷം മുന്‍പ് മുങ്ങിയ കപ്പലിൽ പുതുപുത്തന്‍പോലെ ചില്ല് പാത്രങ്ങള്‍
രണ്ടായിരം വര്‍ഷം മുന്‍പു കടലില്‍ മുങ്ങിപ്പോയ കപ്പലിന്റെ അവശിഷ്ടങ്ങളില്‍നിന്ന്
ഇടയിലെക്കാട്ടെ വാനരസദ്യ
ഒരുമയുടെ ഓണമെന്നാൽ കാസർഗോഡുകാർക്ക് മനുഷ്യർ മാത്രം ആഘോഷിക്കുന്ന ഓണമല്ല. മന
Latest News
എൻഡിഎ പ്രവേശനം; പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
അബ്ദുൾ നാസർ മഅദനി അതീവ ഗുരുതരാവസ്ഥയിൽ
കേജരിവാളിന് തിരിച്ചടി; ഇഡി കസ്റ്റഡി നാലുദിവസത്തേക്ക് നീട്ടി
Latest News
എൻഡിഎ പ്രവേശനം; പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
അബ്ദുൾ നാസർ മഅദനി അതീവ ഗുരുതരാവസ്ഥയിൽ
കേജരിവാളിന് തിരിച്ചടി; ഇഡി കസ്റ്റഡി നാലുദിവസത്തേക്ക് നീട്ടി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top