Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കുട്ടിച്ചന് ജീവനാണ് അവക്കാഡോ
ദേശാടന തേനീച്ച കൃഷി പ്രോത്സാഹി...
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്ക...
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം...
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത...
കാട്ടാനകളെ തുരത്താൻ തേനീച്ച
ആശ്രമത്തിലെ പച്ചക്കറികളുമായി ...
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താ...
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബ...
Previous
Next
Karshakan
പശുക്കൾക്കില്ലെങ്കിൽ കർഷകർക്ക് എന്ത് "സാന്ത്വനം'
Thursday, February 22, 2024 3:30 PM IST
പശുവളർത്തൽ രംഗത്തെ പ്രധാന ഇൻഷ്വറൻസ് പദ്ധതിയായ "ക്ഷീര സാന്ത്വനം’ പദ്ധതിയിൽ നിന്ന് പശുക്കളെ പുറത്താക്കിയിട്ടു വർഷം രണ്ടു കഴിഞ്ഞു. പശു ചത്താൽ നൽകിയിരുന്ന കണ്ടിജൻസി ഫണ്ടും നിലച്ചു.
നിലവിൽ പശുവിന് ഇൻഷ്വറൻസുമില്ല കണ്ടിജൻസി ഫണ്ടുമില്ല. സഹകരണ സംഘങ്ങളിൽ അളക്കുന്ന പാലിന് ലിറ്ററിനു നാല് രൂപ വച്ച് ഇൻസെന്റീവ് നൽകുമെന്ന മന്ത്രിയുടെ പ്രഖ്യാപനവും പാഴ്വാക്കായി.
ഒരുവിധത്തിലും പിടിച്ചുനിൽക്കാൻ കഴിയില്ലെന്നു ബോധ്യമായതോടെ ചെറുപ്പക്കാരിൽ ഏറെപ്പേരും പശുവളർത്തൽ ഉപേക്ഷിച്ചു മറ്റു തൊഴിലുകൾ തേടിത്തുടങ്ങി. നിലവിലുള്ള ക്ഷീരകർഷകരുടെ കണക്കെടുത്താൽ 99 ശതമാനം പേരും 50 വയസിന് മുകളിൽ പ്രായമുള്ളവരാണ്.
രംഗത്ത് തുടരുന്നവർ അസംഘടിതരാണെന്നതാണു മറ്റൊരു വെല്ലുവിളി. വീടായാൽ ഒരു തൊഴുത്ത് അതിൽ ഓന്നോ രണ്ടോ പശുക്കളും കിടാക്കളും. മലയാളിയുടെ അഭിമാന ബോധത്തിന്റെ പ്രതീകമായിരുന്നു അത്.
എന്നാൽ, പിന്നീട് ധവളവിപ്ലവത്തിന്റെയും മറ്റും ഭാഗമായി മുന്തിയ ഇനം പശുക്കളെ സർക്കാർ ഏജൻസികൾ മലയാളിയുടെ തൊഴുത്തിൽ ഇറക്കിക്കെട്ടി. ഇതോടെ പാലുത്പാദനം വർധിച്ചു. ഒപ്പം കൈകാര്യച്ചെലവും.
ഇതോടെ നാടൻ പശുക്കൾ അപ്രത്യക്ഷമാകുകയും ചെയ്തു. നാടൻ ഇനങ്ങൾക്ക് പാല് കുറവായിരുന്നതിനൊപ്പം കൈകാര്യ ചെലവും കുറവായിരുന്നു. വലിയ പശുക്കൾ വന്നതോടെ തൊഴുത്തും വലുതായി.
കറക്കുന്ന യന്ത്രം, സമീകൃത കാലിത്തീറ്റ, യൂറിയ ഉപയോഗിച്ച് സംസ്കരിച്ച വൈയ്ക്കോൽ, പച്ചപ്പുല്ല്, സപ്ലിമെന്റുകൾ, പാട്ട്, ഫാൻ, ബയോ കന്പോസ്റ്റ് ടാങ്ക്...ആകെ ജഗപൊഗ. എന്നാൽ, പുതിയ ഇനങ്ങൾക്ക് പറന്പിലും പരിയത്തും പോയി ഒരുകെട്ട് പുല്ല് പറിച്ചുകൊടുത്താൽ മതിയാകാതെയായി.
പാൽ ഉദ്പാദനം വർധിപ്പിക്കാൻ കർഷകനിൽ സർക്കാർ ഏജൻസികൾ മുന്തിയ മോഹബീജങ്ങൾ കുത്തിവച്ചെങ്കിലും ക്ഷീരമേഖലയുടെ നിലനില്പിന് ഒരു പിന്തുണയും നൽകിയില്ല.
ദുരിതങ്ങൾക്കിടയിലും പശുവളർത്തൽ ഉപേക്ഷിക്കാതെ പിടിച്ചുനിന്ന സാധാരണ കർഷകർക്ക് സാന്ത്വനമായിരുന്നു ക്ഷീരസാന്ത്വനം പദ്ധതി. ഈ പദ്ധതി പ്രകാരം നേരത്ത ഒരു പഞ്ചായത്തിൽ ആകെ 20 പശുക്കളെ മാത്രമേ ഇൻഷ്വർ ചെയ്യാൻ സാധിക്കുമായിരുന്നുള്ളൂ.
700 രൂപ പ്രീമിയം അടച്ചാൽ ഏതൊരു ക്ഷീരകർഷകനും പശുവിനെ ഇൻഷ്വർ ചെയ്യാൻ കഴിയുന്ന പദ്ധതി. 50000 രൂപയായിരുന്നു കവറേജ്. എന്നാൽ, ഈ പദ്ധതി ഇപ്പോൾ നിലവിലില്ല. ഒരു കർഷകന് മൂന്നു പശുക്കളെ വരെ ഇൻഷ്വർ ചെയ്യാൻ സാധിക്കുമെന്നതായിരുന്നു ഇതിന്റെ ആകർഷകത്വം.
പശുചത്താൽ കവറേജ് തുക മുഴുവനും ലഭിക്കും. അകിട് വീക്കംവന്ന് കറവ വറ്റിയാലും ചെന പിടിക്കാതെ വന്നാലും 25000 രൂപ. മാത്രമല്ല, കർഷകനും കുടുംബത്തിനും അപകട, ആരോഗ്യ ഇൻഷ്വറൻസും. കർഷകനെയും ജീവിത പങ്കാളിയേയും അവരുടെ 25 വയസിൽ താഴെയുള്ള രണ്ട് കുട്ടികളെയുമാണ് പോളിസിയുടെ ഭാഗമാക്കിയിരുന്നത്.
ഇതെല്ലാം ചേർത്ത് ഒറ്റപോളിസി എടുത്താൽ മതിയായിരുന്നു. ഒരു ലക്ഷം രൂപ വരെയായിരുന്നു ചികിത്സാ സഹായം. ഏതൊരു ക്ഷീരകർഷനും പദ്ധതിയിൽ അംഗമാകാൻ സാധിക്കുമായിരുന്നു.
എന്നാൽ, ഇപ്പോൾ ക്ഷേമനിധിയിൽ അംഗമായ കർഷകന് മാത്രമാണ് ഇൻഷ്വറൻസ് പരിരക്ഷ. അതും കർഷകനും കുടുംബത്തിനും മാത്രം. പശുവിനെ ഇൻഷ്വറൻസിൽനിന്നും അഴിച്ചുവിട്ടു.
ഘട്ടംഘട്ടമായാണ് പശുവിനെ ഇൻഷ്വറൻസിൽ നിന്ന് ഒഴിവാക്കിയത്. പദ്ധതി ആരംഭിച്ചതിന്റെ രണ്ടാം വർഷം മുതൽ പശുവിനോട് ഇൻഷ്വറൻസ് കന്പനിക്ക് താത്പര്യം ഇല്ലാതായി. പ്രതീക്ഷിച്ച വന്പൻ ലാഭം കറന്നെടുക്കാൻ കഴിയാതെ വന്നതാണ് പശുവിനെ ഒഴിവാക്കാൻ കന്പനിയെ പ്രേരിപ്പിച്ചത്.
ആദ്യഘട്ടമായി മുൻവർഷം ഇൻഷ്വർ ചെയ്ത പശുക്കളെ മാത്രം ഇൻഷ്വർ ചെയ്യാമെന്നായി. തൊട്ടടുത്ത വർഷം അതും എടുത്തുകളഞ്ഞു. ഇപ്പോൾ പശു പൂർണമായും കൂട്ടിനുപുറത്ത്. ക്ഷേമനിധിയിൽ അംഗമായ കർഷകന് മാത്രമായി ഇൻഷ്വറൻസ് ചുരുക്കുകയും ചെയ്തു.
സംഘത്തിൽ നാല് മാസത്തിനുള്ളിൽ 90 ദിവസം പാൽ അളക്കുന്ന കർഷകന് മാത്രമാണ് ക്ഷേമനിധി അംഗത്വം. ക്ഷീരസാന്ത്വനത്തിൽ കർഷകന് 3972 രൂപയാണ് ഇൻഷ്വറൻസ് പ്രീമിയം. ഇതിൽ 1,725 രൂപ സർക്കാർ സഹായമാണ്. ബാക്കി തുക കർഷകൻ പ്രീമിയമായി അടയ്ക്കണം.
നേരത്തെ ഈ തുകയിൽ പശുവും കർഷകനും കുടുംബവും ഉൾപ്പെട്ടിരുന്നു. കുടുംബത്തിന് ഇൻഷ്വറൻസ് ലഭിക്കണമെങ്കിൽ ജീവിത പങ്കാളി 2900 രൂപയും ഒരു കുട്ടിക്ക് 1650 രൂപയും വീതം പ്രീമിയം അടയ്ക്കണം. ഇതിനാകട്ടെ സർക്കാർ ധനസഹായവും ലഭിക്കില്ല.
ക്ഷേമനിധി അംഗത്വം പ്രധാനം
നിലവിലെ പദ്ധതിയിൽ അംഗമാകണമെങ്കിൽ കർഷകൻ ക്ഷേമനിധിയിൽ അംഗത്വ നേടണം. ക്ഷീരസംഘത്തിൽ പാൽ അളക്കുന്ന കർഷകനാണെങ്കിൽ ക്ഷീരവികസനവകുപ്പിന്റെ അടുത്തുള്ള ഓഫീസിൽ ആധാർകാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ, ബാങ്ക് പാസ്ബുക്ക് എന്നിവയുമായി എത്തണം.
പരിശോധനയിൽ അംഗത്വത്തിന് യോഗ്യനാണെങ്കിൽ ബാങ്കിൽ 100 രൂപ ചെല്ലാനടച്ച് രസീത് ക്ഷീരവികസനവകുപ്പ് ഓഫീസിൽ നൽകണം. ഇതോടെ അംഗത്വം പൂർണമാകും. ക്ഷേമനിധി അംഗമായാൽ പെൻഷന് അർഹനായി എന്നില്ല.
ഇതിന് അഞ്ച് വർഷം തുടർച്ചയായി സംഘത്തിൽ പാൽ അളക്കണം. ഇടയ്ക്കൊരു വർഷം മുടങ്ങിയാൽ അർഹത നഷ്ടപ്പെടും. ക്ഷേമനിധി പെൻഷനൊപ്പം സാമൂഹിക സുരക്ഷാ പെൻഷനും കിട്ടുമെന്നതു കർഷകന് അത് ആശ്വാസമായിരുന്നു.
ക്ഷേമിനിധിയിൽ അംഗമായ കർഷകൻ ഇൻഷ്വറൻസിൽ ചേരാൻ ക്ഷീരവികസനവകുപ്പ് ഓഫീസിലെത്തി താത്പര്യം അറിയിച്ച് പ്രീമിയം അടച്ചാൽ മതിയാകും.
മിൽമയുടെ പദ്ധതി
ക്ഷീരകർഷകന് ലഭിക്കുന്ന മറ്റൊരു ഇൻഷ്വറൻസ് മിൽമയുടേതാണ്. ക്ഷീരസാന്ത്വനം പദ്ധതിപോലെ ഗ്രൂപ്പ് പോളിസിയായിട്ടാണ് ഇതും നടപ്പാക്കുന്നത്. കർഷകന്റെ നാല് ഉരുക്കളെ വരെ ഇൻഷ്വർ ചെയ്യാൻ സാധിക്കും.
ഒരു ലക്ഷം രൂപ വരെയാണ് കവറേജ്. മിൽമയുടെ ഡോക്ടർമാർ വീട്ടിലെത്തി പശുവിനെ പരിശോധിച്ചാണ് ഇൻഷ്വറൻസ് കവറേജ് തീരുമാനിക്കുക. 60000 രൂപയുടെ ഇൻഷ്വറൻസിന് 3150 രൂപയാണ് പ്രീമിയം.
ഡോക്ടർ വീട്ടിലെത്തി പശുവിനെ പരിശോധിക്കുന്നതിന് ആദ്യത്തെ പശുവിന് 300 രൂപയും പിന്നീടുള്ളതിന് 100 രൂപ വീതവും നൽകണം. ഒരു കർഷകന് നാല് പശുക്കളെ വരെ ഇൻഷ്വർ ചെയ്യാം.
ആനന്ദ് മാതൃകാ ക്ഷീരോദ്പാദക സഹകരണ സംഘത്തിൽ (ആപ്കോസ്) അംഗമായിരിക്കുന്നവർക്ക് ഓരോ പോളിസിക്കും 500 രൂപ വീതം റീഫണ്ട് ലഭിക്കും. ഇൻഷ്വർ ചെയ്യുന്ന എല്ലാ പശുക്കൾക്കും 500 രൂപ വിലവരുന്ന മിനറൽ മിക്സചർ സൗജന്യമായും നൽകും.
94961 60851
ടിജോ മാത്യു
കുട്ടിച്ചന് ജീവനാണ് അവക്കാഡോ
അടുത്തകാലത്തായി ഏറെ സ്വീകാര്യത നേടിയ വിദേശയിനം ഫലവർഗമാണ് അവക്കാഡോ. രുചികരവും പോഷകസമൃ
ദേശാടന തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കാൻ ഫിയ
തേൻ സമൃദ്ധമായുള്ള സ്ഥലങ്ങളിലേക്ക് തേനീച്ചപെട്ടികൾ മാറ്റി വച്ചു തേൻ ശേഖരിക്കുന്നതിനെയാണ് ദേശ
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലു
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കുട്ടിച്ചന് ജീവനാണ് അവക്കാഡോ
അടുത്തകാലത്തായി ഏറെ സ്വീകാര്യത നേടിയ വിദേശയിനം ഫലവർഗമാണ് അവക്കാഡോ. രുചികരവും പോഷകസമൃ
ദേശാടന തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കാൻ ഫിയ
തേൻ സമൃദ്ധമായുള്ള സ്ഥലങ്ങളിലേക്ക് തേനീച്ചപെട്ടികൾ മാറ്റി വച്ചു തേൻ ശേഖരിക്കുന്നതിനെയാണ് ദേശ
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലു
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
Latest News
യുഡിഎഫിന് മുന്‍തൂക്കമുള്ള ബൂത്തുകളില്‍ വോട്ടെടുപ്പ് ബോധപൂര്‍വം വൈകിപ്പിച്ചു: കെ.സി.വേണുഗോപാല്‍
കോൺഗ്രസിന് മുസ്ലീം വോട്ട് വേണം, മുസ്ലീം സ്ഥാനാർഥിയെ എന്തുകൊണ്ട് വേണ്ട? ഖർഗയ്ക്ക് കത്ത്
ജാവദേക്കറെ കണ്ട കാര്യം പാര്‍ട്ടിയെ അറിയിച്ചില്ല; ഇപിക്കെതിരായ നടപടി സിപിഎം ചര്‍ച്ച ചെയ്യും
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമൊ? കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചേക്കും
Latest News
യുഡിഎഫിന് മുന്‍തൂക്കമുള്ള ബൂത്തുകളില്‍ വോട്ടെടുപ്പ് ബോധപൂര്‍വം വൈകിപ്പിച്ചു: കെ.സി.വേണുഗോപാല്‍
കോൺഗ്രസിന് മുസ്ലീം വോട്ട് വേണം, മുസ്ലീം സ്ഥാനാർഥിയെ എന്തുകൊണ്ട് വേണ്ട? ഖർഗയ്ക്ക് കത്ത്
ജാവദേക്കറെ കണ്ട കാര്യം പാര്‍ട്ടിയെ അറിയിച്ചില്ല; ഇപിക്കെതിരായ നടപടി സിപിഎം ചര്‍ച്ച ചെയ്യും
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമൊ? കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചേക്കും
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top