Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത...
കാട്ടാനകളെ തുരത്താൻ തേനീച്ച
ആശ്രമത്തിലെ പച്ചക്കറികളുമായി ...
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താ...
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബ...
അതിമാരകം ആടുവസന്ത
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട...
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി...
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴി...
Previous
Next
Karshakan
നിത്യഹരിതവനംപോലെ ഒരു സമ്മിശ്ര കൃഷിയിടം
Friday, November 24, 2017 3:33 AM IST
നല്ലത് ന്യായവിലയ്ക്ക് ലഭിക്കുമെന്ന് കണ്ടാൽ ഉപഭോക്താവ് കൃഷിയിടത്തിൽ എത്തുമെന്നാണ് പുത്തൻ ആദായതന്ത്രങ്ങൾ പരീക്ഷിക്കുന്ന പി. കെ. ജോസിന്‍റെ അഭിപ്രായം. പത്തു വർഷമായി കൃഷിയിൽ വ്യാപൃതനാണ് ഇരിട്ടി ഞണ്ടുംകണ്ണി പുത്തൻപുരയ്ക്കൽ ജോസ്. നാല്പത്തിയഞ്ച് വർഷം മുന്പാണ് ഇദ്ദേഹം കൃഷിയിലേക്കിറങ്ങുന്നത്. റബറും തെങ്ങും കമുകുമായിരുന്നു പ്രധാന വിളകൾ. കുട്ടിക്കാലത്തെ സന്പന്നമായ കൃഷിയിടങ്ങളുടെ ഓർമകളുമായി കൃഷിയിൽ സജീവമായിക്കഴിഞ്ഞു കണ്ണൂർ ജില്ലയിലെ വോളിബോൾ താരമായ ജോസ്. പൊതുകാര്യപ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഇദ്ദേഹം ആറളം പഞ്ചായത്ത് വൈസ് പ്രസിഡന്‍റായും സേവനം ചെയ്തിട്ടുണ്ട്. ജീവിതത്തിൽ സന്തോഷവും ഐ ശ്യര്യവും നേടണമെങ്കിൽ മുഴുവൻസമയ കർഷകനായി മാറണമെന്ന ആശയം മനസിൽ വേരുപിടിച്ചപ്പോഴാണ് കൃഷിയിൽ കൂടുതൽ ശ്രദ്ധ നൽകിത്തുടങ്ങുന്നത്. പൊതു പ്രവർത്തകൻ എന്ന നിലയിൽ ജനകീയ കാര്യങ്ങളിൽ ഇടപെടുന്നുണ്ടെങ്കിലും കൃഷിക്കാണ് മുഖ്യസ്ഥാനം.
പത്തേക്കറിലാണ് ജോസിന്‍റെ കൃഷി. നാടനും പുതിയതുമായി 200 ൽ പരം ഇനങ്ങൾ ഈ കൃഷിയിടത്തിലുണ്ട്. ലഭ്യമായ സ്ഥലത്തെല്ലാം വിവിധതരം പച്ചക്കറികളും കിഴങ്ങുവിളകളും ഇടവിളയായി കൃഷിചെ യ്തിരിക്കുന്നു. പരന്പരാഗതമായി ലഭിച്ച ഭൂമിക്ക് പുറമെ കൃഷിയിലൂടെ അഞ്ച് ഏക്കർ സ്ഥലം വാങ്ങുവാനുംഇദ്ദേഹത്തിനു കഴിഞ്ഞു. കൂടാതെ മക്കൾക്കുവേണ്ടി വാങ്ങിയ സ്ഥലവും കൃഷിയിൽ നിന്നുള്ള വരുമാനം കൊണ്ട്. റബർ കൃഷിക്കായിരുന്നു ആദ്യഘട്ടത്തിൽ മുൻതൂക്കം. വില കുറഞ്ഞതിനാൽ റബർ കൃഷി കുറച്ചു വരികയാണ്. കർഷകന്‍റെ നിലനിൽപ്പിന് സമ്മിശ്രകൃഷിയാണ് നല്ലതെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് മിശ്രവിളരീതി നടപ്പാക്കിയത്. മലയുടെ ചെരിവിലുണ്ടായിരുന്ന റബർ മരങ്ങൾ നശിപ്പിച്ച്, മണ്ണൊലിപ്പ് തടയുന്ന രീതിയിൽ കൃ ഷിയിടം തട്ടുകളായി തിരിച്ച് പുത്തൻ കൃ ഷിരീതിക്ക് തുടക്കം കു റിച്ചു. ഇവിടെ വിവിധ ഇനത്തിൽപ്പെട്ട കശുമാവും മാവും പ്ലാവുമെല്ലാം വളർന്നു പന്തലിച്ചുതുടങ്ങി. ഇവയ്ക്ക് ഇടയിൽ സൂര്യപ്രകാശം ലഭിക്കുന്നിടത്തെല്ലാം ചേന, ചേന്പ്, കാച്ചിൽ, വിവിധതരം പച്ചക്കറികൾ തുടങ്ങിയവ നട്ടിരിക്കുന്നു. കൂടാതെ ഇപ്പോൾ നിലനിർത്തിയിരിക്കുന്ന നാലേക്കർ റബർ തോട്ടത്തിൽ റോയ്സ് കാപ്പി ഇടവിളയായി കൃഷി ചെയ്തിട്ടുണ്ട്. റബറിന്‍റെ തണലിൽ മികച്ച വിളവു നൽകുന്ന 2500 റോയ്സ് കാപ്പി തൈകളാണ് കഴിഞ്ഞ വർഷം നട്ടത്. ഇത് മൂന്നു വർഷം കഴിയുന്പോൾ പുഷ്പിച്ചു തുടങ്ങും. വരുംകാലങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള വിലയിടിവിനെ നേരിടാൻ കഴിയുന്ന തരത്തിലാണ് മിശ്രവിളക്കൃഷി.
മലയാളിയുടെ രുചിഭേദങ്ങളിൽ എന്നും മുൻനിരയിലുള്ള ഏത്തവാഴയും പൂവൻ, കദളി തുടങ്ങി പത്തിലേറെ ഇനത്തി ൽപ്പെട്ട വാഴകളും ഇടവിളയായി കൃഷി ചെയ്തുവരുന്നു. ഇവയ്ക്കു പുറമെ ആദ്യകാലം മുതൽ സംരക്ഷച്ചു വരുന്ന നൂറോളം തെങ്ങുകളും അഞ്ഞൂറിൽപരം കമുകും, റംബൂട്ടാൻ, മാങ്കോസ്റ്റിൻ, റെഡ് ലേഡി പപ്പായ, ഫിലോസാൻ തുടങ്ങി നൂറോളം പഴവർഗ ഇനങ്ങളുമെല്ലാം തോട്ടത്തിൽ വിളവൈവിധ്യ
ൊരുക്കുന്നു. ഇവയ്ക്കെല്ലാം ജൈവവളമാണ് നൽകുന്നത്. മണ്ണിരകംന്പോസ്റ്റ് ഉണ്ടാക്കി വർഷത്തിൽ ഒരു തവണ നൽ കുന്നു. കൂടാതെ രണ്ടുപ്രാവശ്യം ജൈവവളവും നൽകുന്നുണ്ട്. ജൈവവള നിർമാണത്തിനായി പശുക്കളെയും ആടുകളെയും വളർത്തുന്നു. ഒരു കൃഷിയിടത്തിന്‍റെ ഐശ്വര്യമാകുന്ന നാടൻ കോഴികൾക്കു പുറമെ മുട്ടക്കോഴികളും കാടയും മുയലും ഗിനിപന്നിയുമെല്ലാം ഉള്ള ഈ കൃഷിയിടത്തിൽ പ്രാവുകളും പക്ഷികളും ഉണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും മനസുനിറയെ കണ്ട് പഠിക്കാനുള്ള വിഭവങ്ങൾ ഈ കൃഷിയിടത്തിലുണ്ട്. ദിവസേന നിരവധി കൃഷി സ്നേഹികൾ ഇവിടെയെത്തുന്നു.
നിത്യഹരിതവനം പോലെയാണ് ഈ കൃഷിയിടം. പ്രകൃതി സൗന്ദര്യത്തിന്‍റെ ലാളിത്യവും ഗാംഭീര്യവും കൃഷിയിടത്തിന്‍റെ മഹത്വവും തുളുന്പിനിൽക്കുന്ന ഈ മണ്ണിൽ കൃഷിയിടം കാണാനും കൃഷിരീതികൾ കണ്ട് പഠിക്കാനും എത്തുന്ന കുട്ടികൾക്കും കൃഷി സ്നേഹികൾക്കും വിശ്രമിക്കാനും ചർച്ചകൾ നടത്താനും പ്രത്യേക സ്ഥലം ഒരുക്കിയിട്ടുണ്ട്. കൃഷിയിടത്തിന് ഇടയിൽ പ്രത്യേക പൂന്തോട്ടം ഒരുക്കി ചാരുബെഞ്ചുകൾ സ്ഥാപിച്ച് ഇതിനായി സ്ഥലം ഒരുക്കിയിരിക്കുന്നു. കൂടാതെ ഒരു സെന്േറാളം വരുന്ന കുളത്തിന്‍റെ പരിസരത്ത് നടപ്പാതയും ഇരിപ്പിടവുമുണ്ട്. കുട്ടികളെ ആകർഷിക്കാൻ മീൻപിടുത്തക്കാരന്‍റെ പ്രതിമയും സ്ഥാപിച്ചിരിക്കുന്നു. കട്ല, രോഹു, തിലാപ്പിയ തുടങ്ങിയ മത്സ്യങ്ങളെയാണ് കുളത്തിൽ വളർത്തുന്നത്. സന്ദർശകർക്ക് മത്സ്യഭക്ഷണം ഒരുക്കാൻ ഇതി ലെ മത്സ്യങ്ങളെയാണ് പിടിക്കുന്നത്. കുളത്തിന്‍റെ പരിസരത്ത് തണലും തണുപ്പും നിലനിർ ത്താൻ പേര, മാങ്കോസ്റ്റിൻ, പപ്പായ തുടങ്ങി പഴവർഗച്ചെടികൾ. കൃഷിയിടത്തിലെ ഫലങ്ങൾ പറിച്ചെടുത്ത് ഭക്ഷിക്കാനും ആവശ്യമുള്ളവ ശേഖരിച്ചു കൊണ്ടുപോകാനും സന്ദർശകർക്ക് സാധിക്കും. നഷ്ടമില്ലാത്ത ചെറിയൊരു തുകയാണ് ഇതിന് ഈടാക്കുന്നത്.
ഫലവൃക്ഷങ്ങളാൽ സന്പന്നമായ ഈ കൃഷിയിടത്തിൽ കാർഷിക ഉത്പാദനവർധനവിനും തേനിനും വേണ്ടി തേനീച്ചകളെ വളർത്തുന്നുണ്ട്. പരാഗണം സുഗമമാക്കാൻ തേനീച്ചകൾ സഹായിക്കുന്പോൾ ഉയർന്ന വിളവാണ് ഉണ്ടാകുന്നത്. ഒൗഷധഗുണമുള്ള തേൻ ലഭിക്കാൻ വ്യത്യസ്തങ്ങളായ പുഷ്പസസ്യങ്ങളും ഒൗഷധച്ചെടികളും വേണം. ഇതിനായി നാടൻ ഇനത്തിൽപ്പെട്ട പുഷ്പച്ചെടികളും ഒൗഷധസസ്യങ്ങളും നട്ടു വളർത്തുന്നു. കൃഷിയിടത്തിലൂടെ സഞ്ചരിക്കാൻ നടപ്പാതയും ഒരുക്കിയിട്ടുണ്ട്. സ്വാഭാവികവനം പോലെ തോന്നിക്കുന്ന കൃഷിയിടത്തിൽ നല്ല തണുത്ത അന്തരീക്ഷമാണ് എപ്പോഴും. നാട്ടിൽ നിന്നും പുറത്തു നിന്നും കൃഷിയിടത്തെ മതിവരുവോളം ആസ്വദിച്ച് മടങ്ങാൻ കുട്ടികളും കർഷകരും എത്തുന്നുണ്ട്. രോഗശാന്തിക്കും മാനസിക ഉല്ലാസത്തിനും സഹായിക്കുന്ന തരത്തിൽ, പ്രകൃതി സൗഹൃദകൃഷിയിടമാക്കി മാറ്റാനുള്ള പരിശ്രമത്തിലാണ് ജോസ് പുത്തൻപുരയ്ക്കൽ. ഫോണ്‍ ജോസ് : 9946575365.
നെല്ലി ചെങ്ങമനാട്
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്‍റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
മോഹനന് കൃഷി തന്നെ ജീവിതം
മോഹനനു കൃഷി ജീവിതമാണ്. രാവിലെ ആറരയോടെ കൃഷിയിടത്തിലിറങ്ങും. പച്ചക്കറി വിളവെടുക്കുന്ന ദിവസ
നല്ല മണ്ണിൽ 16 മൂലകങ്ങൾ
സസ്യവളർച്ചയ്ക്ക് ആവശ്യമായ മൂലകങ്ങളുടെ സാന്നിധ്യം ആരോഗ്യമുള്ള മണ്ണിന്റെ ലക്ഷണമാണ്. പൊതുവേ
ഒരുമയുടെ വിജയത്തിനു മറുവാക്ക്; ആദിത്യ കർഷക കൂട്ടായ്മ
കാർഷിക മേഖലയിലെ പ്രതിസന്ധികളും സാന്പത്തിക പ്രതിസന്ധികളും കർഷക ആത്മഹത്യകളുമൊക്കെ പതിവാ
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്‍റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
മോഹനന് കൃഷി തന്നെ ജീവിതം
മോഹനനു കൃഷി ജീവിതമാണ്. രാവിലെ ആറരയോടെ കൃഷിയിടത്തിലിറങ്ങും. പച്ചക്കറി വിളവെടുക്കുന്ന ദിവസ
നല്ല മണ്ണിൽ 16 മൂലകങ്ങൾ
സസ്യവളർച്ചയ്ക്ക് ആവശ്യമായ മൂലകങ്ങളുടെ സാന്നിധ്യം ആരോഗ്യമുള്ള മണ്ണിന്റെ ലക്ഷണമാണ്. പൊതുവേ
ഒരുമയുടെ വിജയത്തിനു മറുവാക്ക്; ആദിത്യ കർഷക കൂട്ടായ്മ
കാർഷിക മേഖലയിലെ പ്രതിസന്ധികളും സാന്പത്തിക പ്രതിസന്ധികളും കർഷക ആത്മഹത്യകളുമൊക്കെ പതിവാ
Latest News
ഷൈലജയെ അധിക്ഷേപിച്ചവർക്ക് ജനം മറുപടി നൽകും: വൃന്ദാ കാരാട്ട്
മയക്കുമരുന്ന് വില്പന: പോലീസിനെ ആഫ്രിക്കൻ യുവാക്കൾ ആക്രമിച്ചു
കേരളത്തില്‍ സിപിഎമ്മും ബിജെപിയും യുഗ്മഗാനം പാടുന്നു: പവന്‍ഖേര
തൃശൂരിൽ പൂരം നിർത്തിവച്ച് പ്രതിഷേധം
വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
Latest News
ഷൈലജയെ അധിക്ഷേപിച്ചവർക്ക് ജനം മറുപടി നൽകും: വൃന്ദാ കാരാട്ട്
മയക്കുമരുന്ന് വില്പന: പോലീസിനെ ആഫ്രിക്കൻ യുവാക്കൾ ആക്രമിച്ചു
കേരളത്തില്‍ സിപിഎമ്മും ബിജെപിയും യുഗ്മഗാനം പാടുന്നു: പവന്‍ഖേര
തൃശൂരിൽ പൂരം നിർത്തിവച്ച് പ്രതിഷേധം
വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top