Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
സൂപ്പര്‍ വുമണ്‍ കാമ്പയിനുമായി മ...
ഓഡിക്ക് പ്രിയമേറുന്നു; ഉപഭോക്താക്കളിലേറയ...
നീരജ് ചോപ്ര എവറെഡി ഇന്‍ഡസ്ട്രീ...
പുതിയ കിയ സെൽറ്റോസിന്റെ ബുക്കിം...
എഎപിയിലൂടെ റീട്ടെയിൽ വ്യാപാര സ...
വി ഗാര്‍ഡ് ലാഭത്തില്‍ 48.3 ശതമാന...
ആക്സിസ് ബാങ്കിന് 6,071 കോടി രൂപയ...
ഡീസൽ മാനുവലുമായി കിയ സെൽറ്റോസ...
ഇത് ഗംഭീരം! പുത്തൻ കിയ സോണറ്റ് അവതരിപ്പി...
Previous
Next
Business
ആതിഥ്യത്തിലെ ഉദയസൂര്യൻ
Thursday, March 16, 2017 4:07 AM IST
നാട്ടിൽ വന്നു കാറിൽ തിരിച്ചുപോകുന്പോഴാണ് താൻ പഠിച്ചിരുന്ന സ്കൂളിനു മുന്പിൽ ചെറിയൊരു ആൾക്കൂട്ടത്തെ കണ്ടത്. കാർ നിറുത്തി രാജശേഖരൻ നായർ ഇറങ്ങി. പലരും പരിചയക്കാരാണ്. കാര്യം അന്വേഷിച്ചു. ചെറിയ പ്രതിഷേധം നടക്കുകയാണ് അവിടെ. സ്കൂൾ പൂട്ടാൻ പോകുന്നുവെന്നറിഞ്ഞ രക്ഷിതാക്കളുടെ പ്രതിഷേധമാണ്.
സ്കൂൾ മാനേജ്മെൻറ് എടുത്തിരുന്ന ബാങ്ക് വായ്പ അടയ്ക്കാത്തതിനെത്തുടർന്ന് സ്കൂൾ പൂട്ടാൻ ജപ്തി നോട്ടീസ് പതിപ്പിച്ചതാണ് പ്രതിഷേധത്തിനു കാരണം. താൻ പഠിച്ച സ്കൂൾ പൂട്ടുന്നതിൽ രാജശേഖരൻ നായർക്കു വേദന തോന്നി. എങ്ങനെ സ്കൂൾ പൂട്ടുന്നത് ഒഴിവാക്കാം എന്ന ആലോചനയിലായി രാജശേഖരൻ നായർ. അങ്ങനെ ബാങ്കുകാരുമായി ബന്ധപ്പെട്ടപ്പോഴാണ് സ്കൂൾ പൂുന്നത് മറ്റാർക്കോ വേണ്ടിയാണെന്നു മനസിലായത്. സ്കൂളിെൻറ കടമായ 35 ലക്ഷം രൂപ അടയ്ക്കാം; സ്കൂൾ നടത്താൻ മാനേജ്മെൻറിനോട് ആവശ്യപ്പെട്ടെങ്കിലും അവർ തയാറായില്ല. വിശ്വാസം നഷ്ടപ്പെതിനാൽ രക്ഷാകർത്താക്കൾ കുട്ടികളെ അയയ്ക്കാൻ മടിക്കുമെന്നായിരുന്നു മാനേജ്മെൻറിെൻറ മറുപടി.
രാജശേഖരൻ നായർ മറ്റൊന്നും ആലോചിച്ചില്ല. സ്കൂൾ വാങ്ങി നടത്താൻ തീരുമാനിച്ചു. ഉദയ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് തുടങ്ങി സ്കൂൾ തുറന്നു പ്രവർത്തിപ്പിച്ചു. സായ് കൃഷ്ണ പബ്ളിക് സ്കൂൾ എന്ന പുതിയ പേരും നൽകി. തിരുവനന്തുപുരത്തുനിന്നു 20 കിലോമീറ്റർ അകെല നെയ്യാറ്റിൻകരയ്ക്കടുത്ത ചെങ്കലിലാണ് ഈ സിബിഎസ്ഇ സ്കൂൾ പ്രവർത്തിക്കുന്നത്. മുന്നൂറു കുികളുമായി ആരംഭിച്ച ഇവിടെ ഇന്ന് കെജി മുതൽ പ്ലസ് ടുവരെ 1400ലധികം കുികൾ പഠിക്കുന്നു. രാജ്യാന്തര നിലവാരത്തോടെയുള്ള മൂവായിരം കുട്ടികൾക്കു പഠിക്കാവുന്ന സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
ആരാണ് ഈ രാജശേഖരൻ നായർ?
പ്രശസ്തമായ ഉദയ സമുദ്ര ഗ്രൂപ്പ് ഓഫ് ഹോട്ടൽസിെൻറ ഉടമ, ഇന്ത്യൻ ഹോസ്പിറ്റാലിറ്റി മേഖലയിൽ മുൻനിരക്കാരിലൊരാൾ, തെന്നിന്ത്യൻ സൂപ്പർ നായികയുടെ ഭർത്താവ് എന്നൊക്കെയായിരിക്കും മറുപടി.
ഉത്തരം ശരിയായിരിക്കുന്പോഴും ഏതൊരു ന്ധ റാഗ്സ് ടു റിച്ച്സ്’ കഥകളെ വെല്ലുന്ന കഥ രാജശേഖരൻ നായരുടെ കാര്യത്തിലുമുണ്ട്.
രാജശേഖരൻ നായർ ഓർമിക്കുന്ന ചെറുപ്പകാലം വളരെ പ്രയാസം നിറഞ്ഞതായിരുന്നു. പക്ഷേ, ഈ പ്രയാസത്തിെൻറ നാളുകളെ ഓരോന്നായി പിന്തള്ളി അദ്ദേഹം സമൃദ്ധിയിൽ എത്തിച്ചേരുകതന്നെ ചെയ്തു. ഇന്ത്യൻ ഹോസ്പിറ്റാലിറ്റി മേഖലയിലെ ന്ധഉദയസൂര്യൻ’ എന്ന നിലയിലേക്ക്.
1950 കളുടെ തുടക്കം. നല്ല വിദ്യാഭ്യാസം ലഭിക്കുവാൻ സാധിക്കാത്ത കാലം. പ്രത്യേകിച്ചും ഗ്രാമ പ്രദേശങ്ങളിൽ. അത്തരമൊരു ഗ്രാമത്തിലായിരുന്ന രാജശേഖരൻ നായരുടെ ജനനം. നെയ്യാറ്റിൻകര താലൂക്കിലെ ചെങ്കൽ എന്ന കുഗ്രാമത്തിലെ പാവപ്പെട്ട നായർ കുടുംബത്തിൽ 1955 നവംബർ 12ന് ആയിരുന്നു ജനനം. ശ്രീധരൻനായരുടേയും രുക്മണിയയുടേയും എട്ടു മക്കളിൽ രണ്ടാമനായി. മണികണ്ഠനെന്നായിരുന്നു വിളിപ്പേര്.
വലിയൊരു കുടുംബത്തെ മുന്നോട്ടു കൊണ്ടുപോകുവാൻ ശ്രീധരൻ നായർ ബുദ്ധിമുട്ടി. നല്ല വിദ്യാഭ്യാസം നൽകുവാനുള്ള പണമോ മറ്റു സൗകര്യങ്ങളോ കുടുംബത്തിനില്ലായിരുന്നു. മെട്രിക്കുലേഷനുശേഷം പഠിപ്പു തുടരുവാൻ സാധിച്ചില്ല. മുതിർന്ന കുട്ടിയെന്ന നിലയിൽ പഠനം പാതി വഴിയിൽ ഉപേക്ഷിക്കാൻ മണികണ്ഠൻ നിർബന്ധിതനായി. അങ്ങനെ ജോലി തേടി പതിനാറാം വയസിൽ നാടുവിട്ടു. ചെന്നത്തിയത് തൃശിനാപ്പള്ളിയിൽ. അവിടെ ഒരു പഴക്കടയിൽ സഹായിയായി കൂടി. ഇത് മണികണ്ഠെൻറ ഉള്ളിലെ സംരംഭകനെ പുറത്തുകൊണ്ടുവന്നു. ഒരു മാസം കഴിഞ്ഞപ്പോൾ സ്വന്തമായി ഒരു പഴക്കട തുടങ്ങി.
പക്ഷേ...
തുടക്കത്തൽ തെൻറ ആദ്യത്തെ മുതലാളി സഹായിച്ചുവെങ്കിലും മണികണ്ഠെൻറ കച്ചവടം മെച്ചപ്പെട്ടതോടെ പഴയ കടയുടമയ്ക്ക് അതു സഹിക്കാൻ സാധിക്കാതായി. മണികണ്ഠന് അവിടം വിടുകയേ തരമുള്ളു എന്ന സ്ഥിതിയിലെത്തി. പാവപ്പെട്ട ഒരു മലയാളി പയ്യന് ഇതല്ലാതെ എന്തു ചെയ്യാൻ.
മനസൊന്നു നൊന്തുവെങ്കിലും മണികണ്ഠെൻറ ഉള്ളിലെ സംരംഭകാവേശത്തെ അതു തെല്ലും തണിപ്പിച്ചില്ല. പുതിയ മേച്ചലിൽപ്പുറം തേടി ഭാഷയോ ബന്ധുക്കളോ പരിചയക്കാരോ ഒന്നുമില്ലാത്ത ബോംബെയ്ക്ക് ( ഇപ്പോഴത്തെ മുംബൈ) ഒരു ധൈര്യത്തിനു വണ്ടി കയറി. ചെന്നെത്തിയത് താനെയിൽ.
വഴിത്തിരിവായ് ഹോട്ടൽ ജോലി
പതിനേഴാം വയസിൽ മുംബൈയിലെത്തിയ മണികണ്ഠൻ ചില ഹോട്ടലുകളിലും ചായക്കടകളിലുമൊക്കെ ജോലികൾ ചെയ്തു. ഈ ജോലികളാണ് മണികണ്ഠനെ ഹോസ്പിറ്റാലിറ്റിയിലേക്ക് ആകർഷിച്ചത്. മണികണ്ഠെൻറ ജീവിതത്തിലെ ഉയർച്ചയുടെ ടേണിംഗ് പോയിൻറായിരുന്നു ഹോലട്ടുടമയായിരുന്ന നാനക് ചന്ദ് അഗർവാളുമായുള്ള കണ്ടുമുട്ടൽ. അദ്ദേഹത്തിെൻറ കീഴിൽ ജോലി ചെയ്യാൻ ക്ഷണിച്ചപ്പോൾ മണികണ്ഠൻ അതു സസന്തോഷം സ്വീകരിച്ചു. നാനക് ചന്ദിന് തെൻറ പുതിയ ജോലിക്കാരനെ നന്നായി പിടിച്ചു. ആരേയും ആകർഷിക്കുന്ന വ്യക്തിത്വവും സൗമ്യമായ പെരുമാറ്റവും എല്ലാറ്റിനുമുപരിയായി കഠഠിനാധ്വാനം ചെയ്യാനുള്ള മനസും എന്തു ചെയ്താലും സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കുന്ന പ്രകൃതവും ചന്ദിനു നന്നായി ഇഷ്ടപ്പെട്ടു. ജോലിക്കാരനായി തുടങ്ങിയ മണികണ്ഠൻ മാനേജരായി ഉയർത്തപ്പെട്ടു. ചന്ദിെൻറ മകൻ ദിനേഷ് അഗർവാളിെൻറ തൊടുത്ത സ്ഥാനത്ത് എത്തി.
മണികണ്ഠെൻറ ജീവിതത്തിലെ നിർണായക വഴിത്തിരവ് എത്തിയത് ദിനേഷ് പുതിയൊരു ഹോട്ടൽ തുറന്നപ്പോഴാണ്. അതിെൻറ നേതൃത്വം രാജശേഖരനെ എൽപ്പിച്ചുവെന്നു മാത്രമല്ല, അതിൽ പങ്കാളിത്തവും നാനക് ചന്ദ് വാഗ്ദാനം ചെയ്തു. രണ്ടു ഹോട്ടലുകളിലെ ജോലിയിലൂടെ ഹോസ്പിറ്റാലിറ്റി വ്യവസായത്തിെൻറ ഉള്ളറകൾ നന്നായി പഠിച്ചു. ഉപഭോക്താക്കളുടെ സംതൃപ്തി ഈ ബിസിനസിന് എത്ര പ്രാധാനപ്പെട്ടതാണെന്ന് മനസിലാക്കാൻ മണികണ്ഠന് ഒട്ടും സമയം വേണ്ടിവന്നില്ല. രണ്ടു ഹോട്ടലുകളും മണികണ്ഠെൻറ കീഴിൽ അഭിവൃദ്ധി നേടി.
പക്ഷേ, പറഞ്ഞതുപോലെ മണികണ്ഠന് പങ്കാളിത്തം നൽകാൻ നാനക് ചന്ദിനു സാധിച്ചില്ല. മക്കളുടേയും മറ്റും എതിർപ്പായിരുന്നു കാരണം. രണ്ടാമത്തെ അനുഭവം മണികണ്ഠനെ ഒട്ടും വേദനിപ്പിച്ചില്ല. കാരണം ഹോട്ടൽ വ്യവസായത്തിെൻറ ഉള്ളുകളികളിൽ നൈപുണ്യം നേടുന്നതിനു അതു സഹായിച്ചുവെന്നതുതന്നെ കാരണം. നന്ദിയോടെ അദ്ദേഹം സ്വന്തം ബിസിനസിലേക്കു കടക്കുവാൻ തീരുമാനിച്ചു.
നേരത്തെ പറഞ്ഞ വാക്കു പാലിക്കാൻ സാധിച്ചില്ലെങ്കിലും സ്വന്തം സ്ഥാപനം ആരംഭിക്കുവാൻ നാനക് ചന്ദ് മണികണ്ഠനെ സഹായിച്ചു. 1985ൽ കഫെ ഡാർപൻ എന്ന ഹോൽ ലീസിനെടുത്തുകൊണ്ടായിരുന്നു മണികണ്ഠെൻറ തുടക്കം.1985നും 1990നും ഇടയിൽ നാലു റെസ്റ്റോറൻറുകൾ തുറന്നു. ഇതോടെ ഹോട്ടൽ വ്യവസായത്തിൽ മണികണ്ഠന് സ്വന്തമായ വിലാസം കൈവന്നു. കഠിനാധ്വാനവും വിശ്വാസ്യതയും ഇടപാടുകളിലെ ലാളിത്യവും സത്യസന്ധതയും സർവോപരി ഗുണമേ·യെക്കുറിച്ചുള്ള അന്തർബോധവും മണികണ്ഠെൻറ ഹോസ്പാറ്റിലിറ്റി ബിസിനസിനെ പുതിയ തലത്തിലേക്ക് എത്തിച്ചു.
തെന്നിന്ത്യൻ സിനിമാ ലോകത്തെ താരമായ രാധ നായരെ 1991ൽ മണികണ്ഠൻ വിവാഹം കഴിച്ചു. തുടർന്ന് രാധയുമായി ചേർന്ന് നായർ എസ്റ്റേറ്റ് ആൻഡ് ഹോട്ടൽസ് പ്രൈവറ്റ് ലിമിറ്റഡിന് 1993ൽ രൂപം നൽകി. 1993ൽ മുംബൈയിലെ ചെന്പൂരിൽ പ്രവർത്തിച്ചിരുന്ന നീലം റെസ്റ്റോറൻറ് ഏറ്റെടുത്തു മുംബൈയിലെ ബിസിനസ് വളരുന്പോഴും മണികണ്ഠെൻറ മനസ് നാട്ടിൽതന്നെയായിരുന്നു. തെൻറ ജ·നാട്ടിൽ അർത്ഥവത്തായി എന്തെങ്കിലും ചെയ്യണം. തെൻറ നാട്ടുകാർക്കു ജോലി നൽകണം... നാളുകൾ നീങ്ങുന്തോറും ഈ ചിന്ത മണികണ്ഠനിൽ കൂടിക്കൂടി വന്നു. 1995ൽ തെൻറയും ഭാരയുടേയും പേരിെൻറ ആദ്യാക്ഷരങ്ങൾ ചേർത്ത് ആർ ആർ ഹോളിഡേ ഹോംസ് പ്രൈവറ്റ് ലിമിറ്റഡിനു രൂപം നൽകി. കേരളത്തിൽ സംരംഭം തുടങ്ങുകയെന്ന ലക്ഷ്യത്തോടെയാണ് ആർ ആർ ഹോളിഡേക്കു രൂപം നൽകിയത്.
കേരളത്തിലേക്ക്
അവസരങ്ങളുടെ നഗരമായ മുംബൈയെ ഉപേക്ഷിച്ചാണ് രാജശേഖരൻ നായർ സ്വന്തം നാടിനോടുള്ള സ്നേഹംകൊണ്ട് കേരളത്തിലേക്ക് ബിസിനസ് പറിച്ചു നട്ടത്. കേരളത്തിലുള്ളവർ അന്യ സംസ്ഥാനങ്ങളിലേക്കു ചേക്കേറുന്പോഴാണ് മുംബെയിലെ ബിസിനസും മുംബൈയിൽ പരക്കേ അറിയപ്പെട്ടിരുന്ന മണികണ്ഠൻ എന്ന പേരും ഉപേക്ഷിച്ച് കേരളത്തിലേക്ക് പോന്നത്. എവിടെയായാലും ചെയ്യുന്ന ബിസിനസ് വിജയിപ്പിക്കാൻ കഴിയുന്ന ആവിശ്വാസവും കൂടുമാറ്റത്തിനു പിന്നിലുണ്ട്. അതു ശരിയാണെന്നു അദ്ദേഹം തെള
യിക്കുകയും ചെയ്തു.
കേരളത്തിൽ ഒരു ഹോട്ടലിനുവേണ്ടി സ്ഥലം തിരയുന്നതിനിടയിലാണ് കോവളത്തിനടുത്തുള്ള വെള്ളാർ രാജശേഖരൻ നായരുടെ ശ്രദ്ധയിൽപ്പെത്. കോവളം പണ്ടുതന്നെ രാജ്യാന്തര ടൂറിസം മാപ്പിൽപ്പെട്ട സ്ഥലവും. വർഷന്തോറും ആയിരക്കണക്കിന് വിദേശ ടൂറിസ്റ്റുകളാണ് കോവളത്ത് എത്തുന്നത്. അങ്ങനെ ദൈവത്തിെൻറ സ്വന്തം നാടിെൻറ സൗന്ദര്യം വഴിഞ്ഞൊഴുകുന്ന വെള്ളാറിൽ പഞ്ചനക്ഷത്ര ഹോട്ടൽ സ്ഥാപിക്കാൻ തീരുമാനിച്ചത്. അതും ജ·നാടിെൻറ തൊട്ടരികെ.
വെള്ളാറിലെ സ്ഥലം രാജശേഖരെൻറ കൈയിൽ കിട്ടുന്പോൾ ക്വാറിക്കു ഉപയോഗപ്പെടുത്തിയിരുന്ന, കുന്നും ചാലുകളുംനിറഞ്ഞ്, സമുദ്രത്തോടു ചേർന്നു കിടന്നിരുന്ന തിരസ്കരിക്കപ്പെിരുന്ന സ്ഥലമായിരുന്നു. ചുറ്റുപാടും ദരിദ്രരായ നിവാസികളും. ഇവർക്കു സഹായമാകണം ഈ സംരംഭം എന്ന ആഗ്രഹവുംകൂടിയാണ് വെള്ളാറിനെ റിസോർട്ട് സ്ഥാപിക്കാനായി തെരഞ്ഞെടുക്കാൻ രാജശേഖരനെ പ്രരിപ്പിച്ചത്.
ഈ പ്രതിസന്ധികളെയെല്ലാം മറികടന്നുകൊണ്ട് ന്ധഉദയ സമുദ്ര ലിഷർ ബീച്ച് ഹോട്ടൽ ആൻഡ് സ്പാ’ എന്ന പേരിൽ 35 മുറികളും നാലു നക്ഷത്രങ്ങളുമായി കേരളത്തിലെ ആദ്യ സംരംഭം തുറന്നു. 1997ലായിരുന്നു ഇത്.
ഉദയ സമുദ്ര എന്ന പേരിൽ വൈകാരികതയുടെ ഒരംശം കൂടിയുണ്ട്. ഭാര്യ രാധയുടെ യഥാർത്ഥ പേര് ഉദയചന്ദ്രികനായർ എന്നാണ്. ആ പേരിൽനിന്നാണ് ഉദയ സമുദ്ര എന്ന പേരിലേക്ക് എത്തിയത്. ആദ്യ സംരംഭമെന്ന നിലയിൽ വലിയ ശ്രദ്ധയാണ് രാജശേഖരൻ നായർ ഉദയ സമുദ്രയ്ക്ക് നൽകിയത്. ഹോട്ടലിെൻറ അടിസ്ഥാനസൗകര്യങ്ങൾ, ഫർണീഷിംഗ് തുടങ്ങി എല്ലായിടത്തും രാജശേഖരെൻറ കണ്ണും കാതുമെത്തി. സേവനത്തിലായാലും ഇൻറീരിയറിലായാലും ചുറ്റുപാടുകളിലായാലും ഗുണനിലവാരത്തിെൻറ ഏറ്റവും ഉന്നതിയിലെത്തിക്കാൻ കണ്ണിലെണ്ണയൊഴിച്ചു തന്നെ അദ്ദേഹം കാത്തിരുന്നു. ഇതോടൊപ്പം കൂടുതൽ മുറികളും ചേർത്തുകൊണ്ടിരുന്നു. 2014 പഞ്ചനക്ഷത്ര പദവി കിയപ്പോൾ 225 ആഢംബര മുറികളുള്ള കേരളത്തിലെ ഏറ്റവും വലിയ ബീച്ച് റിസോർട്ടായി മാറി ഉദയ സമുദ്ര. ഐഎസ് ഒ സർട്ടിഫിക്കേഷനും ഉദയ സമുദ്രയ്ക്കുണ്ട്.
2011 മുതൽ ഏറ്റവും മികച്ച സ്റ്റാർ ബീച്ച് റിസോർട്ടിനുള്ള കേരള സംസ്ഥാന ടൂറിസം അവാർഡ് ഉദയ സമുദ്ര നേടിപ്പോരുന്നു. 201015 കാലയളവിൽ വേൾഡ് ലക്ഷ്വറി ഹോൽ അവാർഡും ലഭിച്ചിട്ടുണ്ട്.
പ്രവർത്തനം വിപുലുമാക്കുന്നു
തെൻറ സംരംഭക സ്പിരിറ്റ് ഒറ്റ റിസോർട്ടിൽ മാത്രം ഒതുക്കി നിർത്താതെ വികസനത്തിെൻറ പാതയിലാണ് ഇന്ന് ഉദയ സമുദ്ര ഗ്രൂപ്പ്.
കേരളത്തിൽ 20 വർഷം പൂർത്തിയാക്കുന്പോൾ രാജശേഖരെൻറ ഉദയ ഗ്രൂപ്പ് വൻ വികസന പരിപാടിയിലാണ്. കൂടുതൽ തൊഴിൽ സൃഷ്ടിക്കുകയെന്ന ലക്ഷ്യം കൂടിയാണ് വികസനത്തിെൻറ പിന്നിലെ ഉദയ സമുദ്ര ഗ്രൂപ്പിെൻറ ഫിലോസഫി. 2009ൽ ഫ്ളൈറ്റ് കേറ്ററിംഗ് മേഖലയിലേക്കു പ്രവേശിച്ചു ഇന്ന് പതിന്നാലു ഫ്ളൈറ്റുകളുടെ ഭക്ഷണത്തിെൻറ ചുമതല കന്പനിക്കാണ്. ശംഖുമുഖത്ത് പതിനായിരം ചതുരശ്രയടിയിലാണ് ഫ്ളൈറ്റ് കിച്ചണ്‍ സ്ഥാപിച്ചിട്ടുള്ളത്.
2011ൽ തിരുവനന്തപുരത്തെ ഇൻറർനാഷണൽ എയർപോർട്ടിെൻറ അടുത്ത് ഉദയ സ്വീറ്റ് എന്ന പേരിൽ 45 പ്രീമിയം മുറികളുള്ള ഹോട്ടൽ തുറന്നു.
ഇപ്പോൾ മൂന്നു പദ്ധതികൾ വിവിധ സ്ഥലങ്ങളിൽ നടപ്പാക്കിവരികയാണ്. ആലപ്പുഴ പുന്നമടയിൽ 50 കോടി രൂപ മുതൽ മുടക്കിൽ ബാക്ക് വാട്ടർ റിസോർ് സ്ഥാപിച്ചുവരികയാണ്. അടുത്ത ഓണത്തിന് ഇതു തുറക്കുവാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
തിരുവനന്തപുരം കവടിയാറിൽ 40 കോടി രൂപ മുതൽ മുടക്കിൽ 75 മുറികളും കണ്വൻഷൻ സെൻററും സ്ഥാപിച്ചുവരികയാണ്. ഇതും അടുത്ത ഓണത്തോടെ കീഷൻ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
വാഗമണ്ണിൽ 20 ഏക്കറിൽ യുഡിഎസ് വെൽനസ് റിസോർട്ട് സ്ഥാപിക്കുന്നതിനു തുടക്കമിട്ടിട്ടുണ്ട്. കേരളത്തിൽ ഇത്തരത്തിലുള്ള ആദ്യത്തെ റിസോർായിരിക്കുമിത്. പത്തു പൂൾ വില്ലയടങ്ങിയ പദ്ധതിക്കു 30 കോടി രൂപ ചെലവു കണക്കാക്കുന്നു. താമസിച്ചു മടങ്ങുന്നതിനേക്കാൾ ന്ധറീച്ചാർജ്’ ചെയ്യാൻ സഹായിക്കുന്ന വിധത്തിലാണ് ഈ റിസോർട്ട് തയാറാക്കുന്നത്. കന്പനി എക്സിക്യൂട്ടീവുകൾ, സിഇഒ മാർ തുടങ്ങിയവരെ ലക്ഷ്യമിാണ് ഇതിെൻറ നിർമാണം. റിലാക്സേഷനു സഹായിക്കുന്ന പരിസരവും അന്തരീക്ഷവുമാണ് ഇവിടെ സൃഷ്ടിക്കുക. 2017 ഡിസംബറോടെ കമ്മീഷൻ ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
മുംബൈയിൽ നിലവിലുള്ള ബിസിനസുകൾ തുടരുന്പോഴും കേരളത്തിലാണ് പുതിയ നിക്ഷേപങ്ങൾ നടത്തുവാൻ തീരുമനിച്ചിട്ടുള്ളത്.
വിദ്യാഭ്യാസ മേഖലയിലേക്കു ചുവടു വയ്പ്
ഹോസ്പിറ്റാലിറ്റിയിൽ മാത്രമല്ല വിദ്യാഭ്യാസമേഖലയിലേക്കും ഉദയസമുദ്ര ഗ്രൂപ്പ പ്രവേശിച്ചിട്ടുണ്ട്. 2009ൽ ക്വാളിറ്റി വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്ന സായ് കൃഷ്ണ പബ്ളിക് സ്കൂളിലൂടെയായിരുന്നു ഗ്രൂപ്പിെൻറ ഈ മേഖലയിലേക്കുള്ള പ്രവേശം. മധുരമായ ഒരു പ്രതികാരവും കൂടി ഇതിലുണ്ട്. തനിക്ക് ചെറുപ്പത്തിൽ മെച്ചപ്പെട്ട വിദ്യാഭ്യാസത്തിന് അവസരമില്ലാതായിപ്പോയി എന്നതിെൻറ ദു:ഖം. ആണ്കുിട്ടകൾക്കും പെണ്‍കുട്ടികൾക്കും മികച്ച വിദ്യാഭ്യാസം ലഭിക്കണമെന്ന് ആഗ്രഹിക്കുന്നയാളാണ് രാജശേഖരൻ നായർ.
തിരുവനന്തപുരത്തിനടുത്ത് ശംഖുമുഖത്ത് ബിസിനസ് മാനേജ്മെൻറ്, ഹോട്ടൽ മാനേജ്മെൻറ് കോഴ്സുകൾ ആരംഭിക്കുവാനുള്ള പ്രവർത്തനങ്ങളിലാണിപ്പോൾ. 2018- 20 കാലയളവിൽ ആദ്യത്തെ ബാച്ച് തുടങ്ങുവാനാണ് പദ്ധതി.
സാമൂഹ്യ ഉത്തരവാദിത്വം
കേരളത്തിലെത്തിയതിനുശേഷംരാജശേഖരൻനായരും യുഡിഎസ് ഗ്രൂപ്പും നിരവധി സാമൂഹ്യ പ്രവർത്തനങ്ങൾ നടത്തിവരുന്നു. തിരുവനന്തപുരം നഗരത്തെ മാലിന്യമില്ലാത്ത നഗരമാക്കി മാറ്റുവാനുള്ള ഒട്ടേറെ പരിപാടികൾക്ക് യുഡിഎസ് ഗ്രൂപ്പ് മുന്നിലുണ്ട്. സ്കൂളുകളിൽ ടൂറിസം ക്ലബ്ബുകൾ ആരംഭിക്കുന്നതിനു മുൻകൈ എടുക്കുന്നു. തിരുവനന്തപുരത്തെ പല പാർക്കുകളും പരിപാലിച്ചു പോരുന്നു. വെള്ളയന്പലത്തെ അയ്യങ്കാളി പാർക്ക്, പൊന്നറ ശ്രീധർ പാർക്ക് തുടങ്ങിയവ ഇതിലുൾപ്പെടുന്നു. ട്രാഫിക് നിയമങ്ങളെപ്പറ്റി അവബോധമുണ്ടാക്കാനുള്ള പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്നു. ബധിര, മൂകരെ സഹായിക്കുവാനായി പുതിയ പദ്ധതികൾ തയാറാക്കി വരികയാണിപ്പോൾ
മാനുഫാക്ചറിംഗിലേക്ക്
ഹോസ്പിറ്റാലിറ്റി ബിസിനസിലാണ് ഏതാണ്ട് പൂർണ ശ്രദ്ധയെങ്കിലും മാനുഫാക്ചറിംഗിലും രാജശേഖരൻ നായർ ഒരു കൈ നോക്കി. 2001ൽ ന്ധ ആർ ജിഎസി ഇലക്ട്രോഡ് ലിമിറ്റഡ്’ ഏറ്റെടുത്തുകൊണ്ടായിരുന്നു. 2003ൽ കെ വി ടി ഇലക്ട്രോഡ്സ് പ്രൈവറ്റ് ലിമിറ്റഡ് ആരംഭിച്ചു. എന്തു തുടങ്ങിയാലും ക്വാളിറ്റിയുടെ മുഖമുദ്രവേണമെന്ന വിശ്വസിക്കുന്ന രാജശേഖരെൻറ കെവിടി ഇല്ക്ട്രോഡ് വെൽഡിംഗ് ഇലക്ട്രോഡ്സ് മാനുഫാക്ചറിംഗിൽ രാജ്യത്തെ മുൻനിര കന്പനികളിലൊന്നാണ്.
വ്യവസായത്തിലും ജീവിതത്തിലും സമൂഹത്തിലും സഹപ്രവർത്തകരോടും ഇടപാടുകാരോടുമുള്ള ഇടപെടലിലും എല്ലായിടത്തും പ്രീമിയം ക്വാളിറ്റി നിലനിർത്താൻ രാജശേഖരൻ നായർ പ്രത്യേകം ശ്രദ്ധിക്കുന്നു. പ്രയാസത്തിെൻറ നാളുകളിലും ഏല്ലാറ്റിനോടും പുലർത്തിയിരുന്ന ഈ പ്രീമിയം ക്വാളിറ്റി സമീപനവും കഠിനാധ്വാനവും അദ്ദേഹത്തെ ഹോസ്പിറ്റാലിറ്റി ബിസിനസിൽ ഉയരത്തിലെത്തിച്ചിട്ടുള്ളത്. ജീവിതത്തിലുണ്ടാകുന്ന ഓരോ വെല്ലുവിളിയേയും ഉയരത്തിലേക്കുള്ള ചവിട്ടുപടിയായിാണ് അദ്ദേഹം കാണുന്നത്.
സംതൃപ്തരായ ജോലിക്കാരാണ് സംതൃപ്തരായ ഇടപാടുകാരെ നൽകുന്നതെന്നാണ് രാജശേഖരൻ നായർ വിശ്വസിക്കുന്നത്. ജോലിക്കാരുടെ മുഖത്ത് സംതൃപ്തിയുണ്ടെങ്കിൽ ഇടപാടുകാരുടെ മുഖത്തേക്കും ഇതു പടരും. തെൻറ ജോലിക്കാരുടെ ഭാഗത്തുനിന്നുമുണ്ടാകുന്ന ഏതൊരു പ്രയത്നത്തിനും അംഗീകാരം കിാതെ പോകുന്നില്ലെന്ന് അദ്ദേഹം ഉറപ്പാക്കുന്നു. അതുകൊണ്ടുതന്നെയാണ് സ്വദേശത്തും വിദേശത്തുമുള്ള ആയിരക്കണക്കിന് ഇടപാടുകാർ തങ്ങളുടെ സംതൃപ്തി രേഖപ്പെടുത്തി വീണ്ടുംവീണ്ടും അദ്ദേഹത്തിെൻറ റിസോർട്ടിലെത്തുന്നത്.
-ജോയ് ഫിലിപ്പ്
സൂപ്പര്‍ വുമണ്‍ കാമ്പയിനുമായി മുത്തൂറ്റ് ഫിന്‍കോര്‍പ്പ്
കൊച്ചി: 137 വര്‍ഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പിന്റെ (മുത്തൂറ്റ് ബ്ലൂ) മുന്ന
ഓഡിക്ക് പ്രിയമേറുന്നു; ഉപഭോക്താക്കളിലേറയും യുവാക്കൾ
കൊച്ചി: ഓഡി ആഡംബര കാറുകൾ തെരഞ്ഞെടുക്കുന്ന യുവാക്കളുടെ എണ്ണത്തിൽ രാജ്യത്തുടനീളം വലിയ കുതിച്ച
നീരജ് ചോപ്ര എവറെഡി ഇന്‍ഡസ്ട്രീസ് ബ്രാന്‍ഡ് അംബാസിഡര്‍
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ബാറ്ററി ബ്രാന്‍ഡായ എവറെഡി ഇന്‍ഡസ്ട്രീസ് ഇന്ത്യ ലിമിറ്റഡ് (ഇഐഐ
പുതിയ കിയ സെൽറ്റോസിന്റെ ബുക്കിംഗുകൾ ഒരു ലക്ഷം കടന്നു
ന്യൂഡൽഹി: സെഗ്മെന്റിലെ ഏറ്റവും ഉയർന്ന ആദ്യദിന ബുക്കിംഗുകൾ എന്ന റിക്കാർഡ് സ്ഥാപിച്ചതിന് ശേഷ
എഎപിയിലൂടെ റീട്ടെയിൽ വ്യാപാര സാന്നിധ്യം വ്യാപകമാക്കി ഓഡി ഇന്ത്യ; 62 ശതമാനം വളര്‍ച്ച
ന്യൂഡൽഹി: ഓഡി ഇന്ത്യ 2012ലാണ് പ്രീ-ഓൺഡ് കാറുകളുടെ ബിസിനസിലേക്ക് കടക്കുന്നത്. കഴിഞ്ഞ മൂന്ന് വര്
വി ഗാര്‍ഡ് ലാഭത്തില്‍ 48.3 ശതമാനം വര്‍ധന
കൊച്ചി: മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഉപകരണ നിര്‍മ്മാതാക്കളായ വി ഗാര്‍ഡ് ഇന്‍ഡസ്
ആക്സിസ് ബാങ്കിന് 6,071 കോടി രൂപയുടെ അറ്റാദായം
കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്ക് നടപ്പുസാമ്പത്ത
ഡീസൽ മാനുവലുമായി കിയ സെൽറ്റോസ്, വില 11.99 ലക്ഷം മുതൽ
കൊച്ചി: സെൽറ്റോസിന്റെ ഡീസൽ മാനുവൽ മോഡൽ പുറത്തിറക്കി കിയ. 11.99 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റ
ഇത് ഗംഭീരം! പുത്തൻ കിയ സോണറ്റ് അവതരിപ്പിച്ചു
ന്യൂഡൽഹി: ഇന്ത്യയിലെ പ്രമുഖ പ്രീമിയം കാർ നിർമാതാക്കളായ കിയ രാജ്യവ്യാപകമായി 7.99 ലക്ഷം രൂപ (എക
89 ശതമാനം വളര്‍ച്ച നേടി ഓഡി ഇന്ത്യ; 7931 കാറുകള്‍ വിറ്റഴിച്ചു
മുംബൈ: ജര്‍മന്‍ ആഢംബര കാര്‍ നിര്‍മാതാക്കളായ ഓഡി 2023 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയള
എയർ ഇന്ത്യ എക്സ്പ്രസിന്റെ "ക്രിസ്മസ് കംസ് എർലി' സെയിൽ; ടിക്കറ്റുകള്‍ക്ക് 30 ശതമാനം വരെ ഇളവ്
കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസ് ആഭ്യന്തര, അന്തർദ്ദേശീയ വിമാനടിക്കറ്റുകള്‍ക്ക് 30 ശതമാനം വരെ ഇള
ജർമനിയിൽ നടക്കുന്ന അഗ്രിടെക്നിക്ക മേളയിൽ ഉത്പന്ന ശ്രേണി പ്രദർശിപ്പിച്ച് ടിവിഎസ് യൂറോഗ്രിപ്പ്
കൊച്ചി: ഇന്ത്യയിലെ മുൻനിര നിർമാതാക്കളും കയറ്റുമതിക്കാരുമായ ടിവിഎസ് യൂറോഗ്രിപ്പ് നവംബർ 12 മു
കല്യാൺ ജുവെല്ലേഴ്സിന്റെ ആദ്യ പകുതിയിൽ ലാഭം 278 കോടി രൂപ
തൃശൂർ: സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ കല്യാൺ ജുവെല്ലേഴ്സ് ഇന്ത്യ ലിമിറ്റഡിന്റെ ആകമാ
എച്ച്.എസ്. പ്രണോയിയുമായി കൈകോർത്ത് ഫെഡറല്‍ ബാങ്ക്
മുംബൈ/കൊച്ചി: ഏഷ്യന്‍ ഗെയിംസിലെ ബാഡ്മിന്റൺ മെഡല്‍ ജേതാവും ലോക എട്ടാം നമ്പര്‍ കളിക്കാരനുമായ ഇന
കെ. മാധവൻ ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ഡിജിറ്റൽ ഫൗണ്ടേഷൻ പ്രസിഡന്റ്
കൊച്ചി: ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ഡിജിറ്റൽ ഫൗണ്ടേഷന്റെ പ്രസിഡന്റായി ഡിസ്നി സ്റ്റാർ കൺട്രി മ
റിട്ടയര്മെന്റില് ലൈഫ് ഇന്‍ഷുറന്‍സിന്റെ പങ്ക്
സാമ്പത്തിക പദ്ധതികള്‍ ഏറെയുള്ള ഇക്കാലത്ത് മികച്ച റിട്ടയര്‍മെന്റ് ജീവിതത്തിന് ഉതകുന്ന രീതിയ
എയർ ഇന്ത്യ എക്സ്പ്രസ് പുതിയ ബ്രാൻഡ് ഐഡന്റിറ്റിയും എയർക്രാഫ്റ്റ് ലിവറിയും അവതരിപ്പിച്ചു
കൊച്ചി: ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയുടെ ഉപസ്ഥാപനങ്ങളായ എയർ ഇന്ത്യ എക്സ്പ്രസും എയ
ഓണ്‍ലൈന്‍ ഷോപ്പിംഗിന് പുതിയ സേവനവുമായി വി - ഗാര്‍ഡ്
കൊച്ചി: പ്രമുഖ എഫ്എംസിജി ബ്രാന്‍ഡായ വി - ഗാര്‍ഡ് ഔദ്യോഗിക വെബ്സൈറ്റിലൂടെ ഉത്പന്നങ്ങള്‍ നേരിട
പി.ആര്. ശേഷാദ്രി സൗത്ത് ഇന്ത്യന്‍ ബാങ്ക് മേധാവിയായി ചുമതലയേറ്റു
തൃശൂര്‍: സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പുതിയ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമാ
ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ ജഴ്സിയിൽ ഇടംപിടിച്ച് എച്ച്സിഎൽ ടെക്ക്
ന്യൂഡൽഹി: ഒക്ടോബറിൽ ഇന്ത്യയിൽ നടക്കുന്ന ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിനുള്ള പ്ലേയിംഗ് കിറ്റ്
ആമസോണ്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ട് ആറ് വര്‍ഷം
തിരുവനന്തപുരം: ആമസോണ്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ട് ആറ് വര്‍ഷം പൂര്‍ത്തിയായി. ആറാ
13 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് ആമസോണ്‍
കൊച്ചി: ആമസോണ്‍ ഇന്ത്യ പ്രത്യക്ഷവും പരോക്ഷവുമായ ഇതുവരെ 13 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. 62
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോട്ടോറോള റേസര്‍ 40 സീരീസ് ഇന്ത്യയില്‍ പുറത്തിറക്കുന്നു
ന്യൂഡല്‍ഹി: ഐതിഹാസിക ആഗോള ബ്രാന്‍ഡും ഇന്ത്യയിലെ ഏറ്റവും മികച്ച 5ജി സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുമായ മോട്ടോറോളയുടെ പുതിയ മോ
എച്ച്എംഡി ഗ്ലോബല്‍ നോക്കിയ സി32 അവതരിപ്പിച്ചു
കൊച്ചി: നോക്കിയ ഫോണുകളുടെ നിര്‍മാതാക്കളായ എച്ച്എംഡി ഗ്ലോബല്‍, മികച്ച ഫീച്ചറുകളുമായി നോക്കിയ സ
ഇന്‍ബില്‍റ്റ് യുപിഐ 123പേയുമായി നോക്കിയ 105 , നോക്കിയ 106 4ജി അവതരിപ്പിച്ചു
കൊച്ചി: എച്ച്എംഡി ഗ്ലോബല്‍ പുതിയ നോക്കിയ 105 (2023), നോക്കിയ 106 4ജി അവതരിപ്പിച്ചു. സ്മാര്‍ട്ട്ഫോണ്‍
ഡാൽമിയ സിമന്റ് പുതിയ ബ്രാൻഡ് ‘ഡാൽമിയ സുപ്രീം സിമന്റ്’ അവതരിപ്പിച്ചു
ന്യൂഡൽഹി: പ്രമുഖ ഇന്ത്യൻ സിമന്റ് കമ്പനിയായ ഡാൽമിയ സിമന്റ് (ഭാരത്) ലിമിറ്റഡ് (ഡിസിബിഎൽ) തങ്
പുതിയ ബൊലേറോ മാക്സ് പിക്ക്-അപ്പ് ശ്രേണിയുമായി മഹീന്ദ്ര
കൊച്ചി: ഇന്ത്യയിലെ പിക്ക്-അപ്പ് വിഭാഗത്തെ മാറ്റി മറിക്കാന്‍ ഒരുങ്ങി മഹീന്ദ്ര പുത്തന്‍ പുതിയ ബൊലേ
കളിപ്പാട്ടങ്ങളുടെ ഏറ്റവും പുതിയ എക്സ്ക്ലൂസിവ് ശ്രേണിയുമായി ഫൺസ്കൂൾ
ചെന്നൈ: പ്രമുഖ കളിപ്പാട്ട നിർമാതാക്കളായ ഫൺസ്കൂൾ ഇന്ത്യ ലിമിറ്റഡ് കളിപ്പാട്ടങ്ങളുടെ ഏറ്റവും പു
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യക്ക് എൻഹാൻസ്ഡ് ആക്സസ് & സർവീസ് എക്സലൻസ് പരിഷ്കാരങ്ങളിൽ ഒന്നാം റാങ്ക്
മുംബൈ: ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ പ്രസിദ്ധീകരിച്ച 2022-23 സാമ്പത്തിക വർഷം മൂന്നാം പാദത്തിലെ എൻഹ
നിർമ്മാണ ശേഷി വിപുലീകരിക്കാനൊരുങ്ങി ഫിനോലക്സ് കേബിൾസ്
പൂണെ: ഇലക്ട്രിക്കൽ ആൻഡ് ടെലികമ്മ്യൂണിക്കേഷൻ കേബിളുകളുടെ മുൻനിര നിർമ്മാതാക്കളായ ഫിനോലെക്
സൂപ്പര്‍ വുമണ്‍ കാമ്പയിനുമായി മുത്തൂറ്റ് ഫിന്‍കോര്‍പ്പ്
കൊച്ചി: 137 വര്‍ഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പിന്റെ (മുത്തൂറ്റ് ബ്ലൂ) മുന്ന
ഓഡിക്ക് പ്രിയമേറുന്നു; ഉപഭോക്താക്കളിലേറയും യുവാക്കൾ
കൊച്ചി: ഓഡി ആഡംബര കാറുകൾ തെരഞ്ഞെടുക്കുന്ന യുവാക്കളുടെ എണ്ണത്തിൽ രാജ്യത്തുടനീളം വലിയ കുതിച്ച
നീരജ് ചോപ്ര എവറെഡി ഇന്‍ഡസ്ട്രീസ് ബ്രാന്‍ഡ് അംബാസിഡര്‍
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ബാറ്ററി ബ്രാന്‍ഡായ എവറെഡി ഇന്‍ഡസ്ട്രീസ് ഇന്ത്യ ലിമിറ്റഡ് (ഇഐഐ
പുതിയ കിയ സെൽറ്റോസിന്റെ ബുക്കിംഗുകൾ ഒരു ലക്ഷം കടന്നു
ന്യൂഡൽഹി: സെഗ്മെന്റിലെ ഏറ്റവും ഉയർന്ന ആദ്യദിന ബുക്കിംഗുകൾ എന്ന റിക്കാർഡ് സ്ഥാപിച്ചതിന് ശേഷ
എഎപിയിലൂടെ റീട്ടെയിൽ വ്യാപാര സാന്നിധ്യം വ്യാപകമാക്കി ഓഡി ഇന്ത്യ; 62 ശതമാനം വളര്‍ച്ച
ന്യൂഡൽഹി: ഓഡി ഇന്ത്യ 2012ലാണ് പ്രീ-ഓൺഡ് കാറുകളുടെ ബിസിനസിലേക്ക് കടക്കുന്നത്. കഴിഞ്ഞ മൂന്ന് വര്
വി ഗാര്‍ഡ് ലാഭത്തില്‍ 48.3 ശതമാനം വര്‍ധന
കൊച്ചി: മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഉപകരണ നിര്‍മ്മാതാക്കളായ വി ഗാര്‍ഡ് ഇന്‍ഡസ്
ആക്സിസ് ബാങ്കിന് 6,071 കോടി രൂപയുടെ അറ്റാദായം
കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്ക് നടപ്പുസാമ്പത്ത
ഡീസൽ മാനുവലുമായി കിയ സെൽറ്റോസ്, വില 11.99 ലക്ഷം മുതൽ
കൊച്ചി: സെൽറ്റോസിന്റെ ഡീസൽ മാനുവൽ മോഡൽ പുറത്തിറക്കി കിയ. 11.99 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റ
ഇത് ഗംഭീരം! പുത്തൻ കിയ സോണറ്റ് അവതരിപ്പിച്ചു
ന്യൂഡൽഹി: ഇന്ത്യയിലെ പ്രമുഖ പ്രീമിയം കാർ നിർമാതാക്കളായ കിയ രാജ്യവ്യാപകമായി 7.99 ലക്ഷം രൂപ (എക
89 ശതമാനം വളര്‍ച്ച നേടി ഓഡി ഇന്ത്യ; 7931 കാറുകള്‍ വിറ്റഴിച്ചു
മുംബൈ: ജര്‍മന്‍ ആഢംബര കാര്‍ നിര്‍മാതാക്കളായ ഓഡി 2023 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയള
എയർ ഇന്ത്യ എക്സ്പ്രസിന്റെ "ക്രിസ്മസ് കംസ് എർലി' സെയിൽ; ടിക്കറ്റുകള്‍ക്ക് 30 ശതമാനം വരെ ഇളവ്
കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസ് ആഭ്യന്തര, അന്തർദ്ദേശീയ വിമാനടിക്കറ്റുകള്‍ക്ക് 30 ശതമാനം വരെ ഇള
ജർമനിയിൽ നടക്കുന്ന അഗ്രിടെക്നിക്ക മേളയിൽ ഉത്പന്ന ശ്രേണി പ്രദർശിപ്പിച്ച് ടിവിഎസ് യൂറോഗ്രിപ്പ്
കൊച്ചി: ഇന്ത്യയിലെ മുൻനിര നിർമാതാക്കളും കയറ്റുമതിക്കാരുമായ ടിവിഎസ് യൂറോഗ്രിപ്പ് നവംബർ 12 മു
കല്യാൺ ജുവെല്ലേഴ്സിന്റെ ആദ്യ പകുതിയിൽ ലാഭം 278 കോടി രൂപ
തൃശൂർ: സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ കല്യാൺ ജുവെല്ലേഴ്സ് ഇന്ത്യ ലിമിറ്റഡിന്റെ ആകമാ
എച്ച്.എസ്. പ്രണോയിയുമായി കൈകോർത്ത് ഫെഡറല്‍ ബാങ്ക്
മുംബൈ/കൊച്ചി: ഏഷ്യന്‍ ഗെയിംസിലെ ബാഡ്മിന്റൺ മെഡല്‍ ജേതാവും ലോക എട്ടാം നമ്പര്‍ കളിക്കാരനുമായ ഇന
കെ. മാധവൻ ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ഡിജിറ്റൽ ഫൗണ്ടേഷൻ പ്രസിഡന്റ്
കൊച്ചി: ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ഡിജിറ്റൽ ഫൗണ്ടേഷന്റെ പ്രസിഡന്റായി ഡിസ്നി സ്റ്റാർ കൺട്രി മ
റിട്ടയര്മെന്റില് ലൈഫ് ഇന്‍ഷുറന്‍സിന്റെ പങ്ക്
സാമ്പത്തിക പദ്ധതികള്‍ ഏറെയുള്ള ഇക്കാലത്ത് മികച്ച റിട്ടയര്‍മെന്റ് ജീവിതത്തിന് ഉതകുന്ന രീതിയ
എയർ ഇന്ത്യ എക്സ്പ്രസ് പുതിയ ബ്രാൻഡ് ഐഡന്റിറ്റിയും എയർക്രാഫ്റ്റ് ലിവറിയും അവതരിപ്പിച്ചു
കൊച്ചി: ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയുടെ ഉപസ്ഥാപനങ്ങളായ എയർ ഇന്ത്യ എക്സ്പ്രസും എയ
ഓണ്‍ലൈന്‍ ഷോപ്പിംഗിന് പുതിയ സേവനവുമായി വി - ഗാര്‍ഡ്
കൊച്ചി: പ്രമുഖ എഫ്എംസിജി ബ്രാന്‍ഡായ വി - ഗാര്‍ഡ് ഔദ്യോഗിക വെബ്സൈറ്റിലൂടെ ഉത്പന്നങ്ങള്‍ നേരിട
പി.ആര്. ശേഷാദ്രി സൗത്ത് ഇന്ത്യന്‍ ബാങ്ക് മേധാവിയായി ചുമതലയേറ്റു
തൃശൂര്‍: സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പുതിയ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമാ
ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ ജഴ്സിയിൽ ഇടംപിടിച്ച് എച്ച്സിഎൽ ടെക്ക്
ന്യൂഡൽഹി: ഒക്ടോബറിൽ ഇന്ത്യയിൽ നടക്കുന്ന ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിനുള്ള പ്ലേയിംഗ് കിറ്റ്
ആമസോണ്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ട് ആറ് വര്‍ഷം
തിരുവനന്തപുരം: ആമസോണ്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ട് ആറ് വര്‍ഷം പൂര്‍ത്തിയായി. ആറാ
13 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് ആമസോണ്‍
കൊച്ചി: ആമസോണ്‍ ഇന്ത്യ പ്രത്യക്ഷവും പരോക്ഷവുമായ ഇതുവരെ 13 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. 62
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോട്ടോറോള റേസര്‍ 40 സീരീസ് ഇന്ത്യയില്‍ പുറത്തിറക്കുന്നു
ന്യൂഡല്‍ഹി: ഐതിഹാസിക ആഗോള ബ്രാന്‍ഡും ഇന്ത്യയിലെ ഏറ്റവും മികച്ച 5ജി സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുമായ മോട്ടോറോളയുടെ പുതിയ മോ
എച്ച്എംഡി ഗ്ലോബല്‍ നോക്കിയ സി32 അവതരിപ്പിച്ചു
കൊച്ചി: നോക്കിയ ഫോണുകളുടെ നിര്‍മാതാക്കളായ എച്ച്എംഡി ഗ്ലോബല്‍, മികച്ച ഫീച്ചറുകളുമായി നോക്കിയ സ
ഇന്‍ബില്‍റ്റ് യുപിഐ 123പേയുമായി നോക്കിയ 105 , നോക്കിയ 106 4ജി അവതരിപ്പിച്ചു
കൊച്ചി: എച്ച്എംഡി ഗ്ലോബല്‍ പുതിയ നോക്കിയ 105 (2023), നോക്കിയ 106 4ജി അവതരിപ്പിച്ചു. സ്മാര്‍ട്ട്ഫോണ്‍
ഡാൽമിയ സിമന്റ് പുതിയ ബ്രാൻഡ് ‘ഡാൽമിയ സുപ്രീം സിമന്റ്’ അവതരിപ്പിച്ചു
ന്യൂഡൽഹി: പ്രമുഖ ഇന്ത്യൻ സിമന്റ് കമ്പനിയായ ഡാൽമിയ സിമന്റ് (ഭാരത്) ലിമിറ്റഡ് (ഡിസിബിഎൽ) തങ്
പുതിയ ബൊലേറോ മാക്സ് പിക്ക്-അപ്പ് ശ്രേണിയുമായി മഹീന്ദ്ര
കൊച്ചി: ഇന്ത്യയിലെ പിക്ക്-അപ്പ് വിഭാഗത്തെ മാറ്റി മറിക്കാന്‍ ഒരുങ്ങി മഹീന്ദ്ര പുത്തന്‍ പുതിയ ബൊലേ
കളിപ്പാട്ടങ്ങളുടെ ഏറ്റവും പുതിയ എക്സ്ക്ലൂസിവ് ശ്രേണിയുമായി ഫൺസ്കൂൾ
ചെന്നൈ: പ്രമുഖ കളിപ്പാട്ട നിർമാതാക്കളായ ഫൺസ്കൂൾ ഇന്ത്യ ലിമിറ്റഡ് കളിപ്പാട്ടങ്ങളുടെ ഏറ്റവും പു
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യക്ക് എൻഹാൻസ്ഡ് ആക്സസ് & സർവീസ് എക്സലൻസ് പരിഷ്കാരങ്ങളിൽ ഒന്നാം റാങ്ക്
മുംബൈ: ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ പ്രസിദ്ധീകരിച്ച 2022-23 സാമ്പത്തിക വർഷം മൂന്നാം പാദത്തിലെ എൻഹ
നിർമ്മാണ ശേഷി വിപുലീകരിക്കാനൊരുങ്ങി ഫിനോലക്സ് കേബിൾസ്
പൂണെ: ഇലക്ട്രിക്കൽ ആൻഡ് ടെലികമ്മ്യൂണിക്കേഷൻ കേബിളുകളുടെ മുൻനിര നിർമ്മാതാക്കളായ ഫിനോലെക്
Latest News
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
Latest News
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top