Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം...
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത...
കാട്ടാനകളെ തുരത്താൻ തേനീച്ച
ആശ്രമത്തിലെ പച്ചക്കറികളുമായി ...
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താ...
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബ...
അതിമാരകം ആടുവസന്ത
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട...
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി...
Previous
Next
Karshakan
കേരളം വരൾച്ചയുടെ പിടിയിൽ
Wednesday, February 22, 2017 7:15 AM IST
കാലവർഷം മൂന്നിലൊന്നായി കുറയുകയും തുലാമഴ കനി യാതിരിക്കുകയും ചെയ്തതോടെ കാർഷിക കേരളം ചുട്ടുപൊള്ളുന്ന വേനലിലേക്കു കടക്കുകയാണ്. പെയ്യുന്ന മഴയുടെ 80 ശതമാനവും 24 മണിക്കൂറിനുള്ളിൽ അറബിക്കടലിൽ പതിക്കുന്നതി*ാൽ കേരളം മഴ വെള്ള സംഭരണത്തിൽ എക്കാലവും പിന്നോക്കമാണ്. നീർക്കുഴികളും കനാലുകളും ഏറെ തീർത്തെങ്കിലും മണ്ണിൽ വെള്ളത്തെ സംഭരിക്കാനുള്ള ശ്രമം പരിമിതമാണ്. ശരാശരി മഴ എക്കാലവും കിട്ടിയിരുന്ന കേരളത്തിൽ മഴയുടെ ലഭ്യതയിൽ ഒരിക്കലും കർഷകർ ആശങ്കയുള്ളവരല്ലതാനും. കാലവർഷം ചതിച്ചാൽ വേനൽമഴ, അതല്ലെങ്കിൽ ഇടമഴ എന്നതാണ് നാട്ടിലെ കർഷകരുടെ പ്രതീക്ഷ. സംസ്ഥാനത്തെ എല്ലാ ജില്ലകളെയും വരൾച്ച ബാധിച്ചുകഴിഞ്ഞു. പഴം, പച്ചക്കറി എന്നിവയിൽ സംസ്ഥാനം സ്വയംപര്യാപ്തത ലക്ഷ്യമിടുന്ന വർഷമാണ് കഠിന ജലക്ഷാമമുണ്ടായിരിക്കുന്നത്.
ഇക്കൊല്ലം പഴം, പച്ചക്കറി ഉത്പാദനത്തിൽ 40 ശതമാനം കുറവുണ്ടാകുമെന്നാണ് സൂചന. പച്ചപ്പുല്ലും തീറ്റയും കരിഞ്ഞുണങ്ങിയത് ക്ഷീരകർഷക മേഖലയുടെ നടുവൊടിച്ചു. വേനലിന്റെ ഒന്നാം ഘട്ടത്തിൽ തന്നെ പാൽ ഉത്പാദനത്തിൽ 25 ശതമാനം കുറവുണ്ടായി, പാലിന് അയൽസംസ്ഥാനങ്ങളെ അധികമായി ആശ്രയിക്കുകയാണ്.
ഇക്കൊല്ലം മഴ അപ്പാടെ പിൻവലിഞ്ഞതോടെ കർഷകരുടെ നെഞ്ച് പിടയുകയാണ്. മുൻപൊക്കെ നെല്ലും വാഴയും പച്ചക്കറിയും പോലുള്ള ഭക്ഷ്യവിളകൾ ഉത്പാദിപ്പിക്കുന്നവർക്കായിരുന്നു വെള്ളത്തിന്റെ കാര്യത്തിൽ ആധിയും ശ്രദ്ധയും കൂടുതലുണ്ടായിരുന്നത്. റബർ, നാളികേരം, കാപ്പി, തേയില തുടങ്ങിയ തോട്ടംമേഖലയിൽ മഴ അൽപം കുറഞ്ഞാലും കർഷകർക്ക് വലിയ ആശങ്കകൾ ഉണ്ടായിരുന്നില്ല. ഇക്കൊല്ലം അതൊന്നുമല്ല സ്ഥിതി. തെക്കു മുതൽ വടക്കുവരെ കേരളം മലനാടെന്നോ ഇടനാടെന്നോ തീരപ്രദേശമെന്നോ വ്യത്യാസമില്ലാതെ വരണ്ടുണങ്ങി ദാഹിക്കുകയാണ്. കാർഷിക മേഖലയിലെ വരൾച്ച കർഷകരുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നതിനൊപ്പം ഭക്ഷ്യക്ഷാമത്തിനും കാരണമാകും.
മഴമേഘങ്ങൾ നാടുവിട്ട കേരളത്തിൽ മേൽമണ്ണിൽ ഈർപ്പം വലിഞ്ഞ് സസ്യങ്ങൾ വെള്ളം ശേഖരിച്ചുവയ്ക്കുന്ന പക്കവേരുകൾ ഉണങ്ങിത്തുടങ്ങിയിരിക്കുന്നു. പാടശേഖരങ്ങളിൽ മേൽമണ്ണ് വരണ്ടുകീറി നെൽവയലുകളും തണ്ണീർത്തടങ്ങളും ഉണങ്ങിക്കരിയുന്നു. പ്രതിവർഷം ശരാശരി 310 സെന്റിമീറ്റർ മഴ ലഭിക്കേണ്ട കേരളത്തിൽ 2016ൽ ലഭിച്ചത് 186 സെന്റിമീറ്റർ മാത്രം. അതായത് 42 ശതമാനത്തിന്റെ കുറവ്. കഴിഞ്ഞ വർഷം നാലു മഴസീസണുകളും കേരളത്തെ കൈവിട്ടതോടെ കണക്കുകൂട്ടലുകെളെല്ലാം തെറ്റി. സംസ്ഥാന ത്തിന്റെ അവസാനപ്രതീക്ഷയും തകർത്തതു തുലാമഴയാണ്. 47 സെന്റിമീറ്റർ മഴ ലഭിക്കേണ്ട ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ ആകെ പെയ്തത് 18 സെന്റിമീറ്റർ മാത്രം. അതായത് 61 ശതമാനത്തിന്റെ കുറവ്.കോഴിക്കോട്ടും തിരുവനന്ത പുരത്തും 80 ശതമാനത്തിലേറെ യാണ് മഴക്കുറവ്. വേനലിനെ മറികടക്കാൻ കാർഷിക കേരള ത്തെ പ്രാപ്തമാക്കിയി രുന്നതു തുലാവർഷമായിരുന്നു. വാർഷികമഴയിൽ 70 ശതമാന ത്തോളം ലഭിക്കുന്ന ഇടവപ്പാ തിയിൽ 34 ശതമാനം മഴ കുറവാണ്. വയനാട് ഉൾപ്പെടെയുള്ള ജില്ലകളിൽ 60 ശതമാനത്തോളം മഴ കുറവാണുണ്ടായിരിക്കുന്നത്.
സംസ്ഥാനത്ത് 17,128 ഹെക്ടറിൽ കൃഷി വരൾച്ചാഭീഷണി നേരിടുന്ന സാഹചര്യത്തിൽ 100 കോടിയിലേറെ രൂപയുടെ കാർഷിക നഷ്ടമാണ് ഈ വർഷം കണക്കുകൂട്ടുന്നത്. 13,200 ഹെക്ടറി ലധികം നെൽക്കൃഷി വരൾച്ചഭീഷണിയെ നേരിടുന്നു. നെൽ ക്കൃഷിയുടെ രണ്ടാംവിളയായ മുണ്ടകനിൽ 235 ഹെക്ടർ ഞാറ് നശിച്ചു. വിളവിറക്കിയതിൽ 12,935 ഹെക്ടറിൽ കതിരിടാറായ നെൽ ച്ചെടികൾ കരിഞ്ഞുണങ്ങി.
ഇതിൽ കേരളത്തിന്റെ നെല്ലറയായ പാലക്കാട് മാത്രം 7001 ഹെക്ടർ ഉണങ്ങിനശിച്ചു. വയനാട് 480 ഹെക്ടറും കാസർഗോഡ് 1415 ഹെക്ടറും മലപ്പുറത്ത് 289 ഹെക്ടറും ഉണങ്ങി. നെല്ല് കഴി ഞ്ഞാൽ കൂടുതൽ നാശമുണ്ടാ യിരിക്കുന്നത് പച്ചക്കറി കൃഷി ക്കാണ്. 3757 ഹെക്ടർ പച്ചക്കറി കൃഷിയെ വരൾച്ച ബാധിച്ചു. 187 ഹെക്ടറിലെ വാഴകൃഷിയും ഉണങ്ങിക്കഴിഞ്ഞു. ഇടുക്കി, വയനാട് ജില്ലകളിൽ കുരുമുളകിനും കാപ്പിക്കും ഏലത്തിനും ഇഞ്ചി ക്കും വരൾച്ച ബാധിച്ചുതുടങ്ങിയിയിരിക്കുന്നു.
പച്ചക്കറിയിൽ മാത്രം 7.92 കോടിരൂപയുടെ നഷ്ടമുണ്ടാ കുമെന്നാണ് കണക്കാക്കുന്നത്. ശീതപച്ചക്കറിയുടെ നാടായ വട്ടവട, കാന്തല്ലൂർ, മറയൂർ എന്നിവിടങ്ങളെയും വരൾച്ച ബാധിച്ചുകഴിഞ്ഞു.
നാളികേര മേഖലയിൽ 435 ഹെക്ടറോളമാണ് വരൾച്ചയെ ത്തുടർന്ന് നാശത്തിലേക്ക് നീങ്ങു ന്നത്. 13 കോടിയോളം രൂപയാണ് വാഴക്കൃഷി നശിക്കുന്നതിലൂടെ നഷ്ടം വരിക. കേരളത്തിൽ ഭൂഗർഭ ജലവിതാനം മൂന്നു മുതൽ അഞ്ചുമീറ്റർ വരെ താണു എന്നതാണ് മറ്റൊരു വസ്തുത. കുഴൽക്കിണറുകൾ കുഴിച്ചാൽ വെള്ളമില്ല. കാലങ്ങളായി വെള്ളം കിട്ടിയിരുന്ന കുഴൽക്കിണറുകൾ പ്രവർത്തനരഹിതമാവുകയും ചെയ്യുന്നു.
മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വരൾച്ച രൂക്ഷമാകുന്നതോടെ തെങ്ങിനും തോട്ടവിളകൾക്കും കൂടുതൽ നാശം സംഭവിക്കും. കാർഷികമേഖലയായ പാലക്കാട്, തൃശൂർ, ആലപ്പുഴ, വയനാട് ജില്ലകളിലായിരിക്കും വേനൽ ക്കെടുതിയുടെ രൂക്ഷത കൂടുത ലായി അനുഭവിക്കേണ്ടിവരിക. അണക്കെട്ടുകളിൽ നിന്നുള്ള ജലവിതരണം പരിമിതടുത്തിയതോടെ കാർഷിക മേഖല കൂടുതൽ ക്ഷാമത്തിലേക്കു കടക്കുകയാണ്. വൈദ്യുതി ഉത്പാദനം കുറയ്ക്കുന്നത് പമ്പിംഗ് ഉൾപ്പെടെയുള്ള കാർഷിക വൃത്തികളെയും സാരമായി ബാധിക്കും.
മഴയുടെ കുറവ് നെൽകൃഷിയെയാണ് ഏറ്റവും പ്രതികൂലമായി ബാധിക്കുക. നെൽപ്പാടം ഏറ്റവും വലിയ ജലസംഭരണ കേന്ദ്രമാണ്. ഒരു ഹെക്ടർ നിലം ഒമ്പതുമാസം സംഭരിക്കുന്നത് അഞ്ചുലക്ഷം കിലോ ലിറ്റർ വെള്ളമാണ്. കർഷകർക്ക് നൽകിയിരുന്ന സബ്സിഡികൾ ഓരോന്നോരോന്നായി ഇല്ലാതാ ക്കുന്നു. രാസവളങ്ങളുടെ വില ഗണ്യമായി വർധിപ്പിക്കുന്നു. വൈദ്യുതി, ജലസേചനം എന്നിവ യ്ക്കുള്ള ചെലവും റോക്കറ്റ് വേഗത്തിലാണ് കുതിക്കുന്നത്.
ഒട്ടുമിക്ക കാർഷികോത്പന്നങ്ങൾക്കും വില കുത്തനെ ഇടിഞ്ഞതിനൊപ്പമാണ് ഇക്കൊല്ലം വേനൽ കൃഷിയിടങ്ങളെ ഉണക്കിക്കീറുന്നത്. റബറിനും കാപ്പിക്കും വിലയില്ല. കർഷകർ വിറ്റ നാളികേരത്തിനും നെല്ലിനും വില സർക്കാർ സംഭരണ ഏജൻസികൾ നൽകിയിട്ടില്ല. ഇത്തരത്തിൽ കാർഷിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് കേരളം മറ്റൊരു വരൾച്ചയെ നേരിടുന്നത്.
റെജി ജോസഫ്
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
മോഹനന് കൃഷി തന്നെ ജീവിതം
മോഹനനു കൃഷി ജീവിതമാണ്. രാവിലെ ആറരയോടെ കൃഷിയിടത്തിലിറങ്ങും. പച്ചക്കറി വിളവെടുക്കുന്ന ദിവസ
നല്ല മണ്ണിൽ 16 മൂലകങ്ങൾ
സസ്യവളർച്ചയ്ക്ക് ആവശ്യമായ മൂലകങ്ങളുടെ സാന്നിധ്യം ആരോഗ്യമുള്ള മണ്ണിന്റെ ലക്ഷണമാണ്. പൊതുവേ
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
മോഹനന് കൃഷി തന്നെ ജീവിതം
മോഹനനു കൃഷി ജീവിതമാണ്. രാവിലെ ആറരയോടെ കൃഷിയിടത്തിലിറങ്ങും. പച്ചക്കറി വിളവെടുക്കുന്ന ദിവസ
നല്ല മണ്ണിൽ 16 മൂലകങ്ങൾ
സസ്യവളർച്ചയ്ക്ക് ആവശ്യമായ മൂലകങ്ങളുടെ സാന്നിധ്യം ആരോഗ്യമുള്ള മണ്ണിന്റെ ലക്ഷണമാണ്. പൊതുവേ
Latest News
ഡൊമിനിക് മാര്ട്ടിന് ഏക പ്രതി; കളമശേരി സ്ഫോടനത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു
ജെസ്ന കേസ്; തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷണത്തിന് തയാറെന്ന് സിബിഐ
പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം; ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് തെര. കമ്മീഷന്
മലേഷ്യയില്‍ പരിശീലനപറക്കലിനിടെ സൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു;10 മരണം
""പറയുമ്പോള്‍ തിരിച്ചുകിട്ടുമെന്ന് രാഹുല്‍ ആലോചിക്കണം''; അന്‍വറിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
Latest News
ഡൊമിനിക് മാര്ട്ടിന് ഏക പ്രതി; കളമശേരി സ്ഫോടനത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു
ജെസ്ന കേസ്; തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷണത്തിന് തയാറെന്ന് സിബിഐ
പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം; ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് തെര. കമ്മീഷന്
മലേഷ്യയില്‍ പരിശീലനപറക്കലിനിടെ സൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു;10 മരണം
""പറയുമ്പോള്‍ തിരിച്ചുകിട്ടുമെന്ന് രാഹുല്‍ ആലോചിക്കണം''; അന്‍വറിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top