ആസ്തി 91.5 കോടി രൂപ, 50 എൽഐസി പോളിസികൾ, അഞ്ചു കോടിയുടെ ആഭരണങ്ങൾ; സ്വത്ത് വിവരം വെളിപ്പെടുത്തി കങ്കണ
Wednesday, May 15, 2024 1:58 PM IST
ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മാണ്ഡി ലോക്‌സഭാ മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന നടി കങ്കണ റണാവത്തിന്‍റെ സ്വത്ത് വിവരങ്ങൾ പുറത്ത്.

ചൊവ്വാഴ്ചയാണ് താരം നാമനിർദേശ പത്രിക സമർപ്പിച്ചത്. തെരഞ്ഞെടുപ്പ് സത്യവാംഗ്മൂലത്തിലാണ് കങ്കണ തന്‍റെ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തിയത്.

8.7 കോടി ജംഗമ സ്വത്തുക്കളും 62.9 കോടി സ്ഥാവര സ്വത്തുക്കളും ഉൾപ്പെടെ 91.5 കോടി രൂപയിലധികം ആസ്തിയാണ് സത്യവാംഗ്മൂലത്തിൽ കാണിച്ചിരിക്കുന്നത്.

അഞ്ചു കോടി രൂപ വിലമതിക്കുന്ന 6.7 കിലോഗ്രാം സ്വർണാഭരണങ്ങളും 50 ലക്ഷം രൂപ വിലമതിക്കുന്ന 60 കിലോ വെള്ളിയും മൂന്നു കോടി രൂപ വിലമതിക്കുന്ന വജ്രാഭരണങ്ങളും താരത്തിനുണ്ട്.

വിദ്യാഭ്യാസ യോഗ്യത പന്ത്രണ്ടാം ക്ലാസാണെന്നും താരം സത്യവാംഗ്മൂലത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്.

മുംബൈയിൽ സ്ഥിതിചെയ്യുന്ന 16 കോടി രൂപ വിലമതിക്കുന്ന മൂന്ന് ഫ്‌ളാറ്റുകളും, 15 കോടി രൂപ വിലമതിക്കുന്ന മണാലിയിലെ ഒരു ബംഗ്ലാവും കങ്കണയുടെ ഉടമസ്ഥതയിലുണ്ട്. 2022-23 സാമ്പത്തിക വർഷത്തിൽ നാലു കോടി രൂപയും, മുൻ വർഷം 12.3 കോടി രൂപയും വരുമാനമായി നേടി.

98 ലക്ഷം രൂപ വിലമതിക്കുന്ന ബിഎംഡബ്ല്യു, 58 ലക്ഷം രൂപ വിലമതിക്കുന്ന മെഴ്‌സിഡസ് ബെൻസ്, 3.91 കോടി രൂപ വിലമതിക്കുന്ന മെഴ്‌സിഡസ് മേബാക്ക് എന്നിങ്ങനെ മൂന്ന് ആഡംബര കാറുകൾ താരത്തിനുണ്ട്.

രണ്ടു ലക്ഷം രൂപ കൈവശവും, 1.35 കോടി രൂപ ബാക്ക് അക്കൗണ്ടിൽ നിക്ഷേപവും ഉണ്ട്. 17 കോടി രൂപ കടബാധ്യത ഉള്ളതായും സത്യവാംഗ്മൂലത്തിൽ താരം പറയുന്നു.

കങ്കണയുടെ പേരിൽ 50 എൽഐസി പോളിസികളും എട്ട് ക്രിമിനൽ കേസുകളും ഉണ്ട്. മതവികാരം വ്രണപ്പെടുത്തിയതിനാണ് മൂന്ന് കേസുകൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.