Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
തൊട്ടടുത്തറിയാം സച്ചിനെ..!
രണ്ടു മണിക്കൂറും 18 മിനിറ്റും നീണ്ടുനിൽക്കുന്ന വിവരണം മാത്രമാണ് സച്ചിൻ എ ബില്യണ്‍ ഡ്രീംസ്. വാനോളം പ്രതീക്ഷ ഉയർത്തി അഞ്ച് ഭാഷകളിൽ ബ്രഹ്മാണ്ഡ റിലീസായാണ് സച്ചിൻ ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. ബാഹുബലിയുടെ ഓളംതല്ലലിന് തടയിട്ടുകൊണ്ടുള്ള സച്ചിന്‍റെ വരവ് പക്ഷേ അത്ര കണ്ട് ആവേശം ഉണർത്തിയോ എന്ന് ചോദിച്ചാൽ ഇല്ലായെന്നു പറയേണ്ടി വരും. പ്രതീക്ഷയും യാഥാർഥ്യവും തമ്മിൽ സമരസപ്പെടാതെ സച്ചിൻ എ ബില്യണ്‍ ഡ്രീംസ് ഡോക്യുമെന്‍ററിക്കും ഫിക്ഷനും ഇടയിലൂടെയുള്ള നൂൽപ്പാലത്തിലൂടെയാണ് കടന്നുപോകുന്നത്.



വരുംകാലത്ത്, സച്ചിൻ ആരായിരുന്നു എന്ന് ചോദിക്കുന്നവർക്ക് മുന്നിൽ പ്രദർശിപ്പിക്കാൻ പറ്റിയ ഒരു ചിത്രമാണ് ബ്രിട്ടീഷ് സംവിധായകൻ ജെയിംസ് എർസ്കിൻ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ ക്രിക്കറ്റ് ഇതിഹാസത്തെക്കുറിച്ച് ഒരു സിനിമ ചെയ്യാൻ ബ്രിട്ടീഷ് സംവിധായകൻ വേണ്ടിവന്നത് തികച്ചും യാദൃച്ഛികം മാത്രം. ഇന്ത്യയുടെ മാറ്റം സച്ചിനിലൂടെ പറയുക എന്ന ദൗത്യമാണ് സംവിധായകൻ ഏറ്റെടുത്തത്. ക്രിക്കറ്റ് മാത്രമല്ല, ഇന്ത്യൻ രാഷ്ട്രീയത്തിലെ മാറ്റങ്ങളും ചിത്രത്തിൽ കടന്നുവരുന്നുണ്ട്.




സച്ചിന്‍റെ കുട്ടിക്കാലം രണ്ടു മിടുക്കന്മാരിലൂടെ അവതരിപ്പിച്ച് പിന്നീട് സച്ചിന്‍റെ വിവരണങ്ങളിലൂടെയാണ് ചിത്രത്തിന്‍റെ പോക്ക്. തന്‍റെ ജീവിതത്തിലേക്ക് ക്രിക്കറ്റിന്‍റെ കടന്നുവരവും അതിന് വീട്ടിൽ നിന്നു കിട്ടിയ പിന്തുണയുമെല്ലാം ചിത്രത്തിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഒട്ടും സിനിമാറ്റിക്കല്ലാതെയുള്ള ചിത്രത്തിന്‍റെ പോക്ക് തെല്ല് അലോസരപ്പെടുത്തുമെങ്കിലും സച്ചിന്‍റെ ഉയർച്ചതാഴ്ചകൾക്കിടയിലൂടെയുള്ള യാത്ര ഏതൊരാൾക്കും പ്രചോദനം നൽകുന്ന കാഴ്ചയാണ്. കുട്ടിക്കാലത്തെ സച്ചിന്‍റെ കുറുന്പുകളും ഉൗർജസ്വലതയുമെല്ലാം രണ്ടു കുട്ടിത്താരങ്ങൾ അതിമനോഹരമായി തന്നെ പകർന്നാടിയിട്ടുണ്ട്.



ക്രിക്കറ്റിലേക്കുള്ള കടന്നുവരവും അഞ്ജലിയുമായുള്ള പ്രണയവും വീട്ടിലെ അന്തരീക്ഷവുമെല്ലാം സച്ചിന്‍റെ ശബ്ദത്തിലൂടെ കേൾക്കുന്പോൾ കിട്ടുന്ന ഫീൽ തന്നെയാണ് ചിത്രത്തിന്‍റെ പ്ലസ് പോയിന്‍റ്. ഒട്ടും സിനിമാറ്റിക്കല്ലാത്ത ചിത്രത്തെ ബാലൻസ് ചെയ്തു നിർത്തുന്നത് എ.ആർ റഹ്മാന്‍റെ പശ്ചാത്തല സംഗീതമാണ്. ക്രിക്കറ്റിന്‍റെ ആവേശതാളത്തിന്‍റെ ഉയർച്ചയും താഴ്ചയുമെല്ലാം സംഗീതത്തിന്‍റെ അകന്പടിയോടെ മുന്നിലെത്തുന്പോൾ കടന്നുപോയ ലോകകപ്പുകളിലെ ചിരിയും കണ്ണീരുമെല്ലാം മനസിലേക്ക് ഓടിക്കയറും.



ക്രിക്കറ്റിലെ ബാലപാഠങ്ങൾ പഠിപ്പിച്ച സഹോദരൻ അജിത് തെണ്ടുൽക്കറും രമാകാന്ത് അചരേക്കർക്ക് കീഴിലെ പരിശീലനവുമെല്ലാം അർഹിച്ച പ്രാധാന്യത്തോടെ തന്നെ ചിത്രത്തിൽ കടന്നുവരുന്നുണ്ട്. സച്ചിന്‍റെ ക്രിക്കറ്റ് ജീവിതത്തെക്കുറിച്ചുള്ള മറ്റുള്ളവരുടെ വിലയിരുത്തലുകൾ കൂടി കോർത്തിണക്കിയതോടെ സച്ചിന് ഓരോരുത്തരുടെയും മനസിലുള്ള സ്ഥാനം കൂടി ചിത്രത്തിൽ തെളിഞ്ഞു വരുന്നുണ്ട്.

സച്ചിന്‍റെ പിതാവിന്‍റെ മരണത്തിന് ശേഷമുള്ള ഇന്നിംഗ്സ് കാഴ്ചകൾ ഹർഷാരവത്തോടെയാണ് പ്രേക്ഷകർ എതിരേറ്റത്. റാവൽപിണ്ടി എക്സ്പ്രസ് ഷോയിബ് അക്തറിനെയും ഷെയ്ൻ വോണിനെയുമെല്ലാം തച്ചുടയ്ക്കുന്ന സച്ചിന്‍റെ ബാറ്റിംഗ് പ്രകടനം ഒറ്റയിരിപ്പിൽ കാണാനുള്ള ഭാഗ്യമാണ് സംവിധായകൻ ഒരുക്കിയിരിക്കുന്നത്. ആവേശം കൊള്ളിക്കുന്ന ഒരുപാട് കാഴ്ചകൾക്കൊപ്പം സച്ചിൻ ഫോം ഒൗട്ടായ കളികളും ചിത്രത്തിൽ കോർത്തിണക്കിയിട്ടുണ്ട്.



ഇന്ത്യൻ ടീമിന്‍റെ ക്യാപ്റ്റൻസി ഏറ്റെടുത്തപ്പോൾ ഉണ്ടായ സമ്മർദ്ദവും സീനിയർ താരമായ അസ്ഹറുദ്ദീന്‍റെ സമീപനവുമെല്ലാം ചിത്രത്തിൽ സച്ചിൻ പരാമർശിക്കുന്നുണ്ട്. ഇതുവരെ ആരെയും വാക്കു കൊണ്ടോ നോക്കു കൊണ്ടോ പോലും നോവിക്കാത്ത സച്ചിൻ പക്ഷേ ക്യാപ്റ്റൻസി ഏറ്റെടുത്തപ്പോൾ നേരിടേണ്ടിവന്ന വെല്ലുവിളികളെക്കുറിച്ച് പറയുന്നതിനിടെ അസ്ഹറിന്‍റെ ഈഗോ സൂചിപ്പിക്കുന്നുണ്ട്. 2007-ലോകകപ്പ് തോൽക്കാൻ കാരണം കോച്ച് ചാപ്പലാണെന്നു പറയാൻ സച്ചിൻ മടിക്കുന്നില്ല.



കളിക്കളത്തിലെ കാഴ്ചകൾ മാത്രമല്ല, ഡ്രസിംഗ് റൂമിലെ കാഴ്ചകളും കൂടി പ്രേക്ഷകർക്ക് സമ്മാനിക്കുന്നുണ്ട് ചിത്രം. 2011-ലെ ലോകകപ്പ് സ്വന്തമാക്കിയതിന്‍റെ സന്തോഷ നിമിഷങ്ങളും സച്ചിന്‍റെ വിടവാങ്ങൾ പ്രസംഗവുമെല്ലാം ഏതൊരു ഇന്ത്യക്കാരനും ഇന്നും മനസിൽ സൂക്ഷിക്കുന്ന ഒന്നാണ്. അത്തരം കാഴ്ചകളിലേക്കുള്ള തിരിച്ചുപോക്ക് കൂടിയാണ് സച്ചിൻ എ ബില്യണ്‍ ഡ്രീംസ്. തന്‍റെ മക്കൾക്കൊപ്പമുള്ള നിമിഷങ്ങളും പല കാലത്തായി കാമറയിൽ പകർത്തിയ കാഴ്ചകളുമെല്ലാം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്പോൾ ഇതുവരെ അറിയാത്ത ഒരു സച്ചിനെ കൂടി ഈ ചിത്രത്തിലൂടെ കാണാൻ സാധിക്കും. സിനിമാറ്റിക് കാഴ്ചകളല്ല മറിച്ച്, സച്ചിന്‍റെ ക്രിക്കറ്റ് ജീവിതത്തിലേക്കുള്ള വാതിലാണ് സംവിധായകൻ പ്രേക്ഷകർക്കു മുന്നിൽ തുറന്നിട്ടിരിക്കുന്നത്.

(അഭിനയിക്കുന്ന സച്ചിനെ ചിത്രത്തിൽ കാണാനാവില്ല... കാരണം അത്തരത്തിലുള്ള സമീപനമല്ല സംവിധായകൻ സ്വീകരിച്ചിരിക്കുന്നത്.)

വി. ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന്‍ മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്‍ക്കപ്പുറത്തെവിടെയോ മനുവിന്‍റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്‍റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്‍റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്‍റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്‍റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്‍റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്‍റെ ആഗ്രഹത്തിന്‍റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കി‌യിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്‍റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്‍റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
നമ്പി നാരായണന്‍റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്‍റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്‍റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്‌ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്‍പ
ആരാധനയുടെയും ആത്മാഭിമാനത്തിന്‍റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല്‍ എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.