ന്യൂഡൽഹി: ഫിലിപ്പിൻസിൽ നിന്നും ഇന്ത്യയിലേക്ക് നാട് കടത്തിയ കുപ്രസിദ്ധ ഗുണ്ട ഡൽഹി വിമാനത്താവളത്തിൽ പിടിയിൽ. ഹരിയാന സ്വദേശിയായ ജിയോഗാണ് അറസ്റ്റിലായത്.

ഡൽഹി പോലീസ് സ്‌പെഷൽ സെല്ലും ഹരിയാന പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഇയാൾ.

വർഷങ്ങളായി ഫിലിപ്പീൻസിൽ താമസിച്ചുവരികയായിരുന്നു പ്രതി. 2017 മുതൽ ഒളിവിലായിരുന്ന പ്രതിയെ കണ്ടെത്തുന്നതിന് ഹരിയാന പോലീസ് വിവിധ സംഘങ്ങളായി അന്വേഷണം ആരംഭിച്ചിരുന്നു.

ബക്കോലോഡ് സിറ്റിയിലാണ് ഇയാൾ താമസിച്ചിരുന്നത്. ജോഗീന്ദർ, ജിയോഗ്, കാന്ത ഗുപ്ത എന്നീ പേരുകളിലാണ് ഇയാൾ കഴിഞ്ഞത്. കഴിഞ്ഞ വർഷം ബ്യൂറോ ഓഫ് ഇമിഗ്രേഷൻ (ബിഐ)യുടെ ഒരു സംഘം ഇയാളെ വീട്ടിൽ വച്ച് അറസ്റ്റ് ചെയ്തിരുന്നു.

ഖാലിസ്ഥാനി ഭീകരസംഘടനയുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തോക്ക് കൈവശം വച്ചതിനും ഭീകരാക്രമണത്തിന് ഗൂഡാലോചന നടത്തിയെന്നുമുള്ള കണ്ടെത്തലിൽ ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ജിയോഗിനെതിരെ ഹരിയാന, ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിൽ വിവിധ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.