തിരുവനന്തപുരം: പി.വി. അന്‍വറിനെതിരെ ആരോപണവുമായി എഡിജിപി എം.ആർ. അജിത് കുമാർ രംഗത്ത്. അൻവർ എംഎൽഎക്ക് പിന്നിൽ ബാഹ്യശക്തികളുണ്ടെന്ന് ഡിജിപിക്ക് നൽകിയ മൊഴിയിൽ അജിത് കുമാർ പറയുന്നു.

ഗൂഢാലോചനയിൽ സംശയിക്കുന്ന കാര്യങ്ങൾ എഡിജിപി മൊഴി നൽകി. അന്വേഷണത്തിന്‍റെ ഭാഗമായി വീണ്ടും അജിത് കുമാറിന്‍റെ മൊഴിയെടുക്കും. ആരോപണങ്ങൾക്ക് രേഖാമൂലം മറുപടി നൽകാന്‍ അവസരം വേണമെന്നും അജിത് കുമാർ ആവശ്യപ്പെട്ടു.

അന്‍വറിന്‍റെ ആരോപണത്തിന്‍റെ അടിസ്ഥാനത്തിലാണ് ഡിജിപി അജിത് കുമാറിന്‍റെ മൊഴി രേഖപ്പെടുത്തിയത്. മൂന്നര മണിക്കൂർ നീണ്ട മൊഴിയെടുപ്പ് വീഡിയോ റെക്കോർഡ് ചെയ്തു. ഐജി സ്പർജൻ കുമാറും മൊഴിയെടുക്കുമ്പോഴുണ്ടായിരുന്നു.

അൻവറിന്‍റെ ആരോപണത്തിന് പുറമെ ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയെ സംബന്ധിച്ചും എഡിജിപി മൊഴി നൽകി.