മൂന്നാർ: ചിന്നക്കനാലില്‍ ആനകള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ മുറിവാലന്‍ എന്ന ആന ചരിഞ്ഞു. കഴിഞ്ഞ 21 ന് ചക്കക്കൊമ്പനുമായുള്ള കൊമ്പുകോർക്കലിൽ മുറിവാലന് പരിക്കേറ്റിരുന്നു.

വെള്ളിയാഴ്ച ചിന്നക്കനാൽ അറുപതേക്കർ ഭാഗത്ത് മുറിവാലനെ കണ്ടിരുന്നു. എന്നാൽ ശനിയാഴ്ച പുലർച്ചയോടെ ആന അവശനിലയിലാവുകയായിരുന്നു. തുടർന്ന് വനംവകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ ചികിത്സ ആരംഭിച്ചിരുന്നു.

ആനയുടെ ശരീരത്തിലെ മുറിവുകള്‍ പഴുത്തെന്നും ആന്‍റി ബയോട്ടിക്കുകൾ നൽകുന്നുണ്ടെന്നും അധികൃതർ അറിയിച്ചിരുന്നു. ആനയെ എഴുന്നേൽപ്പിക്കാനുള്ള ശ്രമം നടത്തിവരുന്നതിനിടെയാണ് ആന ചരിഞ്ഞത്.