ന്യൂഡൽഹി: 1984 ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജഗ്ദീഷ് ടൈറ്റ്‌ലർക്കെതിരെ കൊലക്കുറ്റം ചുമത്താമെന്ന് കോടതി. ഡൽഹി റൗസ് അവന്യു കോടതിയാണ് ഇത് സംബന്ധിച്ച് സിബിഐക്ക് നിർദേശം നൽകിയത്.

കൊലപാതകം, കലാപമുണ്ടാക്കാനുള്ള പ്രകോപനം എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്താനാണ് കോടതി നിർദേശിച്ചിട്ടുള്ളത്. ജഗ്ദീഷ് ടൈറ്റ്‌ലറെ വിചാരണ ചെയ്യാൻ മതിയായ തെളിവുകളുണ്ടെന്ന് കോടതി പറഞ്ഞു.

സിഖ് വിരുദ്ധ കലാപത്തിനിടെ പുൽ ബംഗാഷിലെ ഗുരുദ്വാരയ്ക്ക് തീയിടുകയും ഥാക്കുർ സിംഗ്, ബാദൽ സിംഗ്, ഗുരുചരൺ സിംഗ് എന്നിവരെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് സിബിഐ കേസ് രജിസ്റ്റർചെയ്തിരുന്നു. ഈ കേസിലാണ് ജഗ്ദീഷ് ടൈറ്റ്‌ലർക്കെതിരെ കുറ്റം ചുമത്തുന്നത്.