തിരുവനന്തപുരം: ലൈംഗികാരോപണത്തെ തുടർന്ന് കേസെടുത്തതോടെ എംഎൽഎ എം. മുകേഷ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് വെള്ളിയാഴ്ച പ്രതിഷേധം സംഘടിപ്പിക്കും. ജില്ലാ ഭരണ കേന്ദ്രങ്ങളിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

മുകേഷിന് എംഎല്‍എ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നാണ് കൊല്ലത്തെ ജനങ്ങളുടെ നിലപാടെന്ന് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ പറഞ്ഞു. സിപിഎം നേതൃത്വം മുകേഷിനെ സംരക്ഷിക്കുകയാണ്. കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഇത്രയും ആരോപണപരമ്പരകള്‍ ഉയര്‍ന്ന നേതാവ് വേറെയില്ലെന്നും അവർ പ്രതികരിച്ചു.

അതേസമയം മുകേഷിന്‍റെ അറസ്റ്റ് താൽക്കാലികമായി കോടതി തടഞ്ഞു. എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് അടുത്ത മാസം മൂന്ന് വരെ അറസ്റ്റ് തടഞ്ഞത്.