തിരുവനന്തപുരം: തുമ്പ നെഹ്റു ജംഗ്ഷനിൽ ബോംബ് എറിഞ്ഞ സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി കേസുകളിൽ പ്രതിയായ കഴക്കൂട്ടം സ്വദേശി ഷെബിനാണ് പിടിയിലായത്.

തുമ്പ നെഹ്റു ജംഗ്ഷന് സമീപം ഞായറാഴ്ചയുണ്ടായ സംഭവത്തിൽ അഖിൽ, വിവേക് എന്നിവർക്ക് പരിക്കേറ്റിരുന്നു. രണ്ട് ബൈക്കുകളിലെത്തിയ നാലംഗസംഘമാണ് നാടൻ ബോംബെറിഞ്ഞത്.

രണ്ട് ബോംബുകളിൽ ഒരെണ്ണം അഖിലന്‍റെ കൈയിലാണ് പതിച്ചത്. അഖിലിനും വിവേകിനുമെതിരെ നിരവധി ക്രിമിനൽ കേസകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. കാപ്പ കേസിൽ തടവ് കഴിഞ്ഞ് അഖിൽ അടുത്തിടെയാണ് പുറത്തിറങ്ങിയത്

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയാണ് പരിക്കേറ്റ ഇരുവരയെും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.