കേണിച്ചിറയില്‍ നിന്ന് പിടിച്ച കടുവയെ തിരുവനന്തപുരത്തേയ്ക്ക് മാറ്റും
കേണിച്ചിറയില്‍ നിന്ന് പിടിച്ച കടുവയെ തിരുവനന്തപുരത്തേയ്ക്ക് മാറ്റും
Friday, July 5, 2024 9:44 PM IST
തിരുവനന്തപുരം: വയനാട് കേണിച്ചിറയില്‍ നിന്ന് പിടിച്ച കടുവയെ തിരുവനന്തപുരത്തേയ്ക്ക് മാറ്റും. ശനിയാഴ്ച വൈകുന്നേരം നന്തര്‍കോട് സുവോളജിക്കല്‍ പാര്‍ക്കിലേക്കാണ് മാറ്റുന്നത്. ഇതുസംബന്ധിച്ച് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍റെ ഉത്തരവിറങ്ങി.

ജൂണ്‍ 23നാണ് കേണിച്ചിറ എടക്കാട് ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ വനംവകുപ്പിന്‍റെ കെണിയില്‍ കുടുങ്ങിയത്. ഇരുളത്തെ വനംവകുപ്പ് കേന്ദ്രത്തിലാണ് നിലവില്‍ കടുവയുള്ളത്.

പിടിയിലായ കടുവയെ തിരുവനന്തപുരത്തേയ്ക്ക് മാറ്റുന്ന കാര്യത്തില്‍ അനിശ്ചിതത്വം ഉണ്ടായിരുന്നു. വനം വകുപ്പ് മേധാവിയുടെ ഉത്തരവ് ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു പ്രതിസന്ധി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<