മരിയൻ ഇൻസ്റ്റിറ്റ‍്യൂട്ട് ഓഫ് മാനേജ്മെന്‍റ് അടച്ചുപൂട്ടിയെന്ന് വ്യാജവാർത്ത
മരിയൻ  ഇൻസ്റ്റിറ്റ‍്യൂട്ട് ഓഫ് മാനേജ്മെന്‍റ് അടച്ചുപൂട്ടിയെന്ന് വ്യാജവാർത്ത
Sunday, June 30, 2024 10:17 PM IST
കുട്ടിക്കാനം: ഇടുക്കി കുട്ടിക്കാനം മരിയൻ ഇന്‍റർനാഷണൽ ഇൻസ്റ്റിറ്റ‍്യൂട്ട് ഓഫ് മാനേജ്മെന്‍റ് അടച്ചുപൂട്ടിയെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് മരിയൻ കോളജ് കുട്ടിക്കാനം(ഒട്ടോണമസ്) പ്രിൻസിപ്പൽ പ്രഫ. ഡോ. അജിമോൻ ജോർജ്.

എംജി യൂണിവേഴ്സിറ്റിക്കു കീഴിലെ 14 കോളജുകൾ അടച്ചുപൂട്ടിയെന്നും അതിൽ കുട്ടിക്കാനം മരിയൻ ഇൻസ്റ്റിറ്റ‍്യൂട്ട് ഓഫ് മാനേജ്മെന്‍റും ഉൾപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു ഒരു ഇംഗ്ലീഷ് ദിനപത്രത്തിൽ വന്ന വാർത്ത.

കാഞ്ഞിരപ്പള്ളി രൂപതയുടെ സ്ഥാപനങ്ങളായ മരിയൻ ഇൻസ്റ്റിറ്റ‍്യൂട്ട് ഓഫ് മാനേജ്മെന്‍റും മരിയൻ കോളജ് കുട്ടിക്കാനം ഒട്ടോണമസും സംയോജിപ്പിക്കുയാണ് ചെയ്തത്. ഒട്ടോണമസ് പദവി കൈവരിച്ചതിനെത്തുടർന്നാണ് മാതൃസ്ഥാപനമായ മരിയൻ കോളജിലേക്ക് ഇൻസ്റ്റിറ്റ‍്യൂട്ട് ഓഫ് മാനേജ്മെന്‍റിനെ സംയോജിപ്പിച്ചത്. ഇതാണ് അടച്ചുപൂട്ടലായി ചിത്രീകരിച്ചിരിക്കുന്നത്.

നാക് എ പ്ലസ് പ്ലസ് അക്രെഡിറ്റേഷനും സിജിപിഎ നാലിൽ 3.71ഉം മികച്ച കാമ്പസ് പ്ലേസ്മെന്‍റുമുള്ള മരിയൻ കോളജ് കുട്ടിക്കാനം ഒട്ടോണമസ് ദേശീയ തലത്തിൽ ഉന്നത നിലവാരം പുലർത്തുന്ന ഒട്ടോണമസ് കോളജാണ്.

മരിയൻ ഇന്‍റർനാഷണൽ ഇൻസ്റ്റിറ്റ‍്യൂട്ട് ഓഫ് മാനേജ്മെന്‍റിൽ നടത്തിയിരുന്ന കോഴ്സുകൾ മരിയൻ കോളജിൽ തുടരുന്നുണ്ട്. എംബിഎയ്ക്ക് അനുവദിക്കപ്പെട്ടിരിക്കുന്ന 180 സീറ്റിലും ഈ വർഷം കുട്ടികൾക്കു പ്രവേശനം നൽകിയിട്ടുണ്ടെന്നും പ്രിൻസിപ്പൽ അറിയിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും സംസ്ഥാനത്തിനു പുറത്തു നിന്നുമായി 2500ലധികം വിദ്യാർഥികൾ താമസിച്ചു പഠിക്കുന്ന കോളേജാണ് മരിയൻ.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<