വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന രണ്ടു വയസുകാരൻ കാർ ഇടിച്ചു മരിച്ചു
വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന രണ്ടു വയസുകാരൻ കാർ ഇടിച്ചു മരിച്ചു
Friday, June 28, 2024 2:22 AM IST
ഗുരുഗ്രാം: ഹരിയാനയിൽ മുന്നിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന രണ്ടു വയസുകാരൻ അമിത വേഗതയിലെത്തിയ കാർ ഇടിച്ചു മരിച്ചു. ഗുരുഗ്രാമിലെ ഡിഎൽഎഫ് ഫേസ് മൂന്ന് ഏരിയയിലാണ് സംഭവം.

അപകടത്തിന് പിന്നാലെ രക്ഷപെടാൻ ശ്രമിച്ച ഡ്രൈവറെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ബീഹാറിലെ സമസ്തിപൂർ നിവാസിയായ കുട്ടിയുടെ കുടുംബം ഇവിടെ വാടകയ്ക്കാണ് താമസിക്കുന്നത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെ നാലുവയസുള്ള പെൺകുട്ടിയും രണ്ട് വയസുള്ള ജിഗറും വീടിന്‍റെ മുൻവശത്തെ കോണിപ്പടിക്ക് സമീപം കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ജിഗറിനെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.

സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായും കാർ ഡ്രൈവർ നാഥുപൂർ ഗ്രാമവാസിയായ സണ്ണിയെ അറസ്റ്റ് ചെയ്തതായും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<