തിരുവനന്തപുരം: മന്ത്രി ഒ.ആർ.കേളുവിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം നടത്തിയ ചായ സത്കാരത്തിനിടെ പിണക്കം മറന്ന് ഗവർണറും മുഖ്യമന്ത്രിയും കൈകൊടുത്തു. സത്യപ്രതിജ്ഞാ ചടങ്ങിനിടെ ഇരുവരും മുഖം കൊടുക്കാതെ ഗൗരവത്തിൽ ഇരിക്കുകയായിരുന്നു.

തുടർന്ന് ചായ സത്കാരത്തിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ചിരിച്ചുകൊണ്ട് കൈക്കൊടുക്കുകയായിരുന്നു. ചായ സത്ക്കാരത്തിൽ ഗവർണർ പ്രത്യേകിച്ച് ഒന്നും സംസാരിച്ചില്ലെന്ന് മന്ത്രിമാർ പറഞ്ഞു.

കെ.ബി.ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തതിനുശേഷം നടത്തിയ ചായ സത്കാരത്തിൽ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും വിട്ടു നിന്നിരുന്നു.