തിരുവനന്തപുരം: ദൃശ്യമാധ്യമങ്ങളിൽ അടക്കം എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡ് പരിഹാസപാത്രമായി മാറിയെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാർ നിയമസഭയിൽ. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം സ്റ്റാൻഡ് സന്ദർശിക്കുമെന്നും മന്ത്രി പറഞ്ഞു.

മഴക്കാലത്ത് സ്റ്റാൻഡിൽ വെള്ളം കയറാതിരിക്കാനുള്ള നടപടിയുണ്ടാകും. ഹൈബി ഈഡൻ എംപിയുടെ ഫണ്ട് ഉപയോഗിച്ച് ഉണ്ടാക്കിയ കെട്ടിടം മണ്ണ് പരിശോധിക്കാതെ നിർമിച്ചതിനാൽ താഴ്ന്ന് പോയി. ആ സംഭവത്തിൽ വിജിലൻസ് അന്വേഷണം പൂർത്തിയാക്കിയെങ്കിൽ ഇത് പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് കൊടുത്തിട്ടുണ്ട്.

മുഖ്യമന്ത്രി ഇത് വിജിലൻസ് ഡയറക്ടറെ ഏൽപ്പിച്ചിട്ടുണ്ട്. വിജിലൻസിന്‍റെ ക്ലിയറൻസ് വന്നാലുടൻ മറ്റ് നടപടികളിലേക്ക് കടക്കുമെന്നും മന്ത്രി പറഞ്ഞു.