കൊച്ചി: ആരോഗ്യമന്ത്രി വീണാ ജോർജിന് കുവൈറ്റിലേക്ക് പോകാൻ കേന്ദ്ര സർക്കാർ പൊളിറ്റിക്കൽ ക്ലിയറൻസ് നൽകാതിരുന്ന സംഭവം ദൗര്‍ഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികള്‍ അവിടെ ഉണ്ടാവുക എന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണെന്ന് സതീശൻ പ്രതികരിച്ചു.

സംസ്ഥാനത്തിന്‍റെ പ്രതിനിധി കൂടിയുണ്ടായിരുന്നെങ്കില്‍ മലയാളി സംഘടനകളെ ഏകോപിപ്പിച്ച് കുറേക്കൂടി ഭംഗിയായി കാര്യങ്ങള്‍ ക്രമീകരിക്കാമായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യമന്ത്രിയെ അയയ്ക്കാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ എത്രയും പെട്ടെന്ന് അവര്‍ക്ക് പൊളിറ്റിക്കല്‍ ക്ലിയറന്‍സ് നല്‍കുകയായിരുന്നു കേന്ദ്രം ചെയ്യേണ്ടത്.

കേന്ദ്ര സര്‍ക്കാര്‍ ഇതിലൂടെ നല്‍കിയത് തെറ്റായ സന്ദേശമാണ്. അതിനോട് ഒരു തരത്തിലും യോജിക്കാന്‍ കഴിയില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.