തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം വൈകിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സിദ്ധാര്‍ഥന്‍റെ കുടുംബം തന്നെ കണ്ട ദിവസം തന്നെ അന്വേഷണം സിബിഐക്ക് വിടാന്‍ തീരുമാനിച്ചതാണ്. അന്ന് തന്നെ സര്‍ക്കാര്‍ ഉത്തരവും ഇറങ്ങിയെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

എന്നാല്‍ ഇക്കാര്യത്തില്‍ ആഭ്യന്തരവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതക്കുറവുണ്ടായെന്ന് കണ്ടതോടെ അവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് ഇവരുടെ വിശദീകരണം തൃപ്തികരമെന്ന് കണ്ട് ഇവര്‍ക്കെതിരേയുള്ള നടപടി പിന്‍വലിച്ചു. ഉദ്യോഗസ്ഥര്‍ ചില കാര്യങ്ങള്‍ വൈകിപ്പിച്ചത് കൊണ്ട് കേസ് അട്ടിമറിക്കാന്‍ കഴിയുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.