പത്തനംതിട്ട കൊച്ചുകോയിക്കല്‍ ഫോറസ്റ്റ് സ്‌റ്റേഷനിലെ ജീവനക്കാരെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. ചിറ്റാര്‍ പോലീസാണ് കേസെടുത്തത്.

സിപിഎം പ്രാദേശിക നേതാവ് ജേക്കബ് വളയംപള്ളി അടക്കം 12 പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. വനിതാ ജീവനക്കാരിയുടെ കൈ പിടിച്ച് തിരിച്ചെന്നും ജീവനക്കാരെ കൈയേറ്റം ചെയ്‌തെന്നും അസഭ്യം പറഞ്ഞെന്നുമാണ് എഫ്‌ഐആര്‍.

ജൂണ്‍ നാലിന് റോഡരികില്‍ മുറിച്ചിട്ട മരങ്ങള്‍ പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴായിരുന്നു ആക്രമണം. കൊച്ചുകോയിക്കല്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സുരേഷ് കുമാറിന്‍റെ പരാതിയില്‍ നാല് ദിവസത്തിന് ശേഷമാണ് പോലീസ് കേസെടുക്കാന്‍ തയാറായത്.