സര്‍ക്കാര്‍ വീഴുമെന്നത് പകല്‍സ്വപ്‌നം; ബാഗലിന് മറുപടിയുമായി ജിതന്‍ റാം മാഞ്ചി
സര്‍ക്കാര്‍ വീഴുമെന്നത് പകല്‍സ്വപ്‌നം; ബാഗലിന് മറുപടിയുമായി ജിതന്‍ റാം മാഞ്ചി
Saturday, June 8, 2024 12:18 PM IST
ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന മൂന്നാം എന്‍ഡിഎ സര്‍ക്കാര്‍ അഞ്ച് വര്‍ഷവും ഭരിക്കുമെന്ന് ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും എച്ച്എഎം-എസ് അധ്യക്ഷനുമായ ജിതന്‍ റാം മാഞ്ചി. സര്‍ക്കാര്‍ ഒരു വര്‍ഷത്തിനുള്ളിനുള്ളില്‍ താഴെ വീഴുമെന്നുള്ളത് ചിലരുടെ വ്യാമോഹം മാത്രമാണെന്നും പകല്‍സ്വപ്‌നം മാത്രമായി അത് അവശേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആര് അധികാരത്തിലെത്തിയാലും പ്രതിപക്ഷത്തിരിക്കുന്നവര്‍ പറയുന്ന കാര്യമാണിതെന്നും മാഞ്ചി കൂട്ടിചേര്‍ത്തു. എന്‍ഡിഎ മുന്നണി അതിശക്തമാണ്. ഒരു പാര്‍ട്ടിയും മുന്നണി വിടില്ലെന്നും മാഞ്ചി പറഞ്ഞു. എച്ച്എഎം-എസ് പാര്‍ട്ടിക്ക് ഒരു സീറ്റാണ് ഇത്തവണ ലഭിച്ചത്.

എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും അധികം നാള്‍ നിലനില്‍ക്കില്ലെന്ന് ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ പ്രതികരിച്ചിരുന്നു. ജെഡിയുവും ടിഡിപിയും എന്‍ഡിഎയില്‍ ദീര്‍ഘകാലം തുടരില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<